താൾ:GaXXXIV1.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ മൎക്കൊസ ൧ അ.

<lg n="൧൩">നത്തിലെക്ക ആട്ടി കളയുന്നു വിശെഷിച്ച അവൻ അവിടെ വ
നത്തിൽ നാല്പത ദിവസം സാത്താനാൽ പരീക്ഷിക്കപ്പെട്ട ഇരു
ന്നു മൃഗങ്ങളൊടും കൂട ആയിരുന്നു ദൈവദൂതന്മാർ അവന്ന ശുശ്രൂ
ഷ ചെയ്കയും ചെയ്തു✱</lg>

<lg n="൧൪">എന്നാൽ യൊഹന്നാൻ കാവലിൽ ഏല്പിക്കപ്പെട്ടതിന്റെ ശെ
ഷം യെശു ഗലിലെയായിലെക്ക ദൈവ രാജ്യത്തിന്റെ എവൻ</lg><lg n="൧൫">ഗെലിയൊനെ പ്രസംഗിച്ചുകൊണ്ടും✱ കാലം തികഞ്ഞു ദൈവ
ത്തിന്റെ രാജ്യവും സമീപിച്ചിരിക്കുന്നു നിങ്ങൾ അനുതപിക്കയും
എവൻഗെലിയൊനെ വിശ്വസിക്കയും ചെയ്വിൻ എന്ന പറഞ്ഞു</lg><lg n="൧൬"> കൊണ്ടും വന്നു✱ പിന്നെ അവൻ ഗലിലെയായിലെ സമുദ്രത്തി
ന്റെ അരികെ നടക്കുമ്പൊൾ ശിമൊനും അവന്റെ സഹൊദര
നായ അന്ത്രയൊസും സമുദ്രത്തിലെക്ക ഒരു വല വീശുന്നതിനെ
കണ്ടു എന്തെന്നാൽ അവർ മത്സ്യം പിടിക്കുന്നവരായിരുന്നു✱ എ</lg><lg n="൧൭">ന്നാറെ യെശു അവരൊടു പറഞ്ഞു നിങ്ങൾ എന്റെ പിന്നാലെ
വരുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കുകയും</lg><lg n="൧൮"> ചെയ്യും✱ ഉടന്തന്നെ അവർ തങ്ങളുടെ വലകളെ വിട്ടും കളഞ്ഞ</lg><lg n="൧൯"> അവന്റെ പിന്നാലെ പൊകയും ചെയ്തു✱ പിന്നെ അവിടെ നി
ന്ന കുറഞ്ഞൊന്ന കടന്നു പൊയപ്പൊൾ അവൻ സെബെദിയുടെ പു
ത്രനായ യാക്കൊബിനെയും അവന്റെ സഹൊദരനായ യൊഹ
ന്നാനെയും കണ്ടു അവരും പടവിൽ തങ്ങളുടെ വലകളെ നന്നാ</lg><lg n="൨൦">ക്കി കൊണ്ടിരുന്നു✱ ഉടനെ അവൻ അവരെ വിളിച്ചു അവർ ത
ങ്ങളുടെ പിതാവായ സെബദിയെ കൂലിക്കാരൊടു കൂട പടവിൽ
വിട്ട അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg>

<lg n="൨൧">പിന്നെ അവർ കപ്പൎന്നഹൊമിലെക്ക ചെന്നു ഉടൻ തന്നെ ശാ
ബത ദിവസത്തിൽ അവൻ സഭയിലെക്ക കടന്ന ഉപദെശിച്ചു✱</lg><lg n="൨൨"> അവർ അവന്റെ ഉപദെശത്തിൽ ആശ്ചൎയ്യപ്പെടുകയും ചെയ്തു എ
ന്തുകൊണ്ടെന്നാൽ അവൻ അധികാരമുള്ളവനെപ്പൊലെ അവൎക്ക ഉ
പദെശിച്ചു ഉപാദ്ധ്യായന്മാരെപ്പൊലെയല്ല✱</lg>

<lg n="൨൩">അപ്പൊൾ അവരുടെ സഭയിൽ മ്ലെച്ശാത്മാവൊടു കൂടിയ ഒരു</lg><lg n="൨൪"> മനുഷ്യൻ ഉണ്ടായിരുന്നു അവൻ നിലവിളിച്ചു പറഞ്ഞു✱ വിട ന
സ്രായക്കാരനായ യെശു ഞങ്ങൾക്ക നിന്നൊട എന്ത നി ഞങ്ങ
ഒള നശിപ്പിപ്പാനായിട്ട വന്നുവൊ നീ ആരാകുന്നു എന്ന ഞാൻ</lg><lg n="൨൫"> നിന്നെ അറിയുന്നു ദൈവത്തിന്റെ പരിശുദ്ധൻ തന്നെ✱ എന്നാ
റെ യെശു അവനെ ശാസിച്ചു നീ മിണ്ടാതെ ഇരിക്കയും അവങ്കൽ</lg><lg n="൨൬"> നിന്ന പുറപ്പെട്ട പൊകയും ചെയ്ക എന്ന പറഞ്ഞു✱ എന്നാറെ
മ്ലെഛ്ശാത്മാവ അവനെ വലിക്കയും ഒരു മഹാ ശബ്ദത്തൊടെ നി</lg><lg n="൨൭">ലവിളിക്കയും ചെയ്തിട്ട അവങ്കൽനിന്ന പുറപ്പെട്ടു പൊയി✱ വി
ശെഷിച്ച അവരെല്ലാവരും അത്ഭുതപ്പെട്ടു എന്നതുകൊണ്ട അവർ
തമ്മിൽ തമ്മിൽ വ്യവഹരിച്ച പറഞ്ഞു ഇത എന്താകുന്നു ൟ പു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/92&oldid=176996" എന്ന താളിൽനിന്ന് ശേഖരിച്ചത്