താൾ:GaXXXIV1.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧. അ. ൮൧

<lg n="">ത്തൻ ഉപദെശം എന്താകുന്നു എന്തുകൊണ്ടെന്നാൽ അവൻ അധി
കാരത്തൊടെ മ്ലെച്ശാമാക്കളൊടും കല്പിക്കയും അവർ അവനെ അ</lg><lg n="൨൮">നുസരിക്കയും ചെയ്യുന്നു✱ പിന്നെ അവന്റെ കീൎത്തി ഉടനെ ഗ
ലിലെയായ്ക ചുറ്റുമുള്ള ദെശത്തിലൊക്കയും പരന്നു✱</lg>

<lg n="൨൯">പിന്നെ ഉടനെ അവർ സഭയിൽനിന്ന പൊന്നാറെ യാക്കൊ
ബിനൊടും യൊഹന്നാനൊടും കൂടി ശിമൊന്റെയും അന്ത്രെയൊ</lg><lg n="൩൦">സിന്റെയും ഭവനത്തിലെക്ക വന്നു✱ എന്നാൽ ശിമൊന്റെ ഭാ
ൎയ്യയുടെ അമ്മ ജ്വരമായിട്ട കിടക്കുന്നുണ്ടായിരുന്നു ഉടനെ അവർ</lg><lg n="൩൧"> അവളെ കുറിച്ച അവനൊടു പറഞ്ഞു✱ അപ്പൊൾ അവൻ അടു
ക്കൽ ചെന്ന അവളുടെ കയ്യെ പിടിച്ചുകൊണ്ട അവളെ എഴുനീല്പി
ച്ചു ഉടനെ ജ്വരം അവളെ വിട്ടു മാറി അവൾ അവൎക്ക ശുശ്രൂഷ
ചെയ്കയും ചെയ്തു✱</lg>

<lg n="൩൨">വൈകുന്നെരമായപ്പൊൾ സൂൎയ്യൻ അസ്തമിച്ചതിന്റെ ശെഷം അ
വർ രൊഗപ്പെട്ടവരെ എല്ലാവരെയും പിശാച ബാധിച്ചിട്ടുള്ളവ</lg><lg n="൩൩">രെയും അവന്റെ അടുക്കൽ കൊണ്ടുവന്നു✱ എന്നാൽ നഗരം</lg><lg n="൩൪"> എല്ലാം വാതിലിന്റെ അടുക്കൽ വന്നു കൂടിയിരുന്നു✱ വിശെ
ഷിച്ച അവൻ പല വിധമായുള്ള വ്യാധികൾ കൊണ്ട രൊഗപ്പെട്ട
വരെ പലരെയും സൌഖ്യമാക്കി വളര പിശാചുകളെയും പുറത്താ
ക്കി പിശാചുകളെ പറവാൻ സമ്മതിച്ചതുമില്ല അതെന്തുകൊണ്ടെ
ന്നാൽ അവർ അവനെ അറിഞ്ഞിരുന്നു✱</lg>

<lg n="൩൫">രാവിലെ അവൻ എത്രയും പ്രഭാത കാലത്ത എഴുനീറ്റ പുറ
പ്പെട്ട വനമായൊരു സ്ഥലത്തിലെക്ക പൊയി അവിടെ പ്രാൎത്ഥി</lg><lg n="൩൬">ക്കയും ചെയ്തു✱ എന്നാൽ ശിമൊനും അവനൊടു കൂടിയുള്ളവ</lg><lg n="൩൭">രും അവന്റെ പിന്നാലെ ചെന്നു✱ അവർ അവനെ കണ്ടെത്തി
യാറെ എല്ലാവരും നിന്നെ അന്വെഷിക്കുന്നു എന്ന അവനൊടു പ</lg><lg n="൩൮">റകയും ചെയ്തു✱ അപ്പൊൾ അവൻ അവരൊടു പറഞ്ഞു നാം
അടുത്തുള്ള ഗ്രാമങ്ങളിലെക്ക ഞാൻ അവിടെയും പ്രസംഗിപ്പാനാ
യിട്ട പൊകെണം എന്തുകൊണ്ടെന്നാൽ അതിന്നായിട്ട ഞാൻ പു</lg><lg n="൩൯">റപ്പെട്ടു വന്നു✱ പിന്നെ അവൻ ഗലിലെയായിൽ എല്ലാടവും അ
വരുടെ സഭകളിൽ പ്രസംഗിക്കയും പിശാചുകളെ പുറത്താക്കുക
യും ചെയ്തു കൊണ്ടിരുന്നു✱</lg>

<lg n="൪൦">വിശെഷിച്ച ഒരു കുഷ്ഠരൊഗി അവന്റെ അടുക്കൽ വന്ന അ
വനൊട അപെക്ഷിക്കയും അവന്റെ മുമ്പാക മുട്ടുകുത്തുകയും നിന
ക്ക മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ നിനക്ക കഴിയും എ</lg><lg n="൪൧">ന്ന അവനൊടു പറകയുംചെയ്തു✱ എന്നാറെ യെശുമനസ്സലിഞ്ഞ ത
ന്റെ കയ്യെ നീട്ടി അവനെ തൊട്ട എനിക്ക മനസ്സുണ്ട നീ ശുദ്ധനാ</lg><lg n="൪൨">യി ഭവിക്ക എന്ന അവനൊടു പറഞ്ഞു✱ എന്നാൽ അവൻ പറ
ഞ്ഞപ്പൊൾ ഉടനെ കുഷ്ഠരൊഗം അവനെ വിട്ടു മാറി അവൻ ശു</lg><lg n="൪൩">ദ്ധനായി ഭവിക്കയും ചെയ്തു✱ പിന്നെ അവൻ അവനൊടു ഉറ</lg>


K2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/93&oldid=176997" എന്ന താളിൽനിന്ന് ശേഖരിച്ചത്