താൾ:GaXXXIV1.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ മൎക്കൊസ ൧൫. അ.

<lg n="൭൨">ന്ന പറഞ്ഞ ശപിക്കയും ആണയിട്ടുകയും ചെയ്തു തുടങ്ങി✱ അ
പ്പൊൾ രണ്ടാം പ്രാവശ്യവും പൂവൻ കൊഴി കൂകി എന്നാറെ പ
ത്രൊസ പൂവൻ കൊഴി രണ്ടാം പ്രാവശ്യം കൂകുന്നതിന മുമ്പെ നീ
മൂന്നു പ്രാവശ്യം എന്നെ നിഷേധിച്ച പറയുമെന്ന യെശു തന്നൊ
ടു പറഞ്ഞിട്ടുള്ള വചനത്തെ ഓൎത്തു പിന്നെ അവൻ അതിന്മെൽ
നിരൂപിച്ചുകൊണ്ട കരഞ്ഞു✱</lg>

൧൫ അദ്ധ്യായം

൧ യെശു കെട്ടിക്കൊണ്ട വരപ്പെടുകയും പീലാത്തൊസിന്റെമു
മ്പാകെ കുറ്റം ചുമത്തപ്പെടുകയും,— ൧൫ കുരിശിൽ തറെ
ക്കപ്പെടുവാൻ എല്പിക്കപ്പെടുകയും,— ൨൭ രണ്ടു കള്ളന്മാരു
ടെ നടുവിൽ തൂക്കപ്പെടുകയും,— ൪൨ ബഹുമാനത്തൊടെ
ശവം അടക്കപ്പെടുകയും ചെയ്യുന്നത.

<lg n="">പിന്നെ ഉദയത്തിങ്കൽ ഉടനെ പ്രധാനാചാൎയ്യന്മാർ മൂപ്പന്മാരൊ
ടും ഉപാദ്ധ്യായന്മാരൊടും എല്ലാവിസ്താര സംഘത്തൊടും കൂട ഒന്നി
ച്ച ആലൊചന ചെയ്തിട്ട യെശുവിനെ കെട്ടികൊണ്ടുപൊയി അവ</lg><lg n="൨">നെ പീലാത്തൊസിന എല്പിക്കയും ചെയ്തു✱ അപ്പൊൾ പീലാ
ത്തൊസ അവനൊടു ചൊദിച്ചു നീ യെഹൂദന്മാരുടെ രാജാവാകു
ന്നുവൊ എന്നാറെ അവൻ ഉത്തരമായിട്ട അവനൊടു പറഞ്ഞു</lg><lg n="൩"> നീ പറയുന്നുവല്ലൊ✱ വിശെഷിച്ചും പ്രധാനാചാൎയ്യന്മാർ വള</lg><lg n="൪">ര കാൎയ്യങ്ങളെ കുറിച്ച അവനെ കുറ്റപ്പെടുത്തി✱ അപ്പൊൾ പീ
ലാത്തൊസ പിന്നെയും അവനൊടു ചൊദിച്ച പറഞ്ഞു നീ ഉത്ത
രമായിട്ട ഒന്നും പറയുന്നില്ലയൊ കണ്ടാലും അവർ എത്ര കാൎയ്യങ്ങ</lg><lg n="൫">ളെ നിന്റെ നെരെ സാക്ഷിപ്പെടുത്തുന്നു✱ എന്നാൽ യെശു പി
ന്നെയും ഉത്തരമായിട്ട ഒന്നും പറഞ്ഞില്ല എന്നതുകൊണ്ട പീലാ
ത്തൊസ ആശ്ചൎയ്യപ്പെട്ടു✱</lg>

<lg n="൬">എന്നാൽ അവൻ ആ പെരുനാളിൽ അവർ യാതൊരു ബദ്ധ</lg><lg n="൭">നെ യാചിച്ചുവൊ അവനെ അവൎക്ക വിടിയിക്കുമാറുണ്ട✱ അ
പ്പൊൾ കലഹത്തിങ്കൽ കുലപാതകം ചെയ്ത കലഹമുണ്ടാക്കിയവ
രൊടു കൂട ബന്ധിക്കപ്പെട്ടവനായ ബറബ്ബാസ എന്ന പെരുള്ള ഒ</lg><lg n="൮">രുത്തൻ ഉണ്ടായിരുന്നു✱ വിശെഷിച്ച പുരുഷാരം ഉറക്കെ നി
ലവിളിച്ചു അവൻ തങ്ങൾക്ക എല്ലായ്പൊഴും ചെയ്തപ്രകാരം (ചെ</lg><lg n="൯">യ്യെണമെന്ന) യാചിച്ചു തുടങ്ങി✱ എന്നാൽ പീലാത്തൊസ അവ
രൊട ഉത്തരമായിട്ട ഞാൻ നിങ്ങൾക്ക യെഹൂദന്മാരുടെ രാജാ
വിനെ വിട്ടയക്കെണമെന്ന നിങ്ങൾക്ക മനസ്സുണ്ടൊ എന്ന പറഞ്ഞു✱</lg><lg n="൧൦"> എന്തുകൊണ്ടെന്നാൽ പ്രധാനാചാൎയ്യന്മാർ അവനെ അസൂയകൊണ്ട</lg><lg n="൧൧"> എല്പിച്ചു എന്ന അവൻ അറിഞ്ഞിരുന്നു✱ എന്നാൽ അവൻ പ്ര
ത്യെകം ബറബ്ബാസിനെ തങ്ങൾക്ക വിട്ടയക്കെണമെന്ന പ്രധാനാ</lg><lg n="൧൨">ചാൎയ്യന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു✱ പിന്നെ പീലാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/144&oldid=177048" എന്ന താളിൽനിന്ന് ശേഖരിച്ചത്