താൾ:GaXXXIV1.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൬. അ. ൧൨൭

<lg n="">മാനമുള്ള മന്ത്രിയായി അറിമതിയയിൽനിന്നുള്ള യൊസെഫ വന്ന
ധൈൎയ്യത്തൊടും കൂട പീലാത്തൊസിന്റെ അടുക്കൽ അകത്ത ചെ</lg><lg n="൪൪">ല്ലുകയും യെശുവിന്റെ ശരീരത്തെ യാചിക്കയും ചെയ്തു✱ എന്നാൽ
പീലാത്തൊസ അവൻ അപ്പൊഴെ മരിച്ചുവൊ എന്ന ആശ്ചൎയ്യപ്പെട്ടു
വിശെഷിച്ച അവൻ ശതാധിപനെ അടുക്കൽ വിളിച്ചിട്ട അവൻ മ</lg><lg n="൪൫">രിച്ചിട്ട നെരമായൊ എന്ന അവനൊടു ചൊദിച്ചു✱ പിന്നെ അ
വൻ ശതാധിപനിൽനിന്ന അറിഞ്ഞപ്പൊൾ ശരീരത്തെ യൊസെ</lg><lg n="൪൬">ഫിന്ന കൊടുത്തു✱ പിന്നെ യൊസെഫ ഒരു നെരിയ ശീല വി
ലയ്ക്ക വാങ്ങീട്ട അവനെ ഇറക്കി ശീലകൊണ്ട പുതെപ്പിക്കയും പാ
റയിൽ കുഴിക്കപ്പെട്ടിട്ടുള്ള ഒരു പ്രെതക്കല്ലറയിൽ അവനെ വെ
ക്കയും പ്രെതക്കല്ലറയുടെ വാതില്ക്കൽ ഒരു കല്ലിനെ ഉരുട്ടിയിടുക</lg><lg n="൪൭">യും ചെയ്തു✱ എന്നാൽ മഗ്ദലെന മറിയയും യൊസയുടെ (മാ
താവായ) മറിയയും അവൻ എവിടെ വെക്കപ്പെട്ടു എന്നുള്ളതി
നെ കണ്ടു✱</lg>

൧൬ അദ്ധ്യായം

൧ ക്രിസ്തുവിന്റെ ഉയിൎപ്പ.— ൯ അവൻ മഗ്ദലെന മറിയക്കും
മറ്റുള്ളവൎക്കും പ്രത്യക്ഷനാകയും,— ൧൫ അപ്പൊസ്തൊലന്മാ
രെ നിയൊഗിച്ചയക്കയും,— ൧൯ സ്വൎഗ്ഗത്തിലെക്ക കരെറുകയും
ചെയ്യുന്നത.

<lg n="">പിന്നെ ശാബത ദിവസം കഴിഞ്ഞതിന്റെ ശെഷം മഗ്ദലെ
നെ മറിയയും യാക്കൊബിന്റെ (മാതാവായ) മറിയയും ശാലൊ
മെയും തങ്ങൾ വന്ന അവനെ അഭിഷെകം ചെയ്യെണ്ടുന്നതിനായി</lg><lg n="൨">ട്ട സുഗന്ധ വൎഗ്ഗങ്ങളെ വിലയ്ക്ക വാങ്ങിയിരുന്നു✱ പിന്നെ ആഴ്ച
കളിൽ ഒന്നാം ആഴ്ചയിൽ പ്രഭാതകാലത്ത സൂൎയ്യൊദയത്തിങ്കൽ</lg><lg n="൩"> അവർ പ്രെതക്കല്ലറയുടെ അടുക്കൽ ചെന്നു✱ അപ്പൊൾ അവർ
കല്ലിനെ പ്രെതക്കല്ലറയുടെ വാതിലിൽനിന്ന നമുക്ക ആര ഉരുട്ടി</lg><lg n="൪"> കളയുമെന്ന തമ്മിൽ തമ്മിൽ പറഞ്ഞു✱ വിശെഷിച്ച അവർ
നൊക്കിയാറെ കല്ല ഉരുട്ടിക്കളയപ്പെട്ടതിനെ കണ്ടു എന്തുകൊണ്ടെ</lg><lg n="൫">ന്നാൽ അത എറ്റവും വലിയതായിരുന്നു✱ വിശെഷിച്ചും അ
വർ പ്രെതക്കല്ലറയിലെക്കു കടന്ന വെള്ള മുഴുക്കുപ്പായത്തെ ധരി
ച്ചിട്ടുള്ള ഒരു യൌവനക്കാരൻ വലത്തു ഭാഗത്തിങ്കൽ ഇരിക്കുന്ന</lg><lg n="൬">തിനെ കണ്ടു വളര ഭ്രമിക്കയും ചെയ്തു✱ എന്നാറെ അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ ഭ്രമിക്കരുത നിങ്ങൾ കുരിശിൽ തറെക്കപ്പെ
ട്ട നസ്രായക്കാരനായ യെശുവിനെ അന്വെഷിക്കുന്നു അവൻ ഉ
യിൎത്തെഴുനീറ്റു അവൻ ഇവിടെ ഇല്ല കണ്ടാലും അവർ അവനെ</lg><lg n="൭"> വെച്ചിട്ടുള്ള സ്ഥലം✱ എന്നാലും നിങ്ങൾ പൊയി അവന്റെ ശി
ഷ്യന്മാരൊടും പത്രൊസിനൊടും അവൻ നിങ്ങൾക്ക മുമ്പെ ഗലി
ലെയായ്ക്കു പൊകുന്നു എന്ന പറവിൻ അവൻ നിങ്ങളൊടെ പറ</lg>


Q

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/147&oldid=177051" എന്ന താളിൽനിന്ന് ശേഖരിച്ചത്