താൾ:GaXXXIV1.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ മൎക്കൊസ ൧൬. അ.

<lg n="൮">ഞ്ഞ പ്രകാരം അവിടെ നിങ്ങൾ അവനെ കാണും✱ അവർ വെ
ഗത്തിൽ പുറപ്പെട്ട പ്രെതക്കല്ലറയെ വിട്ട ഓടിപ്പൊയി അതെ
ന്തുകൊണ്ടെന്നാൽ അവൎക്ക വിറയലും ഭ്രമവും ഉണ്ടായി അവർ ഭയ</lg><lg n="൯">പ്പെടുകകൊണ്ട ആരൊടും ഒന്നിനെയും പറഞ്ഞതുമില്ല✱ വിശെ
ഷിച്ചും യെശു ആഴ്ചകളിൽ ഒന്നാം ആഴ്ചയിൽ പ്രഭാത കാലത്ത ഉ
യിൎത്തെഴുനീറ്റതിന്റെ ശെഷം താൻ ആരിൽനിന്ന എഴു പിശാ
ചുകളെ പുറത്താക്കി കളഞ്ഞിരുന്നുവൊ ആ മഗ്ദലെനെ മറിയ</lg><lg n="൧൦">യ്ക്ക മുമ്പെ പ്രത്യക്ഷനായി✱ അവൾ പൊയി അവനൊടു കൂട ഉ
ണ്ടായിരുന്നവരൊട അവർ ദുഃഖിച്ച കരയുമ്പൊൾ അറിയിക്കയും</lg><lg n="൧൧"> ചെയ്തു✱ എന്നാൽ ഇവർ ജീവിച്ചിരിക്കുന്നു എന്നും അവളാൽ
കാണപ്പെട്ടു എന്നും കെട്ടാറെ വിശ്വസിച്ചില്ല✱</lg>

<lg n="൧൨">അതിന്റെ ശെഷം അവരിൽ രണ്ടു പെർ നടന്ന നാട്ടിലെക്ക
പൊകുമ്പൊൾ അവൻ അവൎക്ക മറ്റൊരു രൂപത്തൊടെ പ്രത്യ</lg><lg n="൧൩">ക്ഷനായി✱ അവരും ചെന്ന ശെഷമുള്ളവരൊടും അറിയിച്ചു
അവർ അവരെയും വിശ്വസിച്ചില്ല✱</lg>

<lg n="൧൪">പിന്നെ ഭക്ഷണത്തിന്നിരുന്ന ആ പതിനൊന്നു പെൎക്ക അ
വൻ പ്രത്യക്ഷനായി താൻ ഉയിൎത്തെഴുനീറ്റതിനെ കണ്ടവരെ
അവർ വിശ്വസിക്കായ്ക കൊണ്ട അവരുടെ അവിശ്വാസത്തെയും</lg><lg n="൧൫"> ഹൃദയ കാഠിന്യത്തെയും ശാസിച്ചു✱ വിശെഷിച്ചും അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ ഭൂലൊകത്തിങ്കൽ ഒക്കയും പൊയിട്ട സക</lg><lg n="൧൬">ല സൃഷ്ടിക്കും എവൻഗെലിയൊനെ പ്രസംഗിപ്പിൻ✱ വിശ്വ
സിച്ച ബപ്തിസ്മ എല്ക്കുന്നവൻ രക്ഷിക്കപ്പെടും എന്നാൽ വിശ്വസി</lg><lg n="൧൭">ക്കാതെ ഇരിക്കുന്നവൻ ശിക്ഷയ്ക്കു വിധിക്കപ്പെടും✱ പിന്നെ
ൟ ലക്ഷ്യങ്ങൾ വിശ്വസിക്കുന്നവരുടെ പിന്നാലെ ചെല്ലും അ
വർ എന്റെ നാമത്തിൽ പിശാചുകളെ പുറത്താക്കിക്കളയും</lg><lg n="൧൮"> അവർ പുതിയ ഭാഷകളെക്കൊണ്ട പറയും✱ അവർ സൎപ്പങ്ങളെ
പിടിച്ചെടുക്കും അവർ മരണമുള്ള യാതൊന്നിനെ കുടിച്ചാലും അ
ത അവരെ ഉപദ്രവിക്കയുമില്ല അവർ രൊഗികളുടെ മെൽ കൈ
കളെ വെക്കും ആയവൎക്ക സൌഖ്യമുണ്ടാകയും ചെയ്യും✱</lg>

<lg n="൧൯">പിന്നെ കൎത്താവ അവരൊടു കൂട സംസാരിച്ചതിന്റെ ശെ
ഷം അവൻ സ്വൎഗ്ഗത്തിലെക്ക മെല്പെട്ട എടുത്തുകൊള്ളപ്പെടുകയും</lg><lg n="൨൦"> ദൈവത്തിന്റെ വലത്തു ഭാഗത്തിങ്കൽ ഇരിക്കയും ചെയ്തു✱ പി
ന്നെ അവർ പുറപ്പെട്ടുപൊയി കൎത്താവ സഹായിക്കയും പിന്തുട
രുന്ന ലക്ഷ്യങ്ങളെക്കൊണ്ട വചനത്തെ ഉറപ്പിക്കയും ചെയ്തു കൊ
ണ്ട എല്ലാടവും പ്രസംഗിച്ചു ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/148&oldid=177052" എന്ന താളിൽനിന്ന് ശേഖരിച്ചത്