താൾ:GaXXXIV1.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ മൎക്കൊസ ൯. അ.

<lg n="൨൦">അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ✱ അപ്പൊൾ അവർ
അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു എന്നാൽ അവൻ അവ
നെ കണ്ടാറെ ഉടനെ ആത്മാവ അവനെ വലെക്കയും അവൻ നില</lg><lg n="൨൧">ത്തിൽ വീണ നുര പുറപ്പെടീച്ചുകൊണ്ട ഉരുളുകയും ചെയ്തു✱ പി
ന്നെ അവൻ അവന്റെ പിതാവിനൊട ഇത അവന്ന ഉണ്ടായിട്ട
എത്ര കാലമായി എന്ന ചൊദിച്ചു എന്നാറെ അവൻ പറഞ്ഞു ബാ</lg><lg n="൨൨">ല്യം മുതൽ✱ അത അവനെ നശിപ്പിപ്പാനായിട്ട പലപ്പൊഴും അ
ഗ്നിയിലെക്കും വെള്ളത്തിലെക്കും അവനെ തള്ളിക്കളഞ്ഞു എന്നാൽ
വല്ലതും ചെയ്വാൻ നിനക്ക കഴിയുമെങ്കിൽ ഞങ്ങളിൽ മനസ്സലിഞ്ഞ</lg><lg n="൨൩"> ഞങ്ങൾക്ക സഹായിക്കെണമെ✱ അപ്പൊൾ യെശു അവനൊടുപ
റഞ്ഞു നിനക്ക വിശ്വസിപ്പാൻ കഴിയുമെങ്കിൽ വിശ്വസിക്കുന്നവന</lg><lg n="൨൪"> സകല കാൎയ്യങ്ങളും സാദ്ധ്യങ്ങളാകുന്നു✱ ഉടന്തന്നെ ബാലന്റെ പി
താവ ഉണക്കെ നില വിളിച്ച കണ്ണു നീരുകളൊടു കൂട പറഞ്ഞു ക
ൎത്താവെ ഞാൻ വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്ന സ</lg><lg n="൨൫">ഹായിക്കെണമെ✱ എന്നാറെ ജനം ഓടി വന്ന കൂടുന്നു എന്ന
യെശു കണ്ടപ്പൊൾ അവൻ മ്ലെച്ശാത്മാവിനെ ശാസിച്ച അവനൊ
ടു പറഞ്ഞു ഊമയായും ചെകിടനായുമുള്ള ആത്മാവെ അവങ്കൽനി
ന്ന പുറപ്പെട്ട പൊക ഇനി അവനിൽ പ്രവെശിക്കയുമരുത എന്ന</lg><lg n="൨൬"> ഞാൻ നിന്നൊട കല്പിക്കുന്നു✱ അപ്പൊൾ (ആത്മാവ) നിലവിളി
ക്കയും അവനെ വളര വലെക്കയും ചെയ്തുകൊണ്ട പുറപ്പെട്ടു പൊ
യി വിശെഷിച്ച (അവൻ മരിച്ചവനെപ്പൊലെ ആയി എന്നതുകൊ</lg><lg n="൨൭">ണ്ട അവൻ മരിച്ചു എന്ന പലരും പറഞ്ഞു✱ അപ്പൊൾ യെശു
അവന്റെ കൈയിൽ പിടിച്ച അവനെ ഉയൎത്തി അവൻ എഴുനീ</lg><lg n="൨൮">ല്ക്കയും ചെയ്തു✱ പിന്നെ അവൻ ഭവനത്തിലെക്ക ചെന്നപ്പൊൾ
അവന്റെ ശിഷ്യന്മാർ അവനൊട അവനെ പുറത്താക്കി കള
വാൻ ഞങ്ങൾക്ക എന്തുകൊണ്ട കഴിയാഞ്ഞു എന്ന പ്രത്യെകമായി</lg><lg n="൨൯">ട്ട ചൊദിച്ച✱ എന്നാറെ അവൻ അവരൊടു പറഞ്ഞു പ്രാൎത്ഥന
കൊണ്ടും ഉപവാസം കൊണ്ടും അല്ലാതെ മറ്റൊന്നു കൊണ്ടും ൟ
ജാതി പുറപ്പെട്ടു വരുവാൻ കഴിയുന്നതല്ല✱</lg>

<lg n="൩൦">പിന്നെ അവർ അവിടെ നിന്ന പുറപ്പെട്ട ഗലിലെയായിൽ
കൂടി കടന്നു പൊയി ഒരുത്തനും അതിനെ അറിവാൻ അവന്ന</lg><lg n="൩൧"> മനസ്സായില്ല✱ എന്തുകൊണ്ടെന്നാൽ അവൻ തന്റെ ശിഷ്യന്മാ
ൎക്ക ഉപദെശിച്ച അവരൊട പറഞ്ഞു മനുഷ്യന്റെ പുത്രൻ മനു
ഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുന്നു അവർ അവനെ കൊല്ലു
കയും കൊല്ലപ്പെട്ടതിന്റെ ശെഷം മൂന്നാം ദിവസത്തിൽ അവൻ</lg><lg n="൩൨"> ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱ എന്നാൽ അവർ ആ വാക്കിനെ
അറിഞ്ഞില്ല അവനൊടു ചൊദിപ്പാൻ ഭയപ്പെടുകയും ചെയ്തു✱</lg>

<lg n="൩൩">പിന്നെ അവൻ കപ്പൎന്നഹൊമിലെക്ക വന്നു എന്നാറെ അവൻ
ഭവനത്തിൽ ഇരിക്കുമ്പൊൾ അവൻ അവരൊട നിങ്ങൾ വഴി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/124&oldid=177028" എന്ന താളിൽനിന്ന് ശേഖരിച്ചത്