താൾ:GaXXXIV1.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ മൎക്കൊസ ൯. അ.

<lg n="">വൻ ജനത്തെ തന്റെ ശിഷ്യന്മാരൊടും കൂട തന്റെ അടുക്കൽ
വിളിച്ചപ്പൊൾ അവൻ അവരൊടു പറഞ്ഞു ആരെങ്കിലും എന്നെ
പിന്തുടരുവാൻ ഇച്ശിക്കുന്നുവൊ അവൻ തന്നെത്തന്നെ നിഷെ
ധിക്കയും തന്റെ കുരിശിനെ എടുക്കയും എന്നെ പിന്തുടരുകയും</lg><lg n="൩൫"> ചെയ്യട്ടെ✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും തന്റെ ജീവനെ
രക്ഷപ്പാൻ ഇച്ശിച്ചാൽ അതിനെ നശിപ്പിക്കും എന്നാൽ ആരെ
ങ്കിലും എന്റെ നിമിത്തമായിട്ടും എവൻഗെലിയൊന്റെ നിമി
ത്തമായിട്ടും തന്റെ ജീവനെ നശിപ്പിച്ചാൽ അവൻ അതിനെ ര</lg><lg n="൩൬">ക്ഷിക്കും✱ എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ ഭൂലൊകത്തെ ഒ
ക്കയും ആദായപ്പെടുത്തുകയും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തു</lg><lg n="൩൭">കയും ചെയ്താൽ അവന്ന എന്ത പ്രയൊജനമുള്ളു✱ അല്ലെങ്കിൽ
ഒരു മനുഷ്യൻ തന്റെ ആത്മാവിന്ന പ്രതിയായിട്ട എന്ത കൊടു</lg><lg n="൩൮">ക്കും✱ എന്തുകൊജെന്നാൽ ആരെങ്കിലും വ്യഭിചാരവും പാപവു
മുള്ള ൟ സന്തതിയിൽ എന്നെ കുറിച്ചും എന്റെ വചനങ്ങളെ കു
റിച്ചും ലജ്ജിച്ചാൽ മനുഷ്യന്റെ പുത്രൻ തന്റെ പിതാവിന്റെ
മഹത്വത്തിൽ വിശുദ്ധമുള്ള ദൈവദൂതന്മാരൊടു കൂടിവരുമ്പൊൾ
അവനെ കുറിച്ചും ലജ്ജിക്കും✱</lg>

൯ അദ്ധ്യായം

൨ യെശു മറുരൂപമായത.— ൩൦ അവൻ അവന്റെ മരണ
ത്തെയും ഉയിൎപ്പിനെയും മുമ്പിൽ കൂട്ടിപ്പറയുന്നത.— ൩൩
വിശെഷിച്ചും തന്റെ ശിഷ്യന്മാൎക്ക പല ഉപദെശങ്ങളെയും
ചെയ്യുന്നത.

<lg n="">പിന്നെ അവൻ അവരൊടു പറഞ്ഞു ദൈവത്തിന്റെ രാജ്യം
ശക്തിയൊടു കൂട വരുന്നതിനെ തങ്ങൾ കാണുവൊളത്തിന്ന ഇ
വിടെ നില്ക്കുന്നവരിൽ ചിലർ മരണ രസത്തെ ആസ്വദിക്കയില്ല
എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱</lg>

<lg n="൨">പിന്നെ ആറു ദിവസങ്ങൾ കഴിഞ്ഞു ശെഷം യെശു പത്രൊസി
നെയും യാക്കൊബിനെയും യൊഹന്നാനെയും കൂട്ടിക്കൊണ്ടു അവ
രെ മാത്രം ഉയരമുള്ളൊരു പൎവതത്തിൽ പ്രത്യെകം കൊണ്ടുപൊ</lg><lg n="൩">യി അവരുടെ മുമ്പാക രൂപാന്തരപ്പെടുകയും ചെയ്തു✱ അവ
ന്റെ വസ്ത്രങ്ങളും ഉറച്ച മഞ്ഞുപൊലെ എത്രയും വെള്ളയായി ഭൂ
മിയിൽ ഒര അലക്കുകാരന്നും അവയെ അത്ര വെള്ളയാക്കുവാൻ</lg><lg n="൪"> കഴിയാത്ത പ്രകാരം ശൊഭിച്ചു തീൎന്നു✱ വിശെഷിച്ച എലിയാ
മൊശയൊടും കൂട അവൎക്ക കാണപ്പെട്ടു അവർ യെശുവിനൊടു കൂ</lg><lg n="൫">ട സംസാരിച്ചുകൊണ്ടിരിക്കയും ചെയ്തു✱ അപ്പൊൾ പത്രൊസ
ഉത്തരമായിട്ട യെശുവിനൊടു പറഞ്ഞു ഗുരൊ നമുക്ക ഇവിടെ ഇ
രിക്കുന്നത നല്ലതാകുന്നു എന്നാൽ ഞങ്ങൾ മൂന്ന കൂടാരങ്ങളെ ഉണ്ടാ</lg><lg n="൬">ക്കട്ടെ നിനക്ക ഒന്നും മൊശെക്ക ഒന്നും എലിയായ്ക്ക ഒന്നും✱ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/114&oldid=177018" എന്ന താളിൽനിന്ന് ശേഖരിച്ചത്