താൾ:GaXXXIV1.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൮. അ. ൧൦൧

<lg n="൨൧">എഴ എന്ന അവർ പറകയും ചെയ്തു✱ പിന്നെ അവൻ അവ
രൊട പറഞ്ഞു നിങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ</lg>

<lg n="൨൨">പിന്നെ അവൻ ബെതസൈദായിലെക്ക വരുന്നു അപ്പൊൾ അ
വർ അവന്റെ അടുക്കൽ ഒരു കുരുടനെ കൊണ്ടുവരുന്നു അവ</lg><lg n="൨൩">നെ തൊടെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്തു✱ എ
ന്നാറെ അവൻ കുരുടന്റെ കയ്യെ പിടിച്ച അവനെ ഗ്രാമത്തിൽ
നിന്ന പുറത്ത കൊണ്ടുപൊയി പിന്നെ അവൻ അവന്റെ കണ്ണുക
ളിൽ തുപ്പി അവന്റെ മെൽ തന്റെ കൈകളെ വെച്ചപ്പൊൾ
നീ വല്ലതിനെയും കാണുന്നുവൊ എന്ന അവനൊടു ചൊദിച്ചു✱</lg><lg n="൨൪"> എന്നാറെ അവൻ മെല്പട്ടു നൊക്കി പറഞ്ഞു ഞാൻ മനുഷ്യർ വൃ</lg><lg n="൨൫">ക്ഷങ്ങളെപ്പൊലെ നടക്കുന്നതിനെ കാണുന്നു✱ അതിന്റെ ശെ
ഷം അവൻ പിന്നെയും അവന്റെ കണ്ണുകളുടെ മെൽ തന്റെ
കൈകളെ വെച്ച അവനെ മെല്പട്ട നൊക്കിച്ചു പിന്നെ അവൻ സൗ</lg><lg n="൨൬">ഖ്യവാനായി എല്ലാവരെയും സ്പഷ്ടമായി കാണുകയും ചെയ്തു✱ പി
ന്നെ അവൻ നീ ഗ്രാമത്തിലെക്ക ചെല്ലരുത ഗ്രാമത്തിൽ ഒരുത്ത
നൊടും ഇതിനെ പറകയുമരുത എന്ന പറഞ്ഞ അവനെ അവ
ന്റെ വീട്ടിലെക്ക പറഞ്ഞയച്ചു✱</lg>

<lg n="൨൭">പിന്നെ യെശുവും അവന്റെ ശിഷ്യന്മാരും കൂട പീലിപ്പൊ
സിന്റെ കൈസറിയായുടെ ഗ്രാമങ്ങളിലെക്കു പുറപ്പെട്ട പൊയി
വഴിയിൽ വെച്ച അവൻ തന്റെ ശിഷ്യന്മാരൊട ചൊദിച്ച മനു
ഷ്യർ ഞാൻ ആരാകുന്നു എന്ന പറയുന്നു എന്ന അവരൊടു പ</lg><lg n="൨൮">ഞ്ഞു✱ എന്നാറെ അവർ ഉത്തരം പറഞ്ഞു യൊഹന്നാൻ ബ
പ്തിസ്ത എന്നും ചിലർ എലിയ എന്നും മറ്റു ചിലർ ദീൎഘദൎശിമാ</lg><lg n="൨൯">രിൽ ഒരുത്തൻ എന്നും ആകുന്നു (എന്ന പറയുന്നു✱) പിന്നെ
അവൻ അവരൊടു പറഞ്ഞു എന്നാൽ നിങ്ങൾ ഞാൻ ആരാകുന്നു
എന്ന പറയുന്നു അപ്പൊൾ പത്രൊസ ഉത്തരമായിട്ട അവനൊടു</lg><lg n="൩൦"> പറയുന്നു നീ ക്രിസ്തുവാകുന്നു✱ എന്നാറെ തന്റെ വസ്തുതയെ ആ
രൊടും പറയരുതെന്ന അവൻ അവരൊട ഉറപ്പായിട്ട കല്പിച്ചു✱</lg><lg n="൩൧"> പിന്നെ അവൻ മനുഷ്യന്റെ പുത്രൻ വളര കഷ്ടപ്പെടുകയും മൂപ്പ
ന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യായന്മാരാലും തള്ളിക്ക
ളയപ്പെടുകയും കൊല്ലപ്പെടുകയും മൂന്ന ദിവസങ്ങളുടെ ശെഷം പി
ന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്ന അവ</lg><lg n="൩൨">ൎക്ക ഉപദെശിച്ചു തുടങ്ങി✱ അവൻ ൟ വചനത്തെ സ്പഷ്ടമായി
ട്ട പറകയും ചെയ്തു അപ്പൊൾ പത്രൊസ അവനെ കൂട്ടിക്കൊണ്ടു</lg><lg n="൩൩"> പൊയി അവനെ ശാസിച്ചു തുടങ്ങി✱ എന്നാൽ അവൻ പിന്തി
രിഞ്ഞ തന്റെ ശിഷ്യന്മാരെ നൊക്കിയാറെ അവൻ പത്രൊസിനെ
ശാസിച്ചു സാത്താനെ എന്റെ പിന്നിൽ പൊക അതെന്തുകൊ
ണ്ടെന്നാൽ നീ ദൈവത്തിന്റെ കാൎയ്യങ്ങളെ അല്ല മനുഷ്യരുടെ കാ</lg><lg n="൩൪">ൎയ്യങ്ങളെ അത്രെ വിചാരിക്കുന്നത എന്ന പറഞ്ഞു✱ പിന്നെ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/121&oldid=177025" എന്ന താളിൽനിന്ന് ശേഖരിച്ചത്