താൾ:GaXXXIV1.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ മൎക്കൊസ ൫. അ.

<lg n="">ചങ്ങലകളാലും ബന്ധിക്കപ്പെട്ടിരുന്നു എന്നാറെ അവനാൽ ചങ്ങല
കൾ തകൎക്കപ്പെടുകയും വിലങ്ങുകൾ ഒടിച്ചു നുറുക്കപ്പെടുകയും ചെ</lg><lg n="൫">യ്തു ഒരുത്തനും അവനെ അടക്കുവാൻ കഴിഞ്ഞില്ല✱ വിശെഷി
ച്ച അവൻ എല്ലായ്പൊഴും രാവും പകലും നിലവിളിക്കയും തന്നെത്ത
ന്നെ കല്ലുകളെ കൊണ്ട മുറിക്കയും ചെയ്തു കൊണ്ട പൎവതങ്ങളിലും</lg><lg n="൬"> പ്രെതക്കല്ലറകളിലും ഇരുന്നു✱ എന്നാൽ അവൻ യെശുവിനെ
ദൂരത്തിങ്കൽനിന്ന കണ്ടപ്പൊൾ അവൻ ഓടി ചെന്ന അവനെ വ</lg><lg n="൭">ന്ദിച്ചു✱ ഒരു മഹാ ശബ്ദത്തൊടു കൂട നിലവിളിച്ചു പറഞ്ഞു അ
ത്യുന്നതനായ ദൈവത്തിന്റെ പുത്രനായ യെശു എനിക്ക നി
ന്നൊട എന്ത നീ എന്നെ ദണ്ഡിപ്പിക്കാതെ ഇരിപ്പാനായിട്ട ഞാൻ</lg><lg n="൮"> ദൈവത്തെക്കൊണ്ട നിന്നെ ആണയിടുന്നു✱ (എന്തുകൊണ്ടെന്നാൽ
അവൻ അവനൊട മ്ലെച്ശാത്മാവെ ആ മനുഷ്യങ്കൽനിന്ന പുറ</lg><lg n="൯">പ്പെട്ടു പൊക എന്ന പറഞ്ഞിരുന്നു✱) പിന്നെ അവൻ അവ
നൊടു നിന്റെ പെർ എന്തെന്ന ചൊദിച്ചു എന്നാറെ ഞങ്ങൾ
പലരാകകൊണ്ട എന്റെ പെർ ലെഗിയൊൻ ആകുന്നു എന്ന</lg><lg n="൧൦"> അവൻ ഉത്തരമായിട്ട പറഞ്ഞു✱ അവൻ അവനൊട തങ്ങളെ
ആ ദെശത്തിൽനിന്ന പുറത്താക്കി കളയരുതെന്ന വളരെ അപെ</lg><lg n="൧൧">ക്ഷിക്കയും ചെയ്തു✱ എന്നാൽ അവിടെ പൎവതങ്ങളുടെ അ
രികെ പന്നികളുടെ ഒരു വലിയ കൂട്ടം മെഞ്ഞുകൊണ്ടിരുന്നു✱</lg><lg n="൧൨"> അപ്പൊൾ പിശാചുകളൊക്കയും അവനൊട പന്നികളിലെക്ക ഞ
ങ്ങൾ പ്രവെശിപ്പാനായിട്ട ഞങ്ങളെ അവരിലെക്ക അയക്കെണമെ</lg><lg n="൧൩">ന്ന അപെക്ഷിച്ചു പറഞ്ഞു✱ ഉടനെ യെശു അവൎക്ക അനുവാദം
കൊടുക്കയും ചെയ്തു അപ്പൊൾ മ്ലെച്ശാത്മാക്കൾ പുറപ്പെട്ട ചെന്ന പ
ന്നികളിലെക്ക പ്രവെശിച്ചു പിന്നെ ആ പന്നിക്കൂട്ടമൊക്കയും (അ
വർ എകദെശം രണ്ടായിരമുണ്ടായിരുന്നു) കിഴുക്കാം തൂക്കായുള്ള സ്ഥ
ലത്തു കൂടി സമുദ്രത്തിലെക്ക പാഞ്ഞിറങ്ങി സമുദ്രത്തിൽ ശ്വാസം</lg><lg n="൧൪"> മുട്ടി ചാകുകയും ചെയ്തു✱ അപ്പൊൾ പന്നികളെ മെച്ചവർ ഓടി
പൊകയും ആ നഗരത്തിലും നാട്ടിലും അതിനെ അറിയിക്കയും ചെ
യ്തു എന്നാറെ അവർ ഉണ്ടായത എന്തെന്ന കാണ്മാൻ പുറപ്പെട്ടു ചെ</lg><lg n="൧൫">ന്നു✱ വിശെഷിച്ച അവർ യെശുവിന്റെ അടുക്കൽ വന്ന പി
ശാചിനാൽ ബാധിക്കപ്പെടുകയും ലെഗിയൊനൊടു കൂടിയിരിക്ക
യും ചെയ്തവൻ ഇരിക്കുന്നതിനെയും വസ്ത്രം ധരിച്ചതിനെയും സുബു</lg><lg n="൧൬">ദ്ധി വന്നതിനെയും കാണുന്നു അവർ ഭയപ്പെടുകയും ചെയ്തു✱ ക
ണ്ടിട്ടുള്ളവരും പിശാചിനാൽ ബാധിക്കപ്പെട്ടിരുന്നവന്ന ഇന്നപ്ര
കാരം ഭവിച്ചു എന്നുള്ളതിനെയും പന്നികളെ കുറിച്ചുള്ളതിനെയും</lg><lg n="൧൭"> അവരൊട അറിയിച്ചു✱ അപ്പൊൾ തങ്ങളുടെ അതൃത്തികളിൽ
നിന്ന വാങ്ങിപ്പൊകെണമെന്ന അവർ അവനൊട അപെക്ഷിച്ചു</lg><lg n="൧൮"> തുടങ്ങി✱ പിന്നെ അവൻ പടവിൽ കരെറിയപ്പൊൾ പിശാചി
നാൽ ബാധിക്കപ്പെട്ടിരുന്നവൻ താൻ അവനൊടു കൂട ഇരിക്കെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/102&oldid=177006" എന്ന താളിൽനിന്ന് ശേഖരിച്ചത്