താൾ:GaXXXIV1.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ മൎക്കൊസ ൧൪. അ.

<lg n="">ഉറങ്ങുവിൻ ആശ്വാസപ്പെടുകയും ചെയ്വിൻ മതി സമയം വന്നു ക
ണ്ടാലും മനുഷ്യന്റെ പുത്രൻ പാപികളുടെ കൈകളിൽ എല്പിക്ക</lg><lg n="൪൨">പ്പെടുന്നു✱ എഴുനീല്പിൻ നാം പൊക കണ്ടാലും എന്നെ കാണി
ച്ചു കൊടുക്കുന്നവൻ സമീപത്തിരിക്കുന്നു✱</lg>

<lg n="൪൩">പിന്നെ ഉടനെ അവൻ പിന്നെയും സംസാരിക്കുമ്പൊൾ ത
ന്നെ പന്ത്രണ്ടുപെരിൽ ഒരുത്തനായ യെഹൂദായും അവനൊടു കൂ
ട പ്രധാനാചൎയ്യന്മാരിൽനിന്നും ഉപാദ്ധ്യായന്മാരിൽനിന്നും മൂപ്പ
ന്മാരിൽനിന്നും വാളുകളൊടും വടികളൊടും കൂട ബഹു പുരുഷാ</lg><lg n="൪൪">രവും വന്നു✱ എന്നാൽ അവനെ കാണിച്ചു കൊടുത്തവൻ അവ
ൎക്ക ഒര അടയാളം കൊടുത്തപറഞ്ഞു ഞാൻ യാതൊരുത്തനെ ചും
ബനം ചെയ്യുമൊ ആയവൻ അവൻ തന്നെയാകുന്നു അവനെ പിടി</lg><lg n="൪൫">ക്കയും സൂക്ഷത്തൊടെ കൊണ്ടുപൊകയും ചെയ്വിൻ✱ പിന്നെ അ
വൻ വന്നിട്ട ഉടനെ അവന്റെ അടുക്കർ ചെന്നറബ്ബി റബ്ബി എ</lg><lg n="൪൬">ന്ന പറയുന്നു അവനെ ചുംബിക്കയും ചെയ്തു✱ അപ്പൊൾ അവർ
അവന്റെ മെൽ തങ്ങളുടെ കൈകളെ വെച്ച അവനെ പിടിച്ചു✱</lg><lg n="൪൭"> അരികെ നിന്നിട്ടുള്ളവരിൽ ഒരുത്തൻ ഒരു വാളിനെ ഊരി പ്ര
ധാനാചാൎയ്യന്റെ ഭൃത്യനെ വെട്ടുകയും അവന്റെ ചെവിയെ മുറി</lg><lg n="൪൮">ച്ചകളകയും ചെയ്തു✱ അപ്പൊൾ യെശു ഉത്തരമായിട്ട അവരൊ
ടു പറഞ്ഞു നിങ്ങൾ ഒരു കള്ളന്റെ നെരെ എന്ന പൊലെ വാളു
കളൊടും വടികളൊടും കൂട എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു</lg><lg n="൪൯">വൊ✱ ഞാൻ ദിനംപ്രതിയും നിങ്ങളടെ അടുക്കൽ ദൈവാലയ
ത്തിൽ ഉപദെശിച്ചുകൊണ്ടിരുന്നു എന്നെ പിടിച്ചതുമില്ല</lg><lg n="൫൦"> എന്നാലും വെദവാക്യങ്ങൾ നിവൃത്തിക്കെണ്ടുന്നതിനാകുന്നു✱ അ</lg><lg n="൫൧">പ്പൊൾ എല്ലാവരും അവനെ വിട്ട ഓടിപ്പൊയി വിശെഷിച്ച
തന്റെ നഗ്നശരീരത്തിൽ ഒരു പുതപ്പുകൊണ്ട ഉടുത്തിരുന്നവ
നായ ഒരു യൌവനമുള്ളവൻ അവന്റെ പിന്നാലെ ചെന്നു യൗ</lg><lg n="൫൨">വനമുള്ളവരും അവനെ പിടിച്ചു✱ എന്നാൽ അവൻ പുതപ്പി
നെ വിട്ട നഗ്നനായിട്ട അവരിൽനിന്ന ഓടിപ്പൊയി✱</lg>

<lg n="൫൩">പിന്നെ അവർ യെശുവിനെ പ്രധാനാചാൎയ്യന്റെ അടുക്കൽ
കൊണ്ടുപൊയി അവനൊടു കൂട എല്ലാപ്രധാനാചൎയ്യന്മാരും മൂപ്പ</lg><lg n="൫൪">ന്മാരും ഉപാദ്ധ്യായന്മാരും ഒന്നിച്ച കൂടിയിരുന്നു✱ എന്നാറെ പ
ത്രൊസ ദൂരവെ അവന്റെ പിന്നാലെ പ്രധാനാചാൎയ്യന്റെ അര
മനെക്കകത്തൊളവും ചെന്നു അവൻ ഭൃത്യന്മാരൊടു കൂട ഇരുന്ന തീ</lg><lg n="൫൫"> കാഞ്ഞുകൊണ്ടിരുന്നു✱ എന്നാൽ പ്രധാനാചാൎയ്യന്മാരും വിസ്താര
സംഘമൊക്കയും യെശുവിന വിരൊധമായി അവനെ കൊല്ലെണ്ടുന്ന
തിന്ന സാക്ഷിയെ അന്വെഷിച്ചു എന്നാറെ അവർ കണ്ടെത്തി</lg><lg n="൫൬">യില്ല എന്തുകൊണ്ടെന്നാൽ പലരും അവന്ന വിരൊധമായിട്ട കള്ള
സാക്ഷി പറഞ്ഞു എങ്കിലും സാക്ഷികൾ ചെരുന്നവയായിരുന്നി</lg><lg n="൫൭">ല്ല✱ പിന്നെ ചിലർ എഴുനീറ്റ അവന്ന വിരൊധമായിട്ട കള്ള</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/142&oldid=177046" എന്ന താളിൽനിന്ന് ശേഖരിച്ചത്