താൾ:GaXXXIV1.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൫. അ. ൧൨൫

<lg n="">ത്തൊസ ഉത്തരമായിട്ട വീണ്ടും അവരൊടു പറഞ്ഞു എന്നാൽ യെ
ഹൂദന്മാരുടെ രാജാവെന്ന നിങ്ങൾ പറയുന്നവനൊട ഞാൻ എ</lg><lg n="൧൩">ന്ത ചെയ്യെണമെന്ന നിങ്ങൾക്ക മനസ്സായിരിക്കുന്നു✱ എന്നാറെ
അവർ പിന്നെയും ഉറക്കെ വിളിച്ച പറഞ്ഞു അവനെ കുരിശിൽ</lg><lg n="൧൪"> തറെക്ക✱ അപ്പൊൾ പീലത്തൊസ അവരൊടു പറഞ്ഞു എ
ന്തിന അവൻ എന്തൊരു ദൊഷത്തെ ചെയ്തു എന്നാറെ അവർ
അധികമധികമായിട്ട ഉറക്കെ വിളിച്ചു പറഞ്ഞു അവനെ കുരി</lg><lg n="൧൫">ശിൽ തറെക്ക✱ എന്നാൽ പീലാത്തൊസ ജനത്തെ സമ്മതം വ
രുത്തുവാൻ മനസ്സുണ്ടായിട്ട അവൎക്ക ബറബ്ബാസിനെ വിട്ടയക്കയും
യെശുവിനെ ചമ്മട്ടികൊണ്ട അടിപ്പിച്ചിട്ട കുരിശിൽ തറെക്കപ്പെ</lg><lg n="൧൬">ടുന്നതിന അവനെ അവൎക്ക എല്പിക്കയും ചെയ്തു✱ അപ്പൊൾ ആ
യുധക്കാർ അവനെ അധികാര സ്ഥലമായ അരമനയ്ക്കകത്ത കൊ</lg><lg n="൧൭">ണ്ടുപൊയി സൈന്യത്തെ എല്ലാം കൂടി വിളിച്ചു✱ പിന്നെ അവർ
അവനെ ചുകന്ന വസ്ത്രം കൊണ്ട അവനെ ഉടുപ്പിക്കയും മുള്ളുകൾ
കൊണ്ട ഒരു കിരീടത്തെ മുടഞ്ഞിട്ട അവന്റെ (തലയിൻ) മെൽവെ</lg><lg n="൧൮">ക്കയും✱ യെഹൂദന്മാരുടെ രാജാവെ വാഴുക എന്ന അവനെ വ</lg><lg n="൧൯">ന്ദിച്ചു തുടങ്ങുകയും ചെയ്തു✱ വിശെഷിച്ചും അവർ അവന്റെ ത
ലയിൽ കൊലുകൊണ്ട അടിക്കയും അവന്റെ മെൽ തുപ്പുകയും മു</lg><lg n="൨൦">ട്ടു കുത്തിക്കൊണ്ട അവനെ വന്ദിക്കയും ചെയ്തു✱ പിന്നെ അവർ
അവനെ പരിഹസിച്ചതിന്റെ ശെഷം അവർ ചുകന്ന വസ്ത്രത്തെ
അവങ്കൽനിന്ന അഴിച്ചു നീക്കി അവന്റെ സ്വന്ത വസ്ത്രങ്ങളെക്കൊ
ണ്ട അവനെ ഉടുപ്പിക്കയും അവനെ കുരിശിൽ തറെക്കെണ്ടുന്നതിന്ന</lg><lg n="൨൧"> അവനെ പുറത്ത കൊണ്ടുപൊകയും ചെയ്തു✱ വിശെഷിച്ചും നാ
ട്ടിൽനിന്ന വരുന്നവനായി അലക്ക്സന്ദ്രയൊസിന്റെയും രൂഫൊ
സിന്റെയും പിതാവായി കൂറെനിയക്കാരനായുള്ള ശിമൊനെന്ന
ഒരുത്തൻ കടന്നു പൊകുമ്പൊൾ അവനെ അവർ അവന്റെ കു</lg><lg n="൨൨">രിശിനെ ചുമപ്പാനായിട്ട ബലാൽക്കാരം ചെയ്യുന്നു✱ പിന്നെ അ
വർ അവനെ തലയൊടിടം എന്ന അൎത്ഥമുള്ള ഗൊൽഗൊത്താ</lg><lg n="൨൩"> എന്ന സ്ഥലത്തിലെക്ക കൊണ്ടുവരുന്നു✱ വിശെഷിച്ച അവർ
അവന്ന മൂറുകൂടി കലൎന്ന വീഞ്ഞിനെ കുടിപ്പാൻ കൊടുത്തു എന്നാ</lg><lg n="൨൪">റെ അവൻ അതിനെ വാങ്ങിയില്ല✱ പിന്നെ അവർ അവനെകു
രിശിൽ തറച്ചതിന്റെ ശെഷം അവർ അവന്റെ വസ്ത്രങ്ങളെ ഓ
രൊരുത്തൻ ഇന്നതിനെ എടുക്കെണമെന്ന അവയിൽ ചീട്ടുകൊണ്ട</lg><lg n="൨൫"> ഓഹരിയാക്കി✱ അപ്പൊൾ മൂന്നാം മണി നെരമായിരുന്നു അവ</lg><lg n="൨൬">ർ അവനെ കുരിശിൽ തറെക്കയും ചെയ്തു✱ വിശെഷിച്ച യെഹൂ
ദന്മാരുടെ രാജാവ എന്ന അവന്റെ അപവാദത്തിന്റെ മെലെ</lg><lg n="൨൭">ഴുത്ത മെലെ എഴുതിയിരുന്നു✱ അവർ അവനൊടു കൂട രണ്ടു ക
ള്ളന്മാരെ ഒരുത്തനെ അവന്റെ വലത്തു ഭാഗത്തിലും ഒരുത്ത
നെ അവന്റെ ഇടത്തു ഭാഗത്തിലും കുരിശിൽ തറെക്കയും ചെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/145&oldid=177049" എന്ന താളിൽനിന്ന് ശേഖരിച്ചത്