താൾ:GaXXXIV1.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ മൎക്കൊസ ൧൧. അ.

<lg n="൨൪">പറയുന്നു✱ ആയതുകൊണ്ട ഞാൻ നിങ്ങളൊടു പറയുന്നു നിങ്ങൾ
പ്രാൎത്ഥിക്കുമ്പൊൾ എത കാൎയ്യങ്ങളെ യാചിച്ചാലും അവരെ ഒക്ക
യും നിങ്ങൾ പ്രാപിക്കുമെന്ന വിശ്വസിപ്പിൻ എന്നാൽ നിങ്ങൾക്ക</lg><lg n="൨൫"> ഉണ്ടാകും✱ വിശെഷിച്ച നിങ്ങൾ പ്രാൎത്ഥിച്ചുകൊണ്ട നില്ക്കുമ്പൊൾ
യാതൊരുത്തന്റെയും നെരെ നിങ്ങൾക്ക വല്ലതും ഉണ്ടായാൽ സ്വ
ൎഗ്ഗത്തിലിരിക്കുന്ന നിങ്ങളുടെ പിതാവും നിങ്ങളൊട നിങ്ങളുടെ കു</lg><lg n="൨൬">റ്റങ്ങളെ ക്ഷമിപ്പാനായിട്ട (അതിനെ) ക്ഷമിച്ചുകൊൾവിൻ✱ എ
ന്നാൽ നിങ്ങൾ ക്ഷമിക്കുന്നില്ല എങ്കിൽ സ്വൎഗ്ഗത്തിലിരിക്കുന്ന നി
ങ്ങളുടെ പിതാവും നിങ്ങളുടെ കുറ്റങ്ങളെ ക്ഷമിക്കയില്ല✱</lg>

<lg n="൨൭">പിന്നെ അവർ യെറുശലെമിലെക്ക തിരികെ വരുന്നു വിശെഷി
ച്ച അവൻ ദൈവാലയത്തിൽ നടക്കുമ്പൊൾ പ്രധാനാചാൎയ്യന്മാ
രും ഉപാദ്ധ്യായന്മാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്ന✱</lg><lg n="൨൮"> അവനൊടു പറയുന്നു നീ എന്തൊരു അധികാരംകൊണ്ട ൟ കാൎയ്യ
ങ്ങളെ ചെയ്യുന്നു ൟ കാൎയ്യങ്ങളെ ചെയ്യെണ്ടുന്നതിന്നും ആര നിനക്ക</lg><lg n="൨൯"> ൟ അധികാരത്തെതന്നു✱ എന്നാറെ യെശു ഉത്തരമായിട്ട അവ
രൊടു പറഞ്ഞു ഞാനും നിങ്ങളൊട ഒരു വാക്കിനെ ചൊദിക്കും നി
ങ്ങൾ എന്നൊട ഉത്തരം പറവിൻ എന്നാൽ ഞാൻ ഇന്ന അധികാ
രം കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊടു പറയാം✱</lg><lg n="൩൦"> യൊഹന്നാന്റെ ബപ്തിസ്മ സ്വൎഗ്ഗത്തിൽനിന്നൊ മനുഷ്യരിൽനി</lg><lg n="൩൧">ന്നൊ ഉണ്ടായി എന്നൊട ഉത്തരം പറവിൻ ✱ അപ്പൊൾ അവർ
തമ്മിൽ തമ്മിൽ വിചാരിച്ച പറഞ്ഞു സ്വൎഗ്ഗത്തിൽനിന്ന എന്ന നാം
പറയുമെങ്കിൽ അവൻ പറയും പിന്നെ നിങ്ങൾ എന്തുകൊണ്ട അവ</lg><lg n="൩൨">നെ വിശ്വസിക്കാഞ്ഞു✱ എന്നാൽ മനുഷ്യരിൽനിന്ന എന്ന നാം
പറയുമെങ്കിൽ അവർ ജനത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ
യൊഹന്നാൻ സത്യമായിട്ട ഒരു ദീൎഘദൎശിയാകുന്നു എന്ന എല്ലാവ</lg><lg n="൩൩">രും അവനെ വിചാരിച്ചിരുന്നു✱ വിശെഷിച്ചു അവർ ഉത്തരമാ
യിട്ട യെശുവിനൊടു പറഞ്ഞു ഞങ്ങൾ അറിയുന്നില്ല അപ്പൊൾ
യെശു ഉത്തരമായിട്ട അവരൊടു പറയുന്നു ഞാനും ഇന്ന അധികാ
രം കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊടു പറയുന്നില്ല✱</lg>

൧൨ അദ്ധ്യായം

൧ മുരിങ്ങാത്തൊട്ടത്തിന്റെ ഉപമ.— ൧൩ രാജഭൊഗം
കൊടുക്കുന്നതിന്റെയും.— ൧൪ ഉയിൎപ്പിന്റെയും.— ൪൧
വിധവയുടെയും അവളുടെ രണ്ടു കാശിന്റെയും സംഗതി.

<lg n="">പിന്നെ അവൻ ഉപമകളെക്കൊണ്ടു അവരൊടു പറഞ്ഞു തുട
ങ്ങി ഒരു മനുഷ്യൻ ഒരു മുന്തിരിങ്ങാതൊട്ടത്തെ ഉണ്ടാക്കി ചു
റ്റും ഒരു വെലി കെട്ടുകയും ഒരു ചക്കിനെ കുഴിച്ചിടുകയും ഒരു
ഗൊപുരത്തെ പണിചെയ്കയും അതിനെ തൊട്ടക്കാരെ എല്പിച്ച പു</lg><lg n="൨">റദെശത്തിലെക്ക പൊകയും ചെയ്തു✱ പിന്നെ ഫലസമയത്തിങ്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/132&oldid=177036" എന്ന താളിൽനിന്ന് ശേഖരിച്ചത്