താൾ:GaXXXIV1.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൩. അ. ൮൫

<lg n="">ചുറ്റും നൊക്കി അവരുടെ ഹൃദയത്തിലെ കാഠിന്യത്തെ കുറിച്ച
ക്ലെശപ്പെട്ട ആ മനുഷ്യനൊടു പറഞ്ഞു നിന്റെ കയ്യെ നീട്ടുക
എന്നാറ അവൻ അതിനെ നീട്ടി അവന്റെ കൈ മറ്റെതിനെ
പൊലെ നല്ലവണ്ണം സസ്ഥമായി യഥാസ്ഥാനപ്പെടുകയും ചെയ്തു✱</lg><lg n="൬"> പിന്നെ പറിശന്മാർ പുറപ്പെട്ട പൊയി അവനെ നശിപ്പിക്കെ
ണ്ടുന്നതിന്നായിട്ട ഉടനെ അവന്ന വിരൊധമായി എറൊദിയക്കാ</lg><lg n="൭">രൊടു കൂടി ആലൊചന ചെയ്തു✱ വിശെഷിച്ച യെശു തന്റെ
ശിഷ്യന്മാരൊടു കൂടി അവിടെനിന്ന സമുദ്രത്തിന്റെ അടുക്കലെ
ക്ക വാങ്ങിപൊയി വളര പുരുഷാരം ഗലിലെയായിൽനിന്നും യെ</lg><lg n="൮">ഹൂദിയയിൽനിന്നും✱ യെറുശലമിൽനിന്നും ഇദുമിയായിൽനിന്നും
യൊർദാന്റെ അക്കരയിൽനിന്നും അവന്റെ പിന്നാലെ ചെല്ലുക
യും ചെയ്തു തൂറിന്നും സിദൊന്നും ചുറ്റുമുള്ളവരായി വളര പുരു
ഷാരവും അവൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ കെൾക്കകൊണ്ട അവന്റെ</lg><lg n="൯"> അടുക്കൽ വന്നു✱ എന്നാൽ പുരുഷാരത്തിന്റെ നിമിത്തമായി
ട്ട അവർ തന്നെ ഞെരുക്കാതെയിരിക്കെണ്ടുന്നതിന്ന തനിക്ക ഒരു
പടവ ഒരുങ്ങിയിരിക്കെണമെന്ന അവൻ തന്റെ ശിഷ്യന്മാരൊടു</lg><lg n="൧൦"> പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ അവൻ പലരെയും സ്വസ്ഥമാ
ക്കി അതുകൊണ്ട വ്യാധികളുള്ളവരെല്ലാവരും അവനെ തൊടെണ്ടു</lg><lg n="൧൧">ന്നതിന്ന അവന്റെ മെൽ തിരക്കി ചെന്നു✱ മ്ലെച്ശാത്മാക്കളും അ
വനെ കണ്ടപ്പൊൾ അവന്റെ മുമ്പാക വീണ നീ ദൈവത്തിന്റെ</lg><lg n="൧൨"> പുത്രനാകുന്നു എന്ന ഉറക്കെ വിളിച്ചു പറഞ്ഞു✱ തന്നെ പ്രസി
ദ്ധമാക്കരുത എന്ന അവൻ അവരെ വളര വിലക്കുകയും ചെയ്തു✱</lg>

<lg n="൧൩">പിന്നെ അവൻ ഒരു പൎവതത്തിന്മെൽ കരെറി തനിക്ക മന
സ്സായുള്ളവരെ അടുക്കൽ വിളിച്ചു അവർ അവന്റെ അടുക്കൽ വ</lg><lg n="൧൪">രികയും ചെയ്തു✱ വിശെഷിച്ച അവൻ പന്ത്രണ്ടു പെരെ തന്നൊ</lg><lg n="൧൫">ടു കൂടി ഇരിപ്പാനായിട്ടും പ്രസംഗിപ്പാനും✱ രൊഗികളെ സ്വസ്ഥ
മാക്കുകയും പിശാചുകളെ പുറത്താക്കുകയും ചെയ്വാൻ അധികാര</lg><lg n="൧൬">മുണ്ടാകുവാനും അവരെ അയപ്പനായിട്ടും നിയമിച്ചു✱ ശിമൊന്ന</lg><lg n="൧൭"> അവൻ പത്രൊസ എന്ന നാമത്തെ കൊടുത്തു✱ സെബദിയുടെ
പുത്രനായ യാക്കൊബും യാക്കൊബിന്റെ സഹൊദരനായ യൊ
ഹന്നാനും അവൻ ഇവൎക്ക ഇടിയുടെ പുത്രന്മാന്മാരെന്ന അൎത്ഥമുള്ള</lg><lg n="൧൮"> ബൊവനെർഗെസ്സ എന്ന നാമങ്ങളെ കൊടുത്തു✱ അന്ത്രയൊസും
ഫിലിപ്പൊസും ബൎത്തൊലൊമായും മത്തായും തൊമാസും അല്പായി
യുടെ പുത്രനായ യാക്കൊബും തദ്ദായും കനാനായക്കാരനായ ശി</lg><lg n="൧൯">മൊനും✱ അവനെ കാണിച്ചു കൊടുത്തവനായുള്ള യെഹൂദാ ഇ
സ്കറിയൊത്തും പിന്നെ അവർ ഒരു ഭവനത്തിലെക്ക പൊയി✱</lg>

<lg n="൨൦">എന്നാറെ അവൎക്ക അപ്പത്തെ ഭക്ഷിപ്പാൻ പൊലും കഴിയാ</lg><lg n="൨൧">ത്ത പ്രകാരം പുരുഷാരം പിന്നെയും വന്നു കൂടി✱ എന്നാൽ
അവന്റെ ചാൎച്ചക്കാർ കെട്ടാറെ അവനെ പിടിപ്പാൻ പുറപ്പെട്ടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/97&oldid=177001" എന്ന താളിൽനിന്ന് ശേഖരിച്ചത്