കേരളോല്‌പത്തിയും മറ്റും/പാഠാരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
പാഠാരംഭം


[ 354 ] അവറ്റിന്നുള്ള സംജ്ഞകൾ ഇവ എക-ദശ-ശത-സഹസ്രായുത-
ലക്ഷ-പ്രയുത-കൊടയ ക്രമശഃഅൎബ്ബുദമബ്ജം ഖർവനിഖർവെ
മഹാപത്മശംഖവതസ്മാൽ ജലധിശ്വാന്ത്യന്മദ്ധ്യം പരാൎദ്ധമിതിദശ
ഗുണോത്തരം സംജ്ഞാഃ സംഖ്യായാ. സ്ഥാനാനാം വ്യപഹാരാൎത്ഥം
കൃതാഃപൂൎവ്വൈഃ-ഇതി. ഇങ്ങനെ സംഖ്യക്കുഗുണനവും സ്ഥാനഭേദവും
കല്പിയായ്കിൽ സംഖ്യടെപേൎക്കും അവസാന മില്ലായ്കയാൽ സംഖ്യ
കൾ തങ്ങളെയും അവറ്റിന്റെ ക്രമത്തെയുമറിഞ്ഞുകൂടാ. എന്നിട്ട
വ്യപഹാരത്തിന്നായ്ക്കൊണ്ട ഇവണ്ണംകല്പിച്ചു അവിടെ ഒന്നുതുടങ്ങി
ഒമ്പതോളമുള്ള സംഖ്യകൾക്കു സ്ഥാനം നടേത്തേതു. പിന്നെ ഇവറ്റെ
എല്ലാറ്റെയും പത്തിൽഗുണിച്ചിരിക്കുന്നവറ്റിന്റെ സ്ഥാനം ഇട
ത്തേതുകല്പിക്കുന്നു. ഇങ്ങനെ ഏകസ്ഥാനം ദശസ്ഥാനം എന്നിങ്ങി
നെ തുടങ്ങിയവറ്റിന്റെ പേരും സ്ഥാനവും.

അനന്തരം ഇവറ്റെകൊണ്ടുള്ള ഗണിതഭേദങ്ങളെ കാട്ടുന്നു. അവി
ടെ രണ്ടുപ്രകാരമുണ്ട ഗണിതം വൃദ്ധിരൂപമായിട്ടും ക്ഷയരൂപമായിട്ടും.
അവിടെ വൃദ്ധിക്കുസ്ഥാനമാകുന്ന ഗണിതം യോഗം ഗുണം വർഗ്ഗം
ഘനം എന്നിവ. പിന്നെ ക്ഷയത്തിന്നു സ്ഥാനമാകുന്നതു വിയോഗം
ഹരണം വൎഗ്ഗമൂലം ഘനമൂലം എന്നിവ. ഇവിടെയോഗത്തിന്നു ഗുണ
ത്തിങ്കൽ ഉപയോഗമുണ്ട. ഗുണത്തിന്നുവൎഗ്ഗത്തിങ്കൽ വർഗ്ഗത്തിന്നു
ഘനത്തിങ്കൽ. അവ്വണ്ണംവിയോഗത്തിന്നു ഹരണത്തിങ്കൽ ഹരണ
ത്തിന്നു മൂലത്തിങ്കൽ മൂലത്തിന്നു ഘനമൂലത്തിങ്കൽ ഇങ്ങിനെ മുമ്പി
ലേവപിന്നെവറ്റിങ്കൽ ഉപയോഗിക്കും .

മേല്പെട്ടും കീഴ്പെട്ടുംഉള്ള എണ്ണമറിയപ്പോമെങ്കിൽ യോഗവി
യോഗങ്ങൾ സിദ്ധിക്കും. ഈയോഗവിയോഗങ്ങളെ സ്സങ്കലിത വ്യപ
കലിതങ്ങളെന്നു ചൊല്ലുന്നു.

അനന്തരംഗുണനം അതാകുന്നതു സങ്കലിതംതന്നെയത്രെ ഓൎക്കു
മ്പോൾ അവിടെ ഒന്നിനെഒന്നിനെകൊണ്ട ഗുണിക്കുമ്പോൾ യാതൊ
ന്നിനെഗുണിക്കുന്നു അതിന്നുഗുണ്യമെന്നുപേരു. യാതൊന്നുകൊണ്ടുപി
ന്നെ ഗുണിക്കുന്നു അതിന്നു ഗുണകാരമെന്നു പേർ. അവിടെഗുണ്യ
ത്തിങ്കൽകൂട്ടു ആഗുണ്യത്തെതന്നെ കൂട്ടുന്നതും. എന്നുവിശേഷമായ്തു അ
വിടെ ഗുണകാരത്തിങ്കൽ എത്രസംഖ്യാവ്യക്തികൾഉള്ളു അത്രആവൃ
ത്തി ഗുണ്യത്തെകൂട്ടുന്നതും എന്നീ നിയമത്തോടുകൂടിയുള്ള യോഗം. ഗു
ണനമാകുന്നതുഇതിനെക്കാട്ടുന്നു. അവിടെ ഗുണ്യത്തിന്റെ ഒടുക്കത്തെ
സ്ഥാനത്തെ നടേഗുണിക്കേണ്ടു. എന്നാൽ ഗുണിച്ചസംഖ്യകളും ഗുണി
യാത്തസംഖ്യകളും തങ്ങളിൽകൂടുകയില്ല എന്നൊരെളുപ്പമുണ്ടു. അവിടെ
ഗുണ്യത്തിന്റെ ഒടുക്കത്തസ്ഥാനത്തെ ഒരുസംഖ്യയുണ്ടെന്നിരിപ്പൂ. അ
തിനെനൂറുകൊണ്ടു ഗുണിക്കേണ്ടു എന്നു കല്പിപ്പൂ. അപ്പോൾ ആ
ഒന്നിനെ നൂറ്റിൽ ആവൎത്തിക്കെണം , അവിടെ അതിനെ പത്തിലാ
വൎത്തിക്കുമ്പോൾ ദശസ്ഥാനത്ത ഒന്നുകരേറുന്നെടത്തെ ന്യായം കൊണ്ടു
പിന്നയുംഒരിക്കൽ ആ ഒന്നിനെപത്തിലാവൎത്തിക്കുമ്പോൾ ദശ
സ്ഥാനത്ത രണ്ടഉണ്ടാകും. ഇങ്ങനെ നൂറുവട്ടമാവൎത്തിക്കുമ്പോൾ ശത [ 355 ] സ്ഥാനത്തൊന്നുണ്ടാകും. ആകയാൽ ഗുണകാരത്തിന്ന ശതസ്ഥാന
ത്തൊരുസംഖ്യയുണ്ടെങ്കിൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ അവി
ടുന്നു ശതസ്ഥാനത്തവെയ്പു എന്നാൽ അതിനെ നൂററിൽ ഗുണിച്ച
താകും , ഇപ്പോൾ ഗുണ്യത്തിങ്കൽകീഴിൽ ചിലസ്ഥാനങ്ങളുണ്ടെന്നു ക
ല്പിക്കേണ്ട. അന്നേരത്തവറ്റെകൊണ്ടു ഉപയോഗമില്ല. അന്നേരത്തെ
ന്നിട്ടു ഇവ്വണ്ണമാകുമ്പോൾ ഗുണ്യത്തിൻറെ അന്ത്യസ്ഥാനത്തിന്ന നേ
രെ ആദ്യസ്ഥാനംവരുമാറു ഗുണകാരത്തെ വെപ്പു. പിന്നെഗുണ്യ
ത്തിന്റെ അന്ത്യസ്ഥാനത്ത് ഗുണകാരത്തിന്റെ അന്ത്യസ്ഥാന
ത്തിന്റെ നേരെ വെപ്പു. ഗുണകാരാന്ത്യസ്ഥാനത്തിങ്കൽ ഒരു സംഖ്യ
എങ്കിൽ അവിടെ രണ്ടുസംഖ്യ എങ്കിൽ ഗുണാന്ത്യസ്ഥാനത്തെ ര
ണ്ടിലാവൎത്തച്ചിട്ടുവെപ്പു. അപ്പോൾ ഗുണകാരത്തിൻറെ അന്ത്യസ്ഥാ
നംകൊണ്ടു ഗുണിച്ചതായി. പിന്നെ അന്ത്യത്തിന്നടുത്തെ കീഴേതിന്നു
ഉപാന്ത്യമെന്നുപേർ. ഇങ്ങനെ ഉപാന്ത്യസ്ഥാനൎത്തിങ്കൽ എത്രഗുണകാ
രത്തിന്നു സംഖ്യയുള്ള അസ്ഥാനത്തെ അത്രയിലാവൎത്തിച്ചിട്ടു ഗുണ്യാ
ന്ത്യ സ്ഥാനത്തെ എന്നാൽ അതിനെകൊണ്ടു ഗുണിച്ചതായി ഇങ്ങ
നെ ഗുണകാരത്തിൻറെ ആദ്യസ്ഥാനത്തോളമുള്ളവറ്റെകൊണ്ടുഗുണി
ച്ച അതിന്റെ സ്ഥാനത്തെ നേരെവെപ്പു ഗുണാന്ത്യസ്ഥാനസംഖ്യയെ
എന്നാൽ ഗുണ്യത്തിന്റെ അന്ത്യസ്ഥാനത്തെ ഗുണകാരസ്ഥാനങ്ങൾ
എല്ലാം കൊണ്ടും ഗുണിച്ചതായിട്ടുവരും . എവിടെ ഗുണകാരത്തിൻറ
സംഖ്യയില്ലായ്കിൽ അവിടം ശൂന്യസ്ഥാനമാകുന്നു. അതിന്നുനേരെ ഗു
ണ്യത്തവെക്കേണ്ടാ മറ്റെസ്ഥാനങ്ങളിലെ സംഖ്യകൾ കരേറി ഉ
ണ്ടാകാമാലെ അവിടെ സംഖ്യകൾ പിന്നെയും ഇവണ്ണം ഗുണ്യാദ്യ
സ്ഥാനത്തോളവും അപ്പോൾ ഗുണ്യത്തെ മുഴുവനെ ഗുണിച്ചതായി.
പിന്നെ ഇവണ്ണമാകിലുമാം ഗുണനപ്രകാരം ഗുണ്യത്തിന്റെ ഒരോ
സ്ഥാനങ്ങളിലെ സംഖ്യ വേറെ എടുത്തുകൊണ്ടു ഗുണകാരത്തെകൊ
ണ്ട ഇവണ്ണംഗുണിച്ച അതത സ്ഥാനമാദിയായിട്ടെ കൂട്ടിയൊരുമിച്ചു
കൊള്ളു എന്നാകിലുമാം. അവിടെ അന്ത്യസ്ഥാനം തുടങ്ങുഎന്നുള്ള
നിയമം വേണ്ടാ. സംഖ്യകൾ ഇടകലരുകയില്ല അപ്പോൾ എന്നിട്ട ഗു
ണ്യത്തെ എന്നവണ്ണം ഗുണകാരത്തെഖണ്ഡിച്ചു ഗുണിക്കിലുമാം. അ
വിടെ ഗുണകാരത്തിന്നു മൂന്നുസ്ഥാനമെന്നിരിപ്പു. ഇരുന്നൂറ്റമുപ്പത്ത
നാലെന്നിരിപ്പുസംഖ്യ. അതിനെ ഖണ്ഡിപ്പുമൂന്നായിട്ട. അവിടെ ഒ
ന്നിരുന്നൂറ ഒന്നമുപ്പത ഒന്നനാല. ഇങ്ങിനെ മൂന്നുഗുണകാരമെന്നു ക
ല്പിച്ചു. പിന്നെ ഗുണ്യത്തെമുഴുവനെ മൂന്നേടത്തവെച്ച ഇവ ഒരോന്നി
നെകൊണ്ടു ഗുണിപ്പൂ പിന്നെസ്ഥാനം പകരാതെ തങ്ങളിൽ കൂട്ടു. ഇ
തമുമ്പിലെപോലെ ഗുണിച്ചതായിട്ടുവരും. അവിടെ ഇരുന്നൂറ്റിൽ
ആവൎത്തിച്ചത ഒന്നു. മുപ്പതിലാവൎത്തിച്ചതു മറ്റെഒന്നു. നാലിലാവ
ൎത്തിച്ചതോരോന്നു. പിന്നെ ഇവയൊക്കെകൂട്ടുമ്പോൾ ഇരുന്നൂറ്റമുപ്പ
ത്തനാലിൽ ഗുണിച്ചതായിട്ടുവരും. അനന്തരം സ്ഥാനനിയമം കൂടാ
തെ മറെറാരു പ്രകാരം സംഖ്യകളെകൊണ്ടു പെരുക്കിലുമാം. അ
വിടെഒന്നുന്നൂറ്റൊരുവതു ഒന്നുന്നൂറ്റിരിവത്തനാല ഇങ്ങനെതാൻ [ 356 ] ഖണ്ഡിപ്പൂ. ഈ വണ്ണം ഗുണ്യത്തെയാകിലുമാം. ഇങ്ങിനെ രൂപവിഭാഗ
വും സ്ഥാനവിഭാഗവും എന്നു രണ്ടപ്രകാരം ഖണ്ഡിക്കാം ഇങ്ങനെ ഗു
ണ പ്രകാരംകൊണ്ട തന്നെ ഖണ്ഡ ഗുണനപ്രകാരവു ഉണ്ടാകും.

പിന്നെ ഇങ്ങനെ ഗുണിച്ചിരിക്കുന്ന സംഖ്യയെ ക്ഷേത്രമായി
ട്ടും കല്പിക്കാം. എന്നാലുണ്ട ചില എളുപ്പം. അവിടെ ക്ഷേത്രമെന്നു
സമതലമായി ചതുരശ്രമായിരിപ്പോന്നു. ഇതുനിണ്ടിരിക്കലുമാം സമ
ചതുരശ്രമായിട്ടിരിക്കിലുമാം. അവിടെ ഗുണ്യംവലുത. ഗുണകാരം
ചെറുത എന്നിരിക്കുമ്പോൾ കോൽ വിരല എന്നിവറ്റിൽ ഏതാ
നുമൊരുമാനങ്കൊണ്ട ഗുണ്യത്തോളം നീളമായി ഗുണകാരസംഖ്യയോ
ളമിടമായിരുന്നൊന്നു ഇക്ഷേത്രമാകുന്നത എന്നുകല്പിക്കേണ്ടുവതു. പി
ന്നെഇതിങ്കൽ കോൽമാനമാകുന്നതെങ്കിൽ ഒരിക്കോലൊ ഒരിക്കോ
ലകലത്തിൽ നീളയും വിലങ്ങയും ചിലരേഖകൾഉണ്ടാക്കൂ. അ
പ്പോൾ ഒരിക്കോൽപോന്നൊ ചിലചതുരശ്രഖണ്ഡങ്ങളെകൊണ്ട നി
റയപ്പെട്ടിരിക്കും ക്ഷേത്രം ഇഖണ്ഡങ്ങൾ പക്തികളായിട്ടുമിരിക്കും.
അവിടെ നീളത്തിലുള്ള ഓരൊ വരിയിൽ ഗുണ്യത്തിൻറ സംഖ്യ
യോളം ഖണ്ഡങ്ങൾ ഉളവഗുണകാരത്തോളം വരിയുമുള. പിന്നെ വി
ലങ്ങത്തിൽ വരിയാകുന്നു. എന്നുകല്പിക്കുന്നതാകിൽ വരിയി
ലോരോന്നിൽ ഗുണകാരത്തോളം ഖണ്ഡങ്ങൾ ഗുണ്യസംഖ്യയോളം
വരികൾഎന്നാകാലുമാം. ഇഖണ്ഡങ്ങൾക്കു ക്ഷേത്രഫലമെന്നുപേർ.
ഇവ്വണ്ണംകല്പിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഇടവും നീളവും തങ്ങ
ളിൽ ഗുണിച്ചാൽ ചതുരശ്രക്ഷേത്രഫലങ്ങളുണ്ടാം എന്നുവരും. പി
ന്നെ ഗുണ്യത്തെകൊണ്ടാവൎത്തിച്ചിരിക്കും ഗുണകാരമെന്നും ഗുണകാ
രത്തെകൊണ്ടാവൎത്തിച്ചിരിക്കും ഗുണ്യമെന്നും വ്യക്തമാകും ഗുണിത
ഫലത്തിങ്കൽ. ഇതുസമകൎണ്ണമായിരിപ്പോൾ ക്ഷേത്രമിവിടെ പി
ന്നെച്ചതുരശ്രക്ഷേത്രത്തിന്റെ ഒരു കോണിൽ നിന്നതുടങ്ങി ക്ഷേത്രാ
ന്ത്യകൂടി മറ്റെകോണിൽ സ്പർശിക്കുന്നസൂത്രം കൎണ്ണമാകുന്നതു, ഇതി
ന്ന ഘാതക്ഷേത്രമെന്നുപേർ. ഘാതമെന്നും സംവൎഗ്ഗമെന്നും ഗുണത്തി
ന്നുപേർ. പിന്നെ വർഗത്തെയും ക്ഷേത്രരൂപേണ കല്പിക്കാം. അ
വിടെ വർഗ്ഗക്ഷേത്രമെങ്കിൽ സമചതുരശ്രമായിട്ട ഇരിക്കുമെത്രയെ
ന്നു നിയതം. ഇങ്ങനെ സാമാന്യ ഗുണനം.

ഇവിടെ ഗ്രഹങ്ങൾഎല്ലാം ഒരു വൃത്തമാൎഗ്ഗേണ ഗമിക്കുംദിവസ
ത്തിൽ വൃത്തത്തിന്റെ ഇത്രഅംശം ഗമിക്കും എന്നു നിയതംതാനും.
അവിടെ ദിവസത്തിൽ ഇത്രയോജന ഗമിക്കും എന്നുള്ള യോജനഗ
തി എല്ലാ ഗ്രഹത്തിന്നുംസമം. അവിടെ ചെറിയവൃത്തത്തിങ്കൽ ഗ
മിക്കുന്നവറ്റിന്ന കുറഞ്ഞാരുകാലംകൊണ്ടവട്ടം കൂടു. വലിയവൃത്ത
ത്തിങ്കൽ ഗമിക്കുന്നവറ്റിന്നു പെരികക്കാലം കൂടിയെ വട്ടം തികവൂ.
എന്നിട്ടു ചന്ദ്രന്ന 28- ദിവസംകൊണ്ട 12- രാശിയിങ്കലും ഗമിച്ചു
കൂടും. മുപ്പതിറ്റാണ്ടുകൂടിയെ ശനിനടന്നുകൂടു. വൃത്തത്തിന്റെ വലിപ്പ
ത്തിന്നു തക്കവണ്ണം കാലത്തിന്നുപെരുപ്പം. ചന്ദ്രനെ ഒരുനാൾ ഒരു [ 357 ] നക്ഷത്രത്തോടു കൂടികണ്ടാൽ പിറ്റെന്നാൾ അതിന്റെകിഴക്ക നക്ഷ
ത്രത്തോടുകൂടി കാണാം. ഇതിനെകൊണ്ട ഗതിഉണ്ടെന്നും കിഴക്കോ
ട്ടരാശി ക്രമംഎന്നും കല്പിക്കുന്നു . ഈവൃത്തങ്ങൾക്ക എല്ലാററിന്നും
കൂടി ഒരുപ്രദേശത്തെ ആദിഎന്നു കല്പിക്കുമാറുണ്ടു. അവിടത്തെ മേ
ഷരാശിയുടെ ആദി എന്നപേർ. ഇഗ്ഗോളത്തിൽ കല്പിക്കുന്ന വൃത്ത
ങ്ങളെ എല്ലാറ്റെയും ഇരിവത്തോരായിരത്തറന്നൂറു ഖണ്ഡമായിവിഭ
ജിക്കുമാറുണ്ടു . ഇതിൽഒരൊഖണ്ഡം ഇലിആകുന്നതു. ഇവവലിയ വൃ
ത്തത്തിങ്കൽ വലുതുചെറിയതിൽ ചെറുതു സംഖ്യഎല്ലാററിങ്കലും ഒ
ക്കും. അതത ഗ്രഹം തന്റെ തന്റെ വൃത്തത്തിങ്കൽ ഇത്രഇലിഗമി
ക്കും. നിത്യവും ഒരൊ ദിവസം എന്നനിയതം.

നക്ഷത്ര ഗോളത്തിന്നടുവിൽ ആകാശത്തിങ്കൽ നേരെഉരുണ്ടു
തന്റെ ശക്തികൊണ്ടുതന്നെ മറ്റൊരാധാരംകൂടാതെ എല്ലാപ്പുറവും
സ്ഥാപരജംഗമങ്ങളാകുന്ന എല്ലാവസ്തുക്കളയും ഭരിച്ചു നില്പൊന്നു ഈ
ഭൂമി. പിന്നെ ഈ ഭൂമിയുടെ എല്ലാപ്പുറത്തെ ആകാശത്തിങ്കന്നും കന
ത്തവസ്തുക്കൾ ഭൂമിയിങ്കൽ വീഴുമാറുസ്വഭാവം. എന്നിട്ട ആകാശത്തി
ന്നെല്ലാടത്തിന്നും കീഴ ഭൂമി. ഭൂമിയുടെ എല്ലാപ്പുറത്തിന്നുംമേലു ആകാ
ശം. പിന്നെ ഭൂമിയുടെ തെക്കെപ്പൊതിയിൽ വെള്ളമാകുന്ന പ്രദേശ
മേറും; വടക്കെപ്പൊതിയിങ്കൽ ഭൂമിയാകുന്ന പ്രദേശമേറും വെള്ളമാകുന്ന
പ്രദേശംകുറവൂ. ലങ്ക എന്നൊരുപുരിയുണ്ടു അവിടുന്നുകിഴക്കു പടി
ഞ്ഞാറുവൃത്താകാരേണ ഭൂമിയെ ചുററുമാറ ഒരു രേഖകല്പിപ്പൂ. ആ
വൃത്തമാർഗ്ഗത്തിങ്കൽ എല്ലാടത്തിന്നും ധ്രുപൻ എന്നൊരു നക്ഷത്ര
ത്തെ ഭൂപാർശ്വത്തിങ്കൽ ഉദയാസ്തമയം കൂടാതെ എല്ലായ്പൊഴുംകാണാം.

തേജോരൂപമായുരുണ്ടു പെരികവലിയൊന്നായിട്ടിരിപ്പൊന്ന
ആദിത്യബിംബം, ഇതിനെക്കാൾ ചെറുതായിരുന്നൊന്നുഭൂബിംബം
ഇതിന്ന അൎക്കാഭിമുഖമായിരിക്കുന്ന പാതിപ്രകാശമായിരിക്കും മ
റ്റെപ്പാതി തമസ്സായിരിക്കും. ഇതുഭൂച്ഛായ ആകുന്നതു.


9 കണക്കുസാരത്തിൽനിന്നു ത്രൈരാശികത്തിന്റെ
ഉദാഹരണം ചൊല്ലുന്നു

ചന്ദനം എട്ടപണത്തിന്നു പലം ഇരുവത്തഞ്ചുകിട്ടുമാകിൽ ഇ
ഹ ഇപ്പോഴഞ്ചുപണത്തിന്ന എത്രപലം കിട്ടും. അതുവരുത്തുംപ്രകാ
രം എട്ടു-തള്ളയാകുന്നു 25-പലംപിള്ളതന്നെ, 5-പെറുവാൾ-ഇങ്ങ
നെ മൂന്നുരാശിയാൽ പിള്ളതന്നെ നടുവിലേതു- ഇരുപത്തഞ്ചിനെ
അഞ്ചുകൊണ്ടു പെരുക്കിയാൽ 125. അതിനെ എട്ടിൽ കിഴിച്ചാൽ
പതിനഞ്ചരെഅരക്കാൽ (15⅝)

പിന്നെ ചില‌്വാനം കൂടിയവറ്റിന്റെ വിശേഷമാവതു. അ
ഞ്ചുപണത്തിന്ന ഏഴരപലം കർപ്പൂരംകിട്ടുമാകിൽ മുപ്പത്താറുപലത്തി
ന്ന എത്രപണം വേണ്ടിയിരിക്കും 24- പണംതന്നെ. [ 358 ] ഇനിപഞ്ചരാശികം സപ്തരാശികം നവരാശികം ഏകാദശരാ
ശികം എന്നിവചൊല്ലുന്നു. ഇവറ്റിൽ ഒക്കെയും പിള്ള ഒരുവകയായി
രിക്കും. തള്ളെക്കുംപെറുവാൾക്കും നവരാശികത്തിൽ നന്നാലുകൂട്ടം
ഉണ്ടു. അതു വരുത്തും പ്രകാരം. പെറുവാളായവഎല്ലാം തങ്ങളിൽ
എറ്റീട്ട പിള്ളയതിൽഎറ്റി തള്ളകൾതങ്ങളിൽ എറ്റീട്ടതിനാൽ
കിഴിപഞ്ചരാശികാദികളിൽ 10-മാറ്റിൽ 10L തൂക്കം പൊന്നിന്ന
16L ആകുമ്പോൾ 9-മാറ്റിൽ 50L തൂക്കത്തിന്നു 7ധ2L ഉണ്ടെന്നറിക

നവരാശികത്തിന്റെ ഉദാഹരണം ചൊല്ലുന്നു

9-മുളംനീളത്തിൽ 2-ഇടത്തിൽ 8-പട്ടു 1-കാതം വഴി ചുമ
ന്നാൽ 20L കൂലി 10-മുളംനീളത്തിൽ 4 || ഇടത്തിൽ 5-പട്ടു 8-കാ
തംചുമന്നാൽ എത്രപണം കൂലി 251 | പണംതന്നെ.

പിന്നെ വ്യസ്തത്രൈരാശികം ഉണ്ടു. പെറുവാൾ ഏറുംതോറുംകുറ
യുന്നു ഫലമതെവിടെ അവിടെവരും വ്യസ്തത്രൈരാശികം. അഥപെ
റുവാൾകുറയ ഫലങ്ങൾഏറുകിലും വയസ്സങ്ങേറുന്തോറും വിലകുറയവ
രും പ്രാണിനാംവൃദ്ധഭാവാൻഅപ്പോലെപൊന്നുമാറ്റേറുകിൽ അതി
ന്നുപണത്തൂക്കവുംപോയി ചുരുങ്ങും വ്യസ്തത്രൈരാശികംപോൽ ഇവ.
ചെറിയപറകൊണ്ടു നെല്ലഅളന്നാൽ അപ്പോൾനെല്ലുതന്നെ വലിയ
തിന്നും അളക്കെന്നതും വ്യസ്തമല്ലൊ. അതു വരുത്തുംപ്രകാരം. തള്ള
യിൽഎറ്റുക പിള്ളയെ-അതു പെറുവാളിൽ കിഴിക്കിൽവന്നീടും-
ഉദാഹരണമാവിതു. 2-പല്ലായകാളെക്കു 12L ആകിലൊ 6-പല്ലായ
കാളെക്കു L എത്രകൊടുത്തീടാം. നാലുതന്നെ. 8-മാറ്റുള്ളപൊന്നാൽ
50-ത്തൂക്കംവാങ്ങിയതിന്ന ഒമ്പതുമാറ്റുള്ളപൊന്നാൽ എത്രപണത്തൂ
ക്കം കൊടുക്കണം. 44L 7-വീശത്തൂക്കത്തിൽപുറവും (=44 4/9 )- 8
-ഇടങ്ങഴികൊള്ളുന്നപറെക്ക 80-നെൽ-അതു 10-ഇടങ്ങഴികൊള്ളുന്ന
പറകൊണ്ടു എത്രയായിവരും. 64-തന്നെ ഉണ്ടാക്കാം മുതലുംപലിശ
യും കണ്ടാൽ അതിൻ കാലം അപ്പോലെ 16L ത്തിന്നു 5L പലിശ
ഉണ്ടാവാൻ കാലംഐയ്യാണ്ടു എന്നാൽ 80-പണത്തിന്നു 72-പലിശ
ഉണ്ടാവാൻ എത്രകാലം വേണം.160-തിനെപന്ത്രണ്ടിൽപെരുക്കി തി
ങ്ങളാക്കി ഹരിച്ചാൽ നാലു. ശെഷം 320-തിനെ 30-തിൽപെരുക്കി
ദിവസമാക്കി ഹരിച്ചാൽ 24.

എട്ടുപരികൎമ്മങ്ങളുണ്ടു-അവയാവിതു

കൂട്ടുക- (സങ്കലിതം)-കളക- (വ്യസങ്കലിതം)-ഗുണിക്ക- (ഗു
ണനം)-ഹരിക്ക-(ഹരണം)-വൎഗ്ഗിക്ക -മൂലിക്ക- ഘനിക്ക- ഘനമൂ
ലിക്ക- ഇപ്പരികൎമ്മങ്ങളാകുന്ന എട്ടും ചില്ലാനങ്ങൾക്കും ഉണ്ട. [ 359 ] 10 സമാധിയോഗത്തിങ്കന്നു ചില ലക്ഷണങ്ങൾ

1. സത്യമാവതു–കളിയാകിലും പരിഹാസമാകിലും യാതൊ
ന്നിനും അസത്യംചൊല്ലാതെ യിരിപ്പതു സത്യം.

2. അസ്തെയമാവതു–പരദ്രവ്യത്തിലും പരപീഡയിലും അല്പ
മാത്രവും ആശചെല്ലാതെ ഇരിപ്പതു അസ്തെയം.

3 അവക്ത്രത്വമാവതു–എതുമാത്രം തന്നുദരപൂൎത്തിക്കുവേണം
അതൊഴിഞ്ഞുപിന്നേക്കു അല്പവും വേണമെന്നു നിനയാത്തതു അവ
ക്ത്രത്വം.

4. ഉൾശൌചമാവതു–ആത്മാവിൻ രാഗദ്വേഷാദികൾ വെടി
ഞ്ഞു നിർമ്മലാത്മാവായിരിപ്പതുഉൾശൌചം.

5. സന്തോഷമാവതു–അല്പം ലഭിച്ചാലും വളരെലഭിച്ചാലും
സമ്മാനത്തിങ്കലും അസമ്മാനത്തിങ്കലും ഒന്നുപോലെ പ്രസാദിച്ചിരി
പ്പതു സന്തോഷം.

6. ഈശ്വര ധ്യാനമാവതു–ഈശ്വരനെ കേശാദിപാദപര്യന്തം
ഉള്ളിൽ ധ്യാനിച്ചു പരിശുദ്ധിയാക കണ്ടുകൊണ്ടിരിപ്പതും ധ്യാന
മാവതും പൂജിപ്പതും ഈശ്വര ധ്യാനം.

7. ജ്ഞാനധാരണയാവതു–ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ പോ
യി മനോരാജ്യം ചെയ്യാതെ ജീവാത്മാ പരമാത്മാവോടു ചേൎന്നിരി
പ്പതു ജ്ഞാനധാരണ.

8. ശ്രവണനേത്രാദി വിഷയാനന്ദമെശാതെ ആത്മാനന്ദ സ
ന്തോഷമായിരിപ്പതു ആശ്വാസനം.

9. മനോന്യാസമാവതു–മനസ്സിനു ദുഃഖം വന്നാലും അത്യന്തം
സുഖം വന്നാലും കാറ്റു ചുറ്റി അടിച്ചാലും പൎവ്വതം ഇളകാതെയിരി
ക്കുംപോലെ മനസ്സുറെച്ചിരിപ്പതു മനോന്യാസം.

10. മഹാലോകർ ബഹുമാനിച്ചാലും നിന്ദിച്ചാലും മോദഖേദം
കൂടാതെ കർമ്മസിദ്ധിയെന്നുറപ്പതു ലോകവാസന–ശാസ്ത്രവിദ്യക
ളിൽ ബഹുബോധാത്മാവായിരുന്നാലും പരനിന്ദ കൂടാതെ അവരവ
ൎക്കുള്ള പ്രാപിയെന്നുവെച്ചു സന്തോഷിപ്പതു ശാസ്ത്രവാസന. [ 361 ] പാഠാരംഭം [ 362 ] മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണയുക്തമായ
പാഠപുസ്തകം എന്നു വിശേഷിപ്പിക്കാവുന്ന പാഠാരംഭം
1851-ൽ തലശ്ശേരിയിലെ 'ഛാപിത'ത്തിൽ അച്ചടിച്ച
തുപോലെ ഇവിടെ നേർപകർപ്പായി അവതരിപ്പിക്കുന്നു.
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിലെ
കോപ്പിയാണ് ആധാരം.

എഡിറ്റർ

By Courtesy of Tübingen University Library [ 363 ] പാഠാരംഭം

തലശ്ശെരിയിലെഛാപിതം

൧൮൫൧

1851 [ 365 ] സ്വരങ്ങൾ

അം അഃ

വൎഗ്ഗങ്ങൾ

ക്ഷ
[ 366 ] ദ്രാവിഡസ്വരങ്ങൾ

ദ്രാവിഡവൎഗ്ഗങ്ങൾ

സ്വരയുക്തവൎഗ്ഗങ്ങൾ

കാ കി കീ കു കൂ കൃ കൄ കൢ കൣ
കെ കൈ കൊ കൌ കം കഃ
ഖാ ഖി ഖീ ഖു ഖൂ ഖൃ ഖൄ ഖൢ
ഖൣ ഖെ ഖൈ ഖൊ ഖൌ ഖം ഖഃ
ഗാ ഗി ഗീ ഗു ഗൂ ഗൃ ഗൄ ഗൢ
[ 367 ]
ഗൣ ഗെ ഗൈ ഗൊ ഗൌ ഗം ഗഃ
ഘാ ഘി ഘീ ഘു ഘൂ ഘൃ ഘൄ ഘൢ
ഘൣ ഘെ ഘൈ ഘൊ ഘൌ ഘം ഘഃ
ങാ ങി ങീ ങു ങൂ ങൃ ങൄ ങൢ
ങൣ ങെ ങൈ ങൊ ങൌ ങം ങഃ
ചാ ചി ചീ ചു ചൂ ചൃ ചൄ ചൢ
ചൣ ചെ ചൈ ചൊ ചൌ ചം ചഃ
ഛാ ഛി ഛീ ഛു ഛൂ ഛൃ ഛൄ ചൢ
ഛൣ ഛെ ഛൈ ഛൊ ഛൌ ഛം ഛഃ
ജാ ജി ജീ ജു ജൂ ജൃ ജൄ ജൢ
ജൣ ജെ ജൈ ജൊ ജൌ ജം ജഃ
[ 368 ]
ഝാ ഝി ഝീ ഝു ഝൂ ഝൃ ഝൄ
ഝഌ ഝൡ ഝെ ഝൈ ഝൊ ഝൗെ ഝം ഝഃ
ഞാ ഞി ഞീ ഞു ഞൂ ഞൃ ഞൄ ഞഌ
ഞൡ ഞെ ഞൈ ഞൊ ഞൗെ ഞം ഞഃ
ടാ ടി ടീ ടു ടൂ ടൃ ടൄ ടഌ ടൡ
ടെ ടൈ ടൊ ടൗെ ടം ടഃ
ഠാ ഠി ഠീ ഠു ഠൂ ഠൃ ഠൄ ഠഌ
ഠൡ ഠെ ഠൈ ഠൊ ഠൗെ ഠം ഠഃ
ഡാ ഡി ഡീ ഡു ഡൂ ഡൃ ഡൄ ഡഌ
ഡൡ ഡെ ഡൈ ഡൊ ഡൗെ ഡം ഡഃ
ഢാ ഢി ഢീ ഢു ഢൂ ഢൃ ഢൄ ഢഌ
[ 369 ]
ഢൡ ഢെ ഢൈ ഢൊ ഢൌ ഢം ഢഃ
ണാ ണി ണീ ണു ണൂ ണൃ ണൄ ണഌ
ണൡ ണെ ണൈ ണൊ ണൗെ ണം ണഃ
താ തി തീ തു തൂ തൃ തൄ തഌ
തൡ തെ തൈ തൊ തൗെ തം തഃ
ഥാ ഥി ഥീ ഥു ഥൂ ഥൃ ഥൄ ഥഌ
ഥൡ ഥെ ഥൈ ഥൊ ഥൗെ ഥം ഥഃ
ദാ ദി ദീ ദു ദൂ ദൃ ദൄ ദഌ
ദൡ ദെ ദൈ ദൊ ദൗെ ദം ദഃ
ധാ ധി ധീ ധു ധൂ ധൃ ധൄ ധഌ
ധൡ ധെ ധൈ ധൊ ധൗെ ധം ധഃ
[ 370 ]
നാ നി നീ നു നൂ നൃ നൄ നഌ
നൡ നെ നൈ നൊ നൌ നം നഃ
പാ പി പീ പു പൂ പൃ പൄ പൢ പൣ
പെ പൈ പൊ പൌ പം പഃ
ഫാ ഫി ഫീ ഫു ഫൂ ഫൃ ഫൄ ഫൢ
ഫൣ ഫെ ഫൈ ഫൊ ഫൌ ഫം ഫഃ
ബാ ബി ബീ ബു ബൂ ബൃ ബൄ ബൢ
ബൣ ബെ ബൈ ബൊ ബൌ ബം ബഃ
ഭാ ഭി ഭീ ഭു ഭൂ ഭൃ ഭൄ ഭൢ
ഭൣ ഭെ ഭൈ ഭൌ ഭം ഭഃ
മാ മി മീ മു മൂ മൃ മൄ മൢ മൣ
[ 371 ]
മെ മൈ മൊ മൌ മം മഃ
യാ യി യീ യു യൂ യൃ യൄ
യൢ യൣ യെ യൈ യൊ യൌ യം യഃ
രാ രി രീ രു രൂ രൃ രൄ രഌ
രൡ രെ രൈ രൊ രൌ രം രഃ
ലാ ലി ലീ ലു ലൂ ലൃ ലൄ ലഌ
ലൡ ലെ ലൈ ലൊ ലൌ ലം ലഃ
വാ വി വീ വു വൂ വൃ വൄ വഌ
വൡ വെ വൈ വൊ വൌ വം വഃ
ശാ ശി ശീ ശു ശൂ ശൃ ശൄ ശഌ
ശൡ ശെ ശൈ ശൊ ശൌ ശം ശഃ
[ 372 ]
ഷാ ഷി ഷീ ഷു ഷൂ ഷൃ ഷൄ ഷഌ
ഷൡ ഷെ ഷൈ ഷൊ ഷൌ ഷം ഷഃ
സാ സി സീ സു സൂ സൃ സൄ സഌ
സൡ സെ സൈ സൊ സൌ സം സഃ
ഹാ ഹി ഹീ ഹു ഹൂ ഹൃ ഹൄ ഹഌ
ഹൡ ഹെ ഹൈ ഹൊ ഹൌ ഹം ഹഃ
ളാ ളി ളീ ളു ളൂ ളൃ ളൄ ളഌ
ളൡ ളെ ളൈ ളൊ ളൌ ളം ളഃ
ക്ഷ ക്ഷാ ക്ഷി ക്ഷീ ക്ഷു ക്ഷൂ ക്ഷൃ
ക്ഷൄ ക്ഷഌ ക്ഷൡ ക്ഷെ ക്ഷൈ ക്ഷൊ ക്ഷൌ ക്ഷം ക്ഷഃ

ശെഷംസമാനം [ 373 ] അന്തസ്ഥയുക്തവൎഗ്ഗങ്ങൾ

ക്യ ക്ര ക്ല ക്വ ൎക്ക
ഖ്യ ഖ്ര ഖ്ല ഖ്വ ൎക്ഖ
ഗ്യ ഗ്ര ഗ്ല ഗ്വ ൎഗ്ഗ
ഘ്യ ഘ്ര ഘ്ല ഘ്വ ൎഗ്ഘ
ങ്യ ങ്ര ങ്ല ങ്വ ൎങ്ങ
ച്യ ച്ര ച്ല ച്വ ൎച്ച
ജ്യ ജ്ര ജ്ല ജ്വ ൎജ്ജ
ഝ്യ ഝ്ര ഝ്ല ഝ്വ ൎജ്ഝ
ട്യ ട്ര ട്ല ട്വ ൎട്ട
ഠ്യ ഠ്ര ഠ്ല ഠ്വ ൎട്ഠ
[ 374 ]
ഡ്യ ഡ്ര ഡ്ല ഡ്വ ൎഡ
ഢ്യ ഢ്ര ഢ്ല ഢ്വ ൎഢ
ണ്യ ണ്ര ണ്ല ണ്വ ൎണ്ണ
ത്യ ത്ര ത്ല ത്വ ൎത്ത
ഥ്യ ഥ്ര ഥ്ല ഥ്വ ൎത്ഥ
ദ്യ ദ്ര ദ്ല ദ്വ ൎദ്ദ
ധ്യ ധ്ര ധ്ല ധ്വ ൎദ്ധ
ന്യ ന്ര ന്ല ന്വ ൎന്ന
പ്യ പ്ര പ്ല പ്വ ൎപ്പ
ഫ്യ ഫ്ര ഫ്ല ഫ്വ ൎഫ
ബ്യ ബ്ര ബ്ല ബ്വ ൎബ്ബ
[ 375 ]
ഭ്യ ഭ്ര ഭ്ല ഭ്വ ൎഭ്ഭ
മ്യ മ്ര മ്ല മ്വ ൎമ്മ
യ്യ യ്ര യ്ല യ്വ ൎയ്യ
ല്യ ല്ര ല്ല ല്വ ൎല്ല
വ്യ വ്ര വ്ല വ്വ ൎവ്വ
ശ്യ ശ്ര ശ്ല ശ്വ ൎശ്ശ
ഷ്യ ഷ്ര ഷ്ല ഷ്വ ൎഷ്ഷ
സ്യ സ്ര സ്ല സ്വ ൎസ്സ
ഹ്യ ഹ്ര ഹ്ല ഹ്വ ൎഹ
ള്യ ള്ര ള്ല ള്വ ൎള്ള
ക്ഷ്യ ക്ഷ്ര ക്ഷ്ല ക്ഷ്വ ൎക്ഷ
[ 376 ] അനുസ്വാരയുക്തവൎഗ്ഗങ്ങൾ
ങ്ക ഞ്ച ണ്ട ന്ത മ്പ ന്റ

സംയുക്താക്ഷരഭെദങ്ങൾ

ക്ത ശ്ജ ഗ്ദ ഗ്ന ഗ്മ ഘ്ന ങ്മ
ജ്ഞ ഞ്ജ ഞ്ഞ ണ്ക ണ്ഠ ണ്ഡ ത്ഥ
ത്ന ത്മ ത്സ ദ്ധ ന്ഥ ന്ദ ന്ധ
ന്ന പ്ത പ്ന പ്സ ബ്ദ ബ്ധ മ്ന
യ്ക യ്ത യ്പ യ്മ യ്വ ല്ക ല്പ
ല്മ ശ്പ ശ്ന ശ്ച ശ്മ ഷ്ക ഷ്ട
ഷ്ഠ ഷ്ണ ഷ്പ ഷ്ഫ ഷ്മ സ്ക സ്ഷ
സ്ഠ സ്ഥ സ്ന സ്പ സ്ഫ സ്മ ഹ്ന
ഹ്മ ക്ഷ്ണ ക്ഷ്മ
[ 377 ]
ക്ത്യ ക്ത്ര ക്ത്ര്യ ക്ത്വ ഘ്ന്യ ന്ത്ര ഷ്ട്യ
ഷ്ട്ര ഷ്വ ഷ്ഠ്യ ഷ്ഠ്വ സ്ത്ര ഹ്വ്യ

അൎദ്ധാക്ഷരങ്ങൾ

ൿ

സംഖ്യാക്ഷരങ്ങൾ

എകാക്ഷരി

കൈ കൊ ഗൊ ചീ തീ തൈ ത്രീ
ദ്വി ധീ നീ നൌ പാ പീ പൂ
പെ പൈ പൊ ഭീ ഭൂ മാ മൂ
മൈ രാ വാ വെ ശ്രീ സൈ സ്ത്രീ

സാൎദ്ധൈകാക്ഷരി

ആൺ ആർ ആൽ ആൾ ഇൽ ഈർ ഉൾ
ഊൺ ഊൻ ഊർ എൾ ഏർ കൺ കൽ
കൾ കായ കാർ കാൽ കീൾ കൂൻ കൂർ
[ 378 ]
കൊൺ കൊൻ കൊൽ കൊൾ ചാൺ ചീർ ചീൾ
ചൂൽ ചെം ചെൽ ചൊൽ ഞാൺ ഞാൻ ഞാർ
താൻ തായ് താർ താൾ തീൻ തൂൺ തെൻ
തെർ തെൾ തൊൾ നൽ നാം നായ് നാർ
നാൽ നാൾ നീർ നൂൽ നെയ് നെൽ നെർ
പൽ പാൽ പിൻ പുൺ പുൽ പെൺ പെൻ
പെർ പൊൻ പൊയ് പൊർ പൊൾ മൺ മാൻ
മാർ മാൽ മീൻ മുൻ മുൾ മെൽ മൊർ
വൻ വാൻ വായ് വാർ വാൽ വാൾ വിൺ
വിൽ വെൺ വെർ വെൽ - - -

ദ്വിത്വാക്ഷരി

അകം അക്കം അഗ്നി അംഗം അഞ്ഭു അഛ്ശൻ അച്ച്
അഞ്ച അഞ്ചൽ അട അടി അട്ട അണ അണി
അത് അതിർ അത്തി അന്തം അന്തി അന്ധൻ അന്നം
അന്യം അപ്പ അപ്പം അപ്പൻ അമൽ അമ്പ് അമ്മ
അമ്മി അയൽ അര അരി അരു അരുൾ അൎത്ഥം
അൎദ്ധം അറ അറ്റം അല അലം അലർ അല്ല
അല്ലി അശ്വം അസ്ത്രം അസ്ഥി അഹം അഴൽ അഴി
ആക്കം ആട ആണ ആണി ആണ്ട ആദി ആന
ആപ്പു ആമ ആയം ആറു ആല ആശ ആസ്തി
ആഴം ഇഛ്ശ ഇട ഇടം ഇടി ഇണ ഇത്ര
ഇര ഇരുൾ ഇറ ഇല ഇല്ലം ഇഷ്ടം ഇളം
[ 379 ]
ഇഴ ഈങ്ങ ഈച്ച ഈടു ഈയം ഊഴം ഉഗ്രം
ഉച്ച ഉട ഉടൽ ഉണ്ടു ഉണ്ണി ഉത ഉന്തു
ഉപ്പു ഉമി ഉയിർ ഉരൽ ഉരു ഉറ ഉല
ഉഷ്ണം ഉളി ഉള്ളി ഉഴി ഊക്ക് ഊട് ഊറ്റം
ഊഴം ഋഷി എച്ചിൽ എട്ട് എണ്ണ എരി എലി
ഏകം ഏട ഏറ്റം ഏലം ഏഴ ഐക്യം ഒക്ക
ഒച്ച ഒടി ഒട്ട് ഒന്ന് ഒപ്പ് ഒറ്റ് ഒല്ലാ
ഒളി ഓകു ഓട് ഓട്ടം ഓണം ഓലം ഓളം
കച്ച കഞ്ഞി കടം കടൽ കടി കടു കട്ട
കട്ടിൽ കത്തി കഥ കനം കന്ന് കന്യ കപ്പൽ
കമ്പി കര കരി കരു കൎമ്മം കലി കറ
കറി കവിൽ കഷ്ടം കളം കളി കള്ളി കഴു
കാക്ക കാട് കാണം കാതൽ കാമം കാൎയ്യം കാറ്റ്
കാലം കാവ് കാള കാഴ്ച കിട കിണ്ടി കിണ്ണം
കിളി കിഴി കീരി കീൎത്തി കുഞ്ഞ് കുട കുടം
കുടി കുയിൽ കുണ്ട് കുത കുത്ത് കുന്ന് കുപ്പ്
കുംഭം കുര കുരു കുറി കുറ്റം കുറ്റി കൂച്ചൽ
കൂച്ച് കൂട കൂട്ട് കൂട്ടം കൂമ്പ് കൂൎമ്മ കൂലി
കൂവ കൂളി കൃഛ്രം കൃപ കൃമി കൃഷി കൃഷ്ണം
കെട്ട് കെല്പ് കെട് കെമം കെവ് കെളി കെൾ്വി
കൈത കൈപ്പ് കൊക്ക കൊച്ചി കൊടി കൊട്ട കൊണ്ടൽ
കൊതി കൊത്ത് കൊമ്പ് കൊയ്ത്ത് കൊറ്റ് കൊല്ലം കൊല്ലൻ
[ 380 ]
കൊള്ള കൊള്ളി കൊഴു കൊശം ക്രമം ക്രയം ക്രീയ
ക്രീഡ ക്രൂരം ക്രൊധം ക്ലെശം ക്ഷണം ക്ഷമ ക്ഷയം
ക്ഷീണം ക്ഷെത്രം ക്ഷെമം ക്ഷൌരം ഖണ്ഡം ഖലൻ ഖെദം
ഗംഗ ഗണം ഗതി ഗന്ധം ഗൎഭം ഗാഢം ഗീതം
ഗുണം ഗുരു ഗുഫ ഗൂഢം ഗൃഹം ഗൊഷ്ഠി ഗ്രഹം
ഗ്രാമം ഘനം ഘൊഷം ഘ്രാണം ചക്ക ചക്ക് ചട്ട
ചതി ചതുർ ചപ്പ് ചരൽ ചവർ ചാട്ടം ചാവു
ചാറു ചിങ്ങം ചിത്രം ചിന്ത ചില്ലി ചിരി ചിറ
ചില്ല് ചീട്ട ചീനം ചുക്കു ചുങ്കം ചുണ്ട ചുര
ചുരുൾ ചുറ്റും ചുഴി ചൂട് ചൂത് ചൂൎണ്ണം ചൂള
ചൂഴ ചെണ്ട ചെമ്പ ചെറു ചെവി ചെകം ചെര
ചൊടി ചൊദ്യം ചൊറ ചൊല ചൊഴം ഛൎദ്ദി ഛിദ്രം
ജഡം ജന്മം ജയം ജര ജലം ജീൎണ്ണം ജീവൻ
ജ്ഞാനം ജ്യെഷ്ഠൻ ജ്വരം ഝഷം ഞണ്ട ഞെട്ടൽ ഞെറ്റം
ടങ്കം ഠിപ്പു ഡംഭം ഢക്ക തക്കം തച്ചൻ തഞ്ചം
തട തടി തട്ട് തണ്ണീർ തണ്ട തന്ത്രം തമിൾ
തയിർ തരി തൎക്കം തറ തല തല്ല് തള
തളി തളിർ തഴ താടി താളി തിക്ക് തിങ്കൻ
തിണ്ണ തിര തിറം തീണ്ടൽ തീൎച്ച തുണ തുട
തുമ്പ തുറ തുലാം തുള തുഴ തൂക്കം തൂപ്പ്
തൂപ്പൽ തൃപ്തി തെക്ക തെരു തെറ്റ് തെങ്ങ തെറ്റ
തൈലം തൊണ്ട തൊള്ള തൊഴിൽ തൊട് തൊണി തൊല്വി
-
[ 381 ]
തൊഴൻ ത്യാഗം ത്രാണം ദണ്ഡം ദന്തം ദംഭം ദയ
ദാസി ദാഹം ദിക്ക ദിവ്യൻ ദീനം ദീപം ദീൎഘം
ദുഷ്ടൻ ദൂതൻ ദൂരം ദൂഷ്യം ദൃഷ്ടി ദെവൻ ദെശം
ദെഹം ദൈവം ദൊഷം ദ്രവ്യം ദ്രൊഹം ദ്വാരം ദ്വെഷ്യം
ധനം ധനു ധൎമ്മം ധാന്യം ധൂൎത്തൻ ധൈൎയ്യം ധ്യാനം
ധ്വനി നഖം നഗ്നൻ നഞ്ഞ നട നടു നദി
നന്ന് നമഃ നമ്പി നയം നര നരി നഷ്ടം
നാട് നാഡി നാണം നാദം നാഴി നിത്യം നിദ്ര
നിര നിറ നിറം നില നിലം നിലാ നില്പു
നിഷ്ഠ നിഴൽ നീക്കം നീചൻ നീര നീലം നീളം
നുകം നുണം നുര നൂറ നൃത്തം നെഞ്ഞ നെയ്ത്ത്
നെറ്റി നെരം നെൎച്ച നൊടി നൊക്കു നൊട്ടം ന്യായം
പക പകൽ പക്ഷം പക്ഷി പങ്ക പച്ച പഞ്ഞി
പട പടം പടി പട്ട പട്ടം പട്ടി പണം
പണി പണ്ടം പതം പതി പത്ത് പന പനി
പന്തം പന്ത് പന്നി പരം പറ പറ്റൽ പലം
പശ പശു പള്ള പഴം പഴി പാങ്ങ് പാട്
പാട്ട് പാട്ടം പാറം പാതി പാത്രം പാദം പാനം
പാപം പാമ്പു പാറ പാറ്റ പാലം പാവ പിട
പിടി പിണ്ഡം പിതാ പിരാ പിലാ പിള്ള പിഴ
പീഠം പീഡ പീര പീലി പുക പുണ്യം പുതു
പുത്രൻ പുര പുറം പുല പുലി പുളി പുള്ളി
[ 382 ]
പുഴ പുഴു പൂച്ച പൂജ പൂട്ട പൂൎണ്ണം പൂൎവ്വം
പൂഴി പെട പെടി പെറ് പൊക്കം പൊടി പൊത്ത്
പൊരി പൊരുൾ പൊളി പൊക്ക പൊറ്റി പൊള പൌത്രൻ
പ്രജ പ്രാണൻ പ്രാപ്തി പ്രായം പ്രിയം പ്രെതം ഫലം
ബന്ധം ബലം ബഹു ബാധ ബാലൻ ബിംബം ബുധൻ
ബുദ്ധി ബൊധം ബ്രഹ്മം ഭക്തി ഭദ്രം ഭയം ഭസ്മം
ഭാഗം ഭാരം ഭാവം ഭാഷ ഭിക്ഷ ഭൂതം ഭെദം
ഭൊഗം ഭ്രമം ഭ്രഷ്ടൻ മകൻ മഞ്ഞൾ മടൽ മടി
മഠം മന്ത്രം മന്ദം മയം മയിൽ മരം മറ
മല മഷി മഹാ മഴു മാടം മാതാ മാത്രം
മാനം മായ മാറ്റ മാല മാസം മാംസം മാള
മിത്രം മിന മിഴി മീത്തൽ മീശ മുകൾ മുഖം
മുടി മുട്ട മുതൽ മുദ്ര മുയൽ മുരു മുറ
മുറം മുറി മുറ്റു മുല മുള മുഴം മൂക്ക
മൂല മൂലം മൃഗം മെഴു മെനി മെടം മൊഴി
മൊഹം മൌനം മ്ലെഛ്ശൻ യന്ത്രം യാത്ര യുദ്ധം യൊഗം
രക്തം രണ്ട രഥം രസം രാജാ രാശി രീതി
രൂപം രെഖ രൊഗം രൊമം രൌദ്രം ലക്ഷം ലഘു
ലജ്ജ ലാഭം ലീല ലുബ്ധൻ ലെഹം ലൊകം ലൊഭം
ലൊഹം വംശം വക വക്രം വജ്രം വടി വട്ടം
വയൽ വര വരം വനി വൎഗ്ഗം വൎണ്ണം വൎഷം
വല വലം വല്ലം വസ്തു വശം വളം വള്ളി
[ 383 ]
വഴി വാട്ടം വാതിൽ വായു വാവ് വാസം വാളം
വാഴ വിഘ്നം വിത്ത വിധം വിധി വരൽ വിലാ
വിഷം വിഷു വിഷ്ണു വിള വിളി വീക്കം വിട
വീഥി വീരൻ വീറ വീഴ്ച വൃക്ഷം വൃദ്ധി വെടി
വെല്ലം വെളി വെള്ളം വെദം വെല വെറ വെഷം
വെൾ്ലി വൈരം വ്യൎത്ഥം വ്യാജം ശക്തി ശങ്ക ശംഖ
ശത്രു ശനി ശബ്ദം ശവം ശാന്തി ശാപം ശാല
ശാസ്ത്രം ശിക്ഷ ശില്പം ശിശു ശിഷ്യൻ ശീഘ്രം ശീലം
ശുദ്ധി ശുഭം ശൂദ്രൻ ശൂരൻ ശ്രംഗം ശെഷം ശൈത്യം
ശൊകം ശൊഭ ശൌൎയ്യം ശ്രദ്ധ ശ്രുതി ശ്രെഷ്ഠം ശ്ലാഘ്യം
ശ്ലൊകം ശ്വാസം ഷഷ്ഠി സക്തി സഖ്യം സംഘം സത്യം
സന്ധ്യ സപ്തം സഭ സമം സൎപ്പം സൎവ്വം സസ്യം
സഹ്യം സാക്ഷാൽ സാധു സാമ്യം സാരം സിംഹം സിദ്ധി
സീമ സുഖം സുരൻ സൂക്ഷ്മം സൂചി സൂത്രം സൂൎയ്യൻ
സൃഷ്ടി സെതു സെവ സൊമൻ സൌമ്യം സ്തുതി സ്ഥലം
സ്ഥിതി സ്ഥൂലം സ്നെഹം സ്ഫുടം സ്മൃതി സ്രാവം സ്വന്തം
സ്വൎണ്ണം സ്വഛ്ശം ഹസ്തം ഹാനി ഹിംസ ഹിതം ഹീനം
ഹെതു ഹൊമം ഹ്രസ്വം

ത്യ്രക്ഷരി

അരിഷ്ടം അൎപ്പണം അറിവു അറുതി അലക്
അലമ്പൽ അവധി അവസ്ഥ അഷ്ടാംഗം അസൂയ
[ 384 ]
അളവ അളിയൻ അഴക അഴുക്കു ആകാശം
ആഗ്രഹം ആചാൎയ്യൻ ആദിത്യൻ ആധാരം ആനന്ദം
ആപത്ത ആയുധം ആരംഭം ആരൊഗ്യം ആറാട്ട്
ആലയം ആവശ്യം ആശാരി ആശ്ചൎയ്യം ആശ്രയം
ആശ്വാസം ആഴക്ക ഇടയൻ ഇടൎച്ച ഇണക്കം
ഇന്ദ്രിയം ഇരട്ടി ഇറക്കം ഇറച്ചി ഇളപ്പം
ഈറ്റില്ലം ഈശ്വരൻ ഉഛ്ശിഷ്ഠം ഉടമ്പ ഉണൎച്ച
ഉരുളി ഉത്തമം ഉത്തരം ഉത്ഭവം ഉത്സാഹം
ഉദയം ഉദ്യൊഗം ഉപെക്ഷ ഉമ്മരം ഉറപ്പ്
ഉറക്കം ഉലക്ക ഉല്ലാസം ഉൾ്ക്കാമ്പു ഉഴല്ച
ഊരാളി ഊത്വൈം ഊഷ്മാവ ഊഴ്ക്കാരൻ ഋഷഭം
എടവം എണ്മണി എതിരി എമ്പുരാൻ എരിമ
എറമ്പു എളുപ്പം എഴുത്ത ഏകാഗ്രം ഏഷണി
ഐശ്വൎയ്യം ഒടുക്കം ഒരുക്കം ഒഴിച്ചൽ ഒഴുക്ക
ഒഹരി ഔഷധം കടച്ചൽ കടവ കടാക്ഷം
കടുക്കൻ കട്ടിള കണക്ക കണ്ണട കത്തിരി
കനിവ കപടം കമ്പിളി കയ്യെറ്റം കരിമ്പ
കരുണ കൎക്കടകം കൎത്തവ്യം കൎപ്പൂരം കറുപ്പ
കലക്കം കല്പന കല്യാണം കവൎച്ച കഷണം
കസ്തൂരി കളവ കഴഞ്ച കഴുത കാഞ്ഞിരം
കാഠിന്യം കാംക്ഷിതം കാരണം കാരുണ്യം കാവടി
കാഹളം കിടങ്ങ് കിണറ് കിനാവ് കിഴക്ക
[ 385 ]
കിഴവൻ കീഴാങ്ങു കുങ്കുമം കുടുക്ക കുടുമ
കുഡുംബം കുതിര കുത്സിതം കുന്തളം കുപ്പായം
കുമാരൻ കുമ്മായം കുരള കുറവ കുറുക്കൻ
കുശവൻ കുളമ്പ് കുഴമ്പ് കൂട്ടാളി കൂട്ടാഴി
കൂവളം കൃതഘ്നൻ കൃതജ്ഞൻ കൃത്രിമം കെടുതി
കെരളം കെവലം കൈലാസം കൈവശം കൊഞ്ഞനം
കൊഴുപ്പ് കൊതമ്പം കൊൾ്മയിർ കൌശലം ക്രീമിഘ്നം
ക്ഷീരാബ്ധി ക്ഷുരകൻ ഖണ്ഡിതം ഗമനം ഗന്തവ്യം
ഗംഭീരം ഗൎജ്ജനം ഗുരുത്വം ഗ്രഹസ്ഥൻ ഗൊപുരം
ഘടിക ചങ്ങാടം ചങ്ങാതി ചതിയൻ ചന്ദനം
ചരക്ക് ചരട് ചരിത്രം ചവിണ ചാഞ്ചല്യം
ചികിത്സ ചീർവാലൻ ചുമട് ചുംബനം ചെമ്മാനം
ചെമ്പകം ചെരിപ്പ് ചെലവ് ചെവടി ചൈതന്യം
ചൊറിച്ചിൽ ചൊലുത്ത് ചൊനകൻ ഛെദനം ജംഗമം
ജാഗ്രത ജീരകം ജീവിതം ജ്യൊതികം ഝടിതി
ഞരമ്പ ഞായിറ ഞെരുക്കം ഢമാനം തകരം
തടുക്ക തപസ്സു തരക തവിട തസ്കരൻ
തളൎച്ച താന്തൊന്നി താമര താവഴി തിപ്പലി
തിരിച്ചൽ തീയാട്ടം തുടക്കം തുടൎച്ച തുരുത്തി
തുറവ തുളസി തൂവാനം തൃത്താവ തെളിവ
തെജസ്സ തൈയലാൾ തൊണ്ണൂറ തൊഴുത്ത തൊരണം
ത്വരിതം ദക്ഷിണ ദാരിദ്യം ദിവസം ദുൎഗ്ഗുണം
[ 386 ]
ദൃഷ്ടാന്തം ദ്രവിഡം ധൎമ്മിഷ്ഠൻ ധാരാളം ധിക്കാരം
നക്ഷത്രം നടപ്പ നന്ദനൻ നാടകൻ നാണിഭം
നായാട്ട നാരങ്ങ നാരായം നികൃഷ്ടൻ നിൎണ്ണയം
നിൎബ്ബന്ധം നിൎഭാഗ്യം നിവൃത്തി നിഷ്ഫലം നിസ്സാരം
നീരസം നുറുക്ക നൃങ്ങന നെറുക നെരസ്ഥൻ
നൈവെദ്യം നൊമ്പലം പകൎച്ച പച്ചില പടന്ന
പട്ടണം പമ്പരം പയറു പരസ്യം പാരിച്ച
പൎവ്വതം പറമ്പു പലിശ പവിഴം പശ്ചിമം
പഴക്കം പാട്ടാളി പാതകം പാഷാണം പിണ്ണാക്ക
പിറപ്പ പീടിക പുകഴ്ച പുടവു പുരാണം
പുരികം പുലൎച്ച പുസ്തകം പുള്ളിമാൻ പൂങ്കാവ
പൂജനം പൂണുനൂൽ പെട്ടകം പെരുക്കം പൈങ്കിളി
പൊന്തിക പൊറുതി പൊർക്കളം പൌരുഷം പ്രകാരം
പ്രകൃതി പ്രതിഷ്ഠ പ്രപഞ്ചം പ്രമാണം പ്രയാസം
പ്രവൃത്തി പ്രശംസ പ്രാൎത്ഥന ബാന്ധവം ബുഭുക്ഷ
ബ്രാഹ്മണൻ ഭക്ഷണം ഭാഷണം ഭാസ്കരൻ ഭിക്ഷുകൻ
ഭീഷണി ഭെദനം ഭൊജനം മംഗലം മടക്ക
മണ്കട്ട മണ്ഡലം മധുരം മനസ്സ മന്ദാണി
മരണം മസൂരി മാത്സൎയ്യം മാരണം മിഥുനം
മീൻപിടി മൂഷികൻ മൃദുത്വം മെഴുകു മെത്തരം
മൈക്കല മൊട്ടമ്പ മൊഷണം മൌഷ്കൎയ്യം യവനൻ
യൊഗ്യത യൌവനം രഹസ്യം രാക്ഷസൻ രാജസം
[ 387 ]
രാമച്ചം ലക്ഷണം ലംഘനം ലാഘവം ലെഖനം
ലൊലിതം ലക്കാണം വഞ്ചന വടക്ക് വണക്കം
വയറു വൎത്തകൻ വാചകൻ വാത്സല്യം വാസന
വാഹനം വിചാരം വിശെഷം വിശ്വാസം വിസ്മൃതം
വിളക്ക വീടാരം വൃശ്ചികം വെടിപ്പ വെള്ളാളൻ
വെദന വൈഭവം വൈരാഗ്യം വൈഷമ്യം വ്യത്യാസം
വ്യാഖ്യാനം വ്യാപാരം ശകാരം ശയനം ശാശ്വതം
ശിഖരം ശീലത്വം ശൈശവം ശൊധന ഷൾഭാഗം
സമയം സാഗരം സിദ്ധാന്തം സൌജന്യം ഹൊമബലി

ബഹ്വക്ഷരി

അനുഗ്രഹം അഹംഭാവം ആരൊഗ്യം
അംഘ്രീയുഗ്മം അത്യല്കണ്ഠിതം അസബ്രെക്ഷ്യകാരി
അജെഞാല്ലംഘനം ഇന്ദ്രിയനിഗ്രഹം ഈഷദ്ധാസ്യവദനം
ഉല്ലംഫപ്രൊല്ലംഫം ഊനവിംശതിതമം ഐശ്വൎയ്യകാംക്ഷ
ഔഷധൊപദെശം കൃഷികൎമ്മൊപജീവി ഗാത്രമൎദ്ദനം
ഗ്രീഷ്മകാലാരംഭം ചൌൎയ്യവൃത്തി ഛത്രഭംഗം
ജ്യൊതിശ്ചക്രം തൎക്കശാസ്ത്രാനുശീലനം ദീൎഘസൂത്രത
ധൈൎയ്യാവലംബനം ന്യൂനാധിക്യം പശ്ചാദ്ദൎശനം
പ്രത്യുല്പന്നമതി ഫലൊപഭൊഗം ബാഹ്യജ്ഞാനം
ഭാഗ്യൊദയം മദ്ധ്യാഹ്നക്രിയ യൌവനാവസ്ഥ
[ 388 ] രാജ്യാഭിഷെകം, ലൊകാന്തരഗതം, വ്യവഹാരസിദ്ധി,<lb /> ശിരൊവെദന, ശ്രുതാദ്ധ്യയനസമ്പന്നൻ, ഷൊഡശൊപചാരം,<lb /> സ്തുത്യൎത്ഥവാചകം, ഹിതൊപദെശം, ക്ഷിതിപാലെന്ദ്രൻ

വായന

ഒന്നാം പാഠം

പാപത്തിന്റെകൂലിമരണം

മരണത്തിന്റെമുള്ളുപാപംതന്നെ

വിശ്വസിച്ചാൽ‌എല്ലാംകഴിയും

ദൈവംഎല്ലാംസൌജന്യമായികൊടുക്കുന്നു

മനഃപൂൎവ്വമായിവരുന്നവർഗ്രാഹ്യന്മാർ

നുറുങ്ങിയഹൃദയത്തിങ്കൽദൈവംവസിക്കും

ദൈവവചനംവഴിക്കലെദീപം

നിത്യജീവന്റെവചനങ്ങൾയെശുവിന്റെപക്കൽ‌ഉണ്ടു

കരുണയാൽകിട്ടിയതല്ലാത്തതുണ്ടൊ

നീദൈവത്തൊടുചെൎന്നാൽഅവൻനിന്നൊടുചെരും

ദാഹിക്കുന്നവൻവന്നുജീവവെള്ളംവെണ്ടുവൊളംകുടിക്കട്ടെ

ശപിക്കുന്നവരെഅനുഗ്രഹിപ്പിൻ

ഒരുത്തന്റെപാപത്താൽഅനെകർമരിച്ചു

ഏകന്റെപുണ്യത്താൽഅനെകർജീവിക്കുന്നു[ 389 ] ക്രിസ്തുവൊടുകൂടമരിച്ചാൽഅവനൊടുകൂടജീവിക്കും

നമ്മെമുമ്പിൽസ്നെഹിച്ചവനെസ്നെഹിക്കട്ടെ

ബാലപ്രായമായിവരുന്നില്ലെങ്കിൽസ്വൎഗ്ഗംഇല്ല

ജീവിച്ചിരിക്കുന്നവനെഎന്തിന്നുമരിച്ചവരൊടുഅന്വെ<lb /> ഷിക്കുന്നു-

കാണാകുന്നതുക്ഷണികംതന്നെകാണാത്തത്‌നിത്യമാ<lb /> യുള്ളതു-

കൂടസഹിക്കുന്നുഎങ്കിൽകൂടവാഴും

കരയരുത്‌വിശ്വസിക്കെയാവു

മുറിഞ്ഞഹൃദയങ്ങൾ്ക്കദൈവംചികിൽസകൻ

എല്ലാവരുംദൈവൊപദിഷ്ടരാകും

ഒരുത്തൻസങ്കടപ്പെട്ടാൽപ്രാൎത്ഥിക്കട്ടെ

ദൈവത്തിന്നുള്ളതുദൈവത്തിന്നുകൊടുക്കെണം

രണ്ടാംപാഠം

പഴഞ്ചൊല്ലുകൾ

അൎദ്ധംതാൻഅൎദ്ധംദൈവം

ആഴമുള്ളകുഴിക്ക്‌നീളമുള്ളവടി

മുതുമാൻഒട്ടംവല്ലാ

ഇളമാൻകടവറിയാ

ഈച്ചെക്കുപുണ്ണുകാട്ടല്ലപിള്ളയ്ക്കനൊണ്ണുകാട്ടല്ല

ഉന്തിക്കയറ്റിയാൽഊരിപ്പൊരും

ഊമരിൽകൊഞ്ഞൻസൎവ്വജ്ഞൻ [ 390 ] എരുമക്കിടാവിന്നുനീന്തംപഠിപ്പിക്കെണ്ടാ

എകൽഇല്ലായ്കയാൽഎശിഇല്ല

ഒത്തത്‌പറഞ്ഞാൽഉറിയുംചിരിക്കും

കക്കുവാൻപഠിച്ചാൽഞെലുവാൻപഠിക്കെണം

കാലംനീളംചെന്നാൽനെർതാനെഅറിയാം

കിണറ്റിൽവീണപന്നിക്കകല്ലുംപാറയുംതുണ

കീരിയെകണ്ടപാമ്പുപൊലെ

കുത്തുവാൻവരുന്നപൊത്തൊടുവെദംഒതിയാൽ<lb />കാൎയ്യമൊ

കൂട്ടത്തിൽകൂടിയാൽകൂക്കിരിയുംവമ്പൻ

കെട്ടിയമരത്തിന്നുകുത്തരുത്

കെമത്തിന്നുകെടില്ലകൈനനയാതെമീൻപിടിക്കാമൊ

കൊണ്ടാൽകൊണ്ടപരിച്

കൊപത്തിന്നുകണ്ണില്ല

ഗുരുക്കൾ്ക്കവെണ്ടികുന്തവുംവിഴുങ്ങെണം

ചങ്ങാതിനന്നെങ്കിൽകണ്ണാടിവെണ്ടാ

താണനിലത്തെഴുന്നവിള

തുണയില്ലാത്തവൎക്കദൈവംതുണ

ദൂരത്തെബന്ധുവെക്കാൾഅരികത്തെശത്രുനല്ലു

നിത്യാഭ്യാസിആനയെഎടുക്കാം

നെർപറഞ്ഞാൽനെരത്തെപൊകാം

പലതുള്ളിപെരുവെള്ളം [ 391 ] ഭണ്ഡാരത്തിൽപണംഇട്ടപൊലെ

മൂത്തെടത്തൊളമെകാതൽഉണ്ടാകും

യൊഗ്യത്തിന്നുനിൽക്കുമൊ

രണ്ടുതലയുംകത്തിച്ചുനടുപിടിക്കൊല്ലാ

വസ്തുപൊയാലെബുദ്ധിതൊന്നും

ശ്രീമാൻസുഖിയൻമുടിയൻഇരപ്പൻ

സമുദ്രത്തിൽചെന്നാലുംപാത്രത്തിൽപിടിപ്പതെവരും

മൂന്നാംപാഠം

കഥകൾ

൧; ഒരുബ്രാഹ്മണൻ യാഗംചെയ്‌വാൻആട്ടിനെമെടിച്ചുംകൊ<lb /> ണ്ടുപൊകുമ്പൊൾവഴിയിൽവെച്ചുദുഷ്ടന്മാർപലരുംകൂടിബ്രാ<lb /> ഹ്മണൻആട്ടിനെവിട്ടെച്ചുപൊകത്തക്കവണ്ണംഒരുപായം<lb /> ചെയ്യെണമെന്നു‌വിചാരിച്ചു‌നിശ്ചയിച്ചുഒരുത്തൻഅടുക്കൽ<lb /> ചെന്നുനായെകഴുത്തിൽഎടുത്തുംകൊണ്ടുപൊകുന്നത്എന്തിന്നാ<lb /> കുന്നുഎന്നുചൊദിച്ചുബ്രാഹ്മണൻഒന്നുംപറയാതെപൊയി<lb /> അവിടെനിന്നുകുറയദൂരംപൊയപ്പൊൾമറ്റൊരുത്തൻബ്രാ<lb /> ഹ്മണഅങ്ങുന്നുഈപട്ടിയെമെടിച്ചതെന്തിന്നാകുന്നുഎന്നു<lb /> ചൊദിച്ചുഅതുകൊണ്ടുംഒന്നുംഭാവിക്കാതെകുറെയദൂരെ<lb /> പൊയപ്പൊൾഅവിടെപലരുംകൂടിനിന്നുകൊണ്ടുഉത്ത<lb /> മജാതിയായിട്ടുള്ളബ്രാഹ്മണൻശ്വാവിനെഎടുത്തുകൊ [ 392 ] ണ്ടുപൊകുന്നത്‌കണ്ടാൽആശ്ചൎയ്യമായിരിക്കുന്നുഎന്നു‌പറഞ്ഞു
അതു‌കെട്ടപ്പൊൾ ബ്രാഹ്മണൻ ഇനിക്കകണ്ടുനല്ലവണ്ണംഅ
റിഞ്ഞുകൂടായ്കകൊണ്ടുഈവസ്തുമെടിച്ചത്‌നായിതന്നെ ആയി
രിക്കും എല്ലാവരുടെബുദ്ധിയിലും ഒന്നായിട്ടുതൊന്നിയാൽമ
ൎയ്യാദയായിനടക്കുന്നവിദ്വാന്മാർഅത്‌വിചാരിക്കെണം
എന്നുപറഞ്ഞിട്ടുള്ളതുവിചാരിച്ചു ആടിനെവിട്ടെച്ചു കുളിപ്പാ
ൻപൊയിദുഷ്ടന്മാർആടിനെകൊന്നുതിന്നു അതുകൊണ്ട
ത്രെദുഷ്ടന്മാർബുദ്ധികൊണ്ടുചതിക്കുംഎന്നുപറഞ്ഞത്—

൨; ഒരുവെളുത്തെടന്നുനന്നചുമടഎടുക്കുന്നതായിഒരുക
ഴുതഉണ്ടായിരുന്നുആകഴുതയെവെളുത്തെടൻപുലിത്തൊ
ൽകൊണ്ടുചട്ടയുണ്ടാക്കിഇട്ടുരാത്രീയിൽമറ്റൊരുത്തന്റെ
നെല്ലിൽകൊണ്ടുപൊയിഅഴിച്ചിടുംപുലിഎന്നുവിചാരിച്ചു
ആകഴുതയെആരുംനെല്ലിൽനിന്നുആട്ടിക്കളയാറില്ലഅങ്ങി
നെതെളിഞ്ഞവണ്ണംമറ്റൊരുത്തന്റെനെല്ലുതിന്നുംകൊ
ണ്ടുനടക്കുമ്പൊൾഒരുദിവസംനെല്ലുംകാത്തുംകൊണ്ടുപാൎക്കു
ന്നവരിൽഒരുത്തൻകഴുതയുടെനിറമായകരിമ്പടംകൊണ്ടു
ഉണ്ടാക്കിയചട്ടഇട്ടുംകൊണ്ടുംവില്ലുംഅമ്പുംകയ്യിൽപിടി
ച്ചുപുലിയാകുന്നുഎന്നുവിചാരിച്ചുഭയപ്പെട്ടുഎയ്യാതെനി
ന്നുഅപ്പൊൾകഴുതഅവനെ‌കണ്ടുപെൺ്കഴുതയാകുന്നു
എന്നുവിചാരിച്ചുനിലവിളിച്ചുകൊണ്ടുഅടുക്കൽവന്നുകാ
വൽക്കാരൻഒച്ചകെട്ടപ്പൊൾകഴുതയാകുന്നുഎന്നറിഞ്ഞു
എയ്തുകൊന്നുഅതുകൊണ്ടുവാക്കിനാൽയൊഗ്യായൊഗ്യ [ 393 ] ങ്ങൾഅറിയാമെന്നുപറഞ്ഞത്-

൩; കാട്ടിൽഒരുപ്രദെശത്തുമാംസംകൊണ്ടുഉപജീവനം
കഴിച്ചുകൊണ്ടുഒരുകാട്ടാളൻപാർത്തിരുന്നുഅവൻഒരുമാനി
നെകൊന്നുഎടുത്തുംകൊണ്ടുപൊകുമ്പൊൾവലുതായിട്ടുള്ളപ
ന്നിയെകണ്ടുഅപ്പൊൾഎനിക്കഒരുമാംസംകൂടെഈശ്വര
ൻതന്നുഎന്നുപറഞ്ഞുമാനിനെനിലത്തുവെച്ചുപന്നിയെഎ
യ്തുപന്നിഅമ്പുകൊണ്ടപ്പൊൾദ്വെഷ്യപ്പെട്ടുതെറ്റകൊ
ണ്ടുവയറുകീറികാട്ടാളനെകൊന്നുപന്നിയുംതാഴത്തു‌വീണു
ചത്തുആസമയത്തിൽമൊഹനകൻഎന്നഎന്നപെരായിട്ടു
ഒരുകുറുക്കൻവിശപ്പുകൊണ്ടുബുദ്ധിമുട്ടീട്ടുതിന്മാൻഅന്വെ
ഷിച്ചുനടക്കുമ്പൊൾഅവിടെവന്നുപന്നിയുംമാനുംകാട്ടാള
നുംചത്തുകിടക്കുന്നതുകണ്ടാറെപറഞ്ഞുഎന്റെഭാഗ്യം
കൊണ്ടുതിന്മാനുള്ളതുവളരെകിട്ടികാട്ടാളനെഒരുദിവസം
തിന്നാംരണ്ടുദിവസം‌മാനിനെയുംപന്നിയെയുംതിന്നാംഎ
നിക്കഭക്ഷണവുംഇപ്പൊൾതന്നെവെണ്ടുവൊളംകിട്ടിഎന്നു
പറഞ്ഞുമാനിനെയുംപന്നിയെയുംവെടനെയുംവെച്ചിരുന്നു
ക്രമെണതിന്മാൻനിശ്ചയിച്ചുവെടന്റെവില്ലിന്മെൽആട്ടി
ൻഞരമ്പുകൊണ്ടുകെട്ടിയിരുന്നഞാണ്‌തിന്മാനായിട്ടുകടിച്ചു
മുറിച്ചപ്പൊൾവില്ലിന്റെതലനെഞ്ഞത്തുകൊണ്ടുമുറിഞ്ഞു
കുറുക്കൻചത്തു-അത്‌കൊണ്ടത്രെവെണ്ടുന്നതിൽഅധി
കംആഗ്രഹിക്കരുതെന്നുപറഞ്ഞതു-

൪; ഒരുതാമരപ്പൊയ്കയിൽകംബുഗ്രീവനെന്നുപെരാ [ 394 ] യിട്ടുഒരുആമയുണ്ടായിരുന്നുഅവന്നു‌സ്നെഹിതരായിട്ടുരണ്ടു
അരയന്നങ്ങൾഅവിടെതന്നെപാൎത്തിരുന്നുഅവർമഴയി
ല്ലായ്കയാൽവെള്ളംകുറഞ്ഞപ്പൊൾതിന്മാൻകിട്ടായ്കകൊണ്ടു‌
മറ്റുവല്ലെടത്തുതന്നെപൊകെണംഅതിന്നു‌സ്നെഹിതനാ
യിട്ടുള്ളകംബുഗ്രീവനൊടുകൂടെപറഞ്ഞിട്ടുപോകെണമെ
ന്നുതമ്മിൽവിചാരിച്ചുകംബുഗ്രീവനൊടുപറഞ്ഞാറെകം
ബുഗ്രീവൻഞാൻകൂടെപൊരുന്നുഎന്നുംനിങ്ങൾപറക്കുന്ന
വരാകകൊണ്ടുനിങ്ങളൊടുകൂടെപൊരുവാൻഏതുപ്രകാരം
വെണ്ടുഎന്നും‌ ചൊദിച്ചപ്പൊൾഅരയന്നങ്ങൾനീഞങ്ങ
ൾ്ക്ക‌സ്നെഹിതനായിട്ടുള്ളവനാകകൊണ്ടുവഴിയിൽഒന്നുംമി
ണ്ടാതെഞങ്ങൾപറഞ്ഞപ്രകാരംകെട്ടാൽനിന്നെകൂടെ
കൊണ്ടുപൊകാമെന്നുപറഞ്ഞുഒരുകൊൽകൊണ്ടുവന്നുനി
ഇതിന്റെനടുവിൽപല്ലുനന്നെമുറുക്കികടിച്ചാൽഞങ്ങൾ
രണ്ടുഅറ്റത്തുംകൊത്തിഎടുത്തുകൊണ്ടുപൊയിവെള്ളമുള്ള
ഇടത്തആക്കാമെന്നുപറഞ്ഞാറെഅപ്രകാരംതന്നെകൊ
ലിന്റെനടുക്ക്ആമകടിച്ചുഅരയന്നംരണ്ടുംകൂടിഎടുത്തു
കൊണ്ടുപൊകുമ്പൊൾഒരു‌പട്ടണത്തിൻസമീപത്തിൽചെന്നാ
റെഈഅതിശയംകണ്ടിട്ടുആപട്ടണത്തിലുള്ളവർചിരിച്ചു
ഒച്ചകെട്ട്ആമഈഒച്ച‌കെൾ്ക്കുന്നത്എവിടെആകുന്നുഎന്നു
പറവാൻഭാവിച്ചപ്പൊൾകൊൽവിട്ടുനിലത്തുവീണുപട്ടണത്തി
ൽമാംസംഭക്ഷിക്കുന്നവർകൊന്നുതിന്നുകയുംചെയ്തു-
അതുകൊണ്ടത്രെസ്നെഹമുള്ളവരുടെവാക്കുഅനുസരി [ 395 ] ക്കാതെഇരുന്നാൽനശിച്ചുപൊകുമെന്നുപറഞ്ഞത്-

യെശുപറഞ്ഞൊരുഉപമയാവത്

ഒരു‌കൃഷിക്കാരൻവിതെപ്പാൻപുറപ്പെട്ടുവാളുമ്പൊൾചിലതുവഴി
യരികെവീണുആളുകൾചവിട്ടിക്കളഞ്ഞുപക്ഷികളുംകൊത്തിത്തി
ന്നു-മറ്റുചിലത്അല്പംമണ്ണുള്ളപാറമെൽവീണു‌മണ്ണിന്നുആ
ഴം-കുറകയാൽക്ഷണത്തിൽമുളെച്ചാറെവെർഊന്നായ്കകൊ
ണ്ടുവെയിൽതട്ടുമ്പൊൾവാടിഉണങ്ങിമറ്റുചിലത്-മുള്ളുകളിടയി
ൽവീണുമുള്ളുകളുംകൂടവളൎന്നതിക്രമിച്ചുഞാറുഞെരുക്കിക്കളഞ്ഞു
അതുവുംനിഷ്ഫലമായി-ചിലത്‌നല്ലനിലത്തിൽവീണുമുളെച്ചുവർദ്ധി
ച്ചു൩൦-൬൦-൧൦൦-മടങ്ങൊളവുംഫലംതന്നുകെൾ്ക്കാൻ ചെവിയുള്ളവൻ
കെൾ്പൂതാക

ഇതിന്നുപൊരുൾ-വിതെക്കുന്നവൻസ്വൎഗ്ഗരാജ്യത്തി
ന്റെരഹസ്യംഉപദെശിക്കുന്നദൈവവചനത്തെതന്നെവിതെക്കു
ന്നു-ചിലർകെട്ടഉടനെഅൎത്ഥംഗ്രഹിയാതെഇരിക്കുമ്പൊൾസാ
ത്താൻഇവർവിശ്വസിച്ചുരക്ഷപ്രാപിക്കരുതുഎന്നുവെച്ചുവന്നു
നെഞ്ചുകളിൽവിതെച്ചിട്ടുള്ളവാക്ക്എടുത്തുകളയുന്നു-ആയ
വരത്രെവഴിയരികെഉള്ളവർ‌--ചിലർവചനത്തെ‌കെൾ്ക്കു
മ്പൊൾപെട്ടെന്നുസന്തൊഷത്തൊടുംകൂടകൈക്കൊള്ളുന്നുആ
ന്തരത്തിൽവെർഇല്ലാതെക്ഷണികന്മാരാകകൊണ്ടുവചനം
നിമിത്തംവിരൊധവുംഹിംസയുംജനിച്ചാൽവെഗത്തിൽഇടറി
വലഞ്ഞുപിൻവാങ്ങിപൊകുന്നു-ഇവർപാറമെൽവിതെച്ച [ 396 ] തിന്നുഒക്കും-

ചിലർവചനത്തെകെട്ടുകൊണ്ടശെഷംലൊകചിന്തയുംധനാ
ദിമായയുംഐഹികസുഖമൊഹങ്ങളുംനെഞ്ചകംപുക്കുവചന
ത്തെഞെരുക്കിപക്വഫലംഒന്നുംവരാതെആക്കുന്നുആയവ
ർമുള്ളുകളിലെവിളതന്നെ--പിന്നെവചനത്തെകെട്ടുഗ്രഹി
ച്ചുനല്ലമനസ്സിൽവെച്ചുസൂക്ഷിക്കുന്നവർനല്ലനിലത്തിലെവി
തആകുന്നുഅവർക്ഷാന്തിയൊടെനൂറൊളംഫലംതരികയും
ചെയ്യുന്നു-

നാലാംപാഠം

പാട്ടുകൾ

അനുതാപകഥാ

൧. പണ്ടൊരുമനുജന്നുണ്ടായ്‌വന്നിതു
രണ്ടുസുതന്മാരവരിൽസഹജൻ
സന്താപാൽപലദീനവചസ്സുകൾ
തന്നുടെജനകംകണ്ടുരചെയ്തു

൨. താതഭവത്‌കൃപചെറുതുണ്ടെങ്കിൽ
നിന്മുതലിൽപുനരെന്നുടെയംശം
ഭാഗഞ്ചെയ്തുതരെണമിനിക്കതു
കൊണ്ടുദിനങ്ങൾസുഖെനകഴിക്കാം [ 397 ] ൩ എവമവന്മൊഴികെട്ടജ്ജനകൻ
വിത്തംപകുതികഴിച്ചുകൊടുത്തു
ദ്രവ്യമശെഷമെടുത്തവനുടനെ
പൊങ്ങിനമൊദംപൂണ്ടുഗമിച്ചു

൪. പെരുകിനദൂരവിദെശംപ്രാപി
ച്ചൂഢ കുതൂഹലമൊടെവസിച്ചാൻ
തന്മുതലഖിലംദുൎവ്യയമാക്കി
ദുൎവ്വിധനായിവലെഞ്ഞതിവെലം

൫. ദുസ്സഹമായൊരുദുൎഭിക്ഷവുമ
ങ്ങദ്ദിശിവന്നു‌പിടിച്ചുതദാനീം
കൊറ്റിനുമുട്ടുഭവിച്ചൊരുശെഷം
ഉറ്റൊരുവരനെചെന്നുഭജിച്ചു

൬. വരനുടെകല്പനകെട്ടവനരപ്പാൾ
സൂകരവൃന്ദമ്മെച്ചുവസിച്ചാൻ
ക്ഷുത്തുപിടിച്ചുവലഞ്ഞതുമൂലം
പണികൾതിന്നുന്തവിടുമശിച്ചു

൭. എന്നല്ലതുവുമശിപ്പതിനാരും
നൽകീടാതെവലെഞ്ഞൊരുസമയെ
തന്മനതാരഴൽപൂണ്ടൊരുശെഷം
നന്മെക്കായൊരുനിനവുജനിച്ചു

൮. കഷ്ടംകഷ്ടമിതെന്തിനുഞാനിഹ
വൃത്തികഴിപ്പാനുഴലുന്നധികം [ 398 ] ജനകൻധനവാൻപരിവാരങ്ങളു
മെത്രസുഖെനവസിച്ചീടുന്നു

൯. അവനുടെമുമ്പിൽചെന്നുവസിച്ചാ
ലനവധിസൌഖ്യംവന്നുഭവിക്കും
ചെന്നുവണങ്ങിയപെക്ഷകഴിച്ചാ
ലല്ലലശെഷമകറ്റുംജനകൻ

൧൦. ഇത്ഥ മ്മനസിനിനെച്ചങ്ങവനും, ചെല്ലുന്നളവിൽതന്നുടെജനകൻ
കണ്ടുകനിഞ്ഞുടനൊടിച്ചെന്നഥ
കണ്ഠം മുറുകധരിച്ചതിമൊദാൽ

൧൧. ചുംബനവും പുനരാലിംഗനവും
തരസാചെയ്തൊരുനെരംതനയൻ
സ്വൎഗ്ഗപദത്തിനുമവ്വണ്ണന്തവ
പുരതസ്ഥാതുമയൊഗ്യനഹംകെൾ

൧൨. പാപിയതായൊരുഞാനിനിമെലിൽ
നിന്മകനെന്നുരചെയ്വതിനൊൎത്താൽ
യുക്തനതല്ലെന്നുരചെയ്തവനും
വിഹ്വലനായിവസിച്ചൊരുനെരം

൧൩. താതൻതന്നുടെപരിചാരകരെ
പരിചൊടങ്ങുവിളിച്ചുരചെയ്തു
മുഖ്യമതായൊരുവസനംകൊണ്ട
സാദരപൂൎവ്വമുടുപ്പിച്ചിവനെ

൧൪. നല്ലചെരിപ്പുകളംഘ്രീകളിൽപു [ 399 ] നരംഗുലിമദ്ധ്യെനന്മൊതിരവും
ചെൎത്തഥതരസാപുഷ്ടമതായൊ
രുഗൊവത്സത്തെവധിച്ചുവിശെഷാൽ

൧൫. പചനഞ്ചെയ്വിൻജഗ്ദ്ധികഴിച്ചതി
മൊദരസെനവസിച്ചിടവെണം
എന്മകനാമിവനൊബഹുവാരം
ദൃഷ്ടിപഥത്തിൽവരാതെകഴിച്ചു

൧൬. കണ്ടുലഭിച്ചതുമൂലമിദാനീം
പ്രീതിരസെനവസിച്ചിടവെണം
എവമുരെച്ചഥതാതൻതരസാ
വാദ്യദ്ധ്വനികൾമുഴക്കിച്ചളവിൽ

൧൭. നൎത്തനഭാവംകണ്ടവർപലരും
പൂൎണ്ണരസെനവസിച്ചുവരുമ്പൊൾ
മൂത്തമകൻപുനരവിടെവന്നു
വൃത്തമശെഷമറിഞ്ഞുശഠിച്ചു

൧൮. വിപ്രീയഭാവംപൂണ്ടവനധികം
പുറമെതന്നെവസിച്ചൊരുശെഷം
തനയൻതന്നുടെനികടെവന്നു
ജ്ജനകൻതാനുമപെക്ഷകഴിച്ചു

൧൯. താതവചസ്സുകൾകെട്ടവനെവം
കൊപപുരസ്സരമുടനെചൊന്നാൻ
ശുശ്രൂഷാദികൾചെയ്തതിനിഭൃതം [ 400 ] എത്രകഴിച്ചിഹകാലം ജനക

൨൦. നിന്നുടെകല്പനയൊരുദിനവും
ഞാൻലംഘിച്ചൊന്നുനടന്നതുമില്ല
കുഞ്ഞാടെങ്കിലു മൊന്നതിനിടയിൽ
തന്നതുമില്ലമദീയസുഖാൎത്ഥം

൨൧. വെശ്യയിലിഛ്‌ശ മുഴുത്തിവനനിശം
നിശ്ശെഷംധനമാശുമുടിച്ചു
ഇന്നിവനിങ്ങിനെചെയ്തതുചിന്തി
ച്ചതിശയമുള്ളിൽ വളൎന്നീടുന്നു

൨൨. ഇങ്ങിനെതന്മൊഴി കെട്ടൊരുനെരം
സാമവചസ്സുകളൂചെ ജനകൻ
എന്മകനായഭവാനിഹനിത്യം
എന്നുടെയരികിൽവസിച്ചീടുന്നു

൨൩. മാമകമാകിനധനവുമശെഷം
താവകമെന്നുധരിച്ചീടെണം
സഹജൻതവമൃതനെന്നൊൎത്തവ
നിന്നിഹവന്നതുമൂലന്തരസാ

൨൪. സാമ്പ്രതമെവരുമൊരുമിച്ചിവിടെ
സന്തൊഷിച്ചുസുഖിച്ചിടവെണം
എന്നുപറഞ്ഞവരെവരുമൊപ്പം
പൂൎണ്ണര സെനഭുജിച്ചുസുഖിച്ചാർ

൨൫ പാപ ഞ്ചെയ്തൊരുമാനവനുംപുന [ 401 ] എവമ്മനസിനിനെച്ചനുതാപാൽ
സത്യപിതാവിനെയുറ്റുഭജിച്ചാൽ
നിത്യസുഖെനയവന്നുവസിക്കാം

൧., സൎവ്വഭൂതങ്ങളിലുംകൃപയുള്ളവന്താനും
സൎവ്വദാജനങ്ങൾ്ക്കനല്ലതുചൊല്ലുന്നൊനും
ജന്തുക്കളെല്ലാംതന്നെപ്പൊലെഎന്നകതാരിൽ
ചിന്തിച്ചുദുഃഖംതീൎത്തുരക്ഷിച്ചീടുന്നവനും
ശക്തിക്കുതക്കവാറുദാനങ്ങൾചെയ്യുന്നൊനും
സ്വൎഗ്ഗലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടും
(ശബരി)

൨., പലനാളുംനിന്റെവചനങ്ങൾകൊണ്ടെ
കലഹംകണ്ടുഞാൻകളിയല്ലകൎണ്ണ
ചപലന്മാൎക്കിത്ഥംപറകെന്നുശീലം
കപടംചത്താലുംഒഴിഞ്ഞുമാറുമൊ
ജളമതെകൎണ്ണപുനരിതുകെൾനീ
കളിയല്ലപണ്ടുനിണക്കതുല്യനായി
ഒരുപെരുങ്കാകനുളവായാനവൻ
ചരിതങ്ങളെല്ലാം‌അറിയുന്നില്ലെനീ
ദിനന്തൊറുംഎച്ചിൽകൊടുത്തൊരുവൈശ്യൻ
തനയന്മാരായകുമാരന്മാർമുന്നം
വളൎത്താർഎന്നതുനിമിത്തമായികാകൻ [ 402 ] പുളച്ചഹങ്കരിച്ചരയന്നങ്ങളെ
മദത്തൊടുചെന്നുവിളിച്ചിതാഴിയെ
കടക്കെണംപറന്നിനി നാംഎല്ലാരും
വെളുത്തമെനിയുംഞെളിഞ്ഞവെണ്മയും
ഇളച്ചുമൂപ്പിനിക്കയക്കയുംവെണം
അതുകെട്ടുള്ളിൽകൌതുകത്തൊടന്നവും
ഉദധിതന്മീതെപറന്നിതുമെല്ലെ
അതിലുംമെൽഭാഗത്തതിലുംവെഗത്തിൽ
അതിമൊദത്തൊടുപറന്നു കാകനും
തെളിഞ്ഞുവായസഗണവുംഅന്നെരം
തളൎന്നുകാകനുംചിറകുമന്ദിച്ചു
കുഴഞ്ഞുവെള്ളത്തിൽപിടഞ്ഞുവീണുടൻ
കഴിഞ്ഞുകാകന്തന്നഹ ങ്കാരംഎല്ലാം
വിധിബലംഎന്നുമരിച്ചാൻഅപ്പൊലെ
വിധിവിഹിതംകെൾനിണക്കും ആകുന്നു—
(മഹാഭാരതംകൎണ്ണപൎവ്വം)

൩., വൃഷ്ടികലികാലംഉണ്ടാകയില്ലപൊൽ
പുഷ്ടിയുംനാട്ടിൽ കുറഞ്ഞുപൊകുന്തുലൊം
പട്ടിണിവെണ്ടതെല്ലാൎക്കുംഉണ്ടായ്വരും
കെട്ടുപൊംഒരൊരാജ്യങ്ങളുംപ്രഭൊ
ഊറ്റമായികാറ്റടിക്കുംപൎവ്വതാദികൾ
പാറ്റിക്കളയുംഒരൊദിശിമന്നവാ [ 403 ] എറ്റംഇടിവെട്ടിവീഴുംഇടിത്തീയും
പൊറ്റിപ്പുകണ്ണുള്ളതീൎത്ഥംവരണ്ടുപൊം
ദെവാലയങ്ങളിൽവിഘ്നംഅകപ്പെടും
ദെവശാന്തിക്കുംഇല്ലാതെയാണിഷ്ഠയും
ദെവസാന്നിധ്യവുംഅപ്പൊൾകുറഞ്ഞുപൊം
ദെവസ്വംഎല്ലാംപിടിച്ചുപറിച്ചിടും
കൊണ്ടാടിരക്ഷിച്ചുപൊരെണ്ടവരെല്ലാം
ഭണ്ഡാരവുംകട്ടുകൊണ്ടുപൊകുംദൃഢം
ഉണ്ടാകയില്ലവർതമ്മിൽഒരുമയും
രണ്ടായ്പകുത്തുപിടിച്ചുനശിപ്പിക്കും
ബ്രാഹ്മണസദ്യകഴിക്കയില്ലാരുമെ
ബ്രാഹ്മണരെപ്രശംസിക്കയുംഇല്ലാരും
രാമരാമെതിജപിക്കയില്ലാരുമെ
രാമകഥകൾപറകയുംഇല്ലല്ലൊ
രാമൻഎന്തെന്നുംഒരീശ്വരൻഎന്തെന്നും
ആമയംഎന്തെന്നുംഒതുംമനുഷ്യരും
മ്ലെഛ്‌ശജനങ്ങൾവൎദ്ധിച്ചുവരുമിനി
കാൎത്തസ്വരവുംഅവനിൽഅധികമാ
നിൎദ്ദയംകൊല്ലുംഅവൎകൾപശുക്കളെ
ക്ഷെത്രംവിഹാരമാക്കീടുംഒരൊന്നവർ
കീൎത്തിനടക്കുംഅവൎക്കുമഹീതലെ
വിക്രമംഏറഉണ്ടാകയാൽഅങ്ങവർ [ 404 ] ഒക്കയുംജാതിഒന്നാക്കുവാൻഒത്തിടും
നാലുവെദങ്ങളിൽമൂന്നുമ്മറഞ്ഞുപൊം
നാലാംശ്രുതിക്രീയവൎദ്ധിച്ചുവന്നിടും
വെദശാസ്ത്രങ്ങൾമറഞ്ഞുപൊകുന്നെരം
ഭെദമില്ലാതെപൊംവംശങ്ങൾഒക്കയും
(സഹദെവ)

അഞ്ചാംപാഠം

ശ്ലൊകം

പരക്കവെതിങ്ങിനകൂരിരിട്ടും
നിരക്കവെകാറുംഅതീവഘൊരം
അഴിഞ്ഞു‌സെതുക്കൾ ഇടഞ്ഞുവെള്ളം
വഴിഞ്ഞുവീഴുന്നൊരുനാദമൊടും ।
വണ്ടിന്റെഝങ്കൃതികൾ ഇണ്ടലിനുള്ളമൂലം
തണ്ടാർമധുദ്രവമണങ്ങൾഅണഞ്ഞുകൂടാ
കണ്ടാലുംഅത്ഭുതമിദംകുയിലൊച്ചകെട്ടാൽ
ഉണ്ടാകുമല്ലലതുചൊല്ലുവതിന്നസാദ്ധ്യം ।
ഇതിന്നുലക്ഷംപകരംപശുന്തരാം
ഇതിങ്ങുതന്നാലുമെടൊമഹീസുര
ഇതിന്നുവെണ്ടിപ്പകരംതരെണ്ടനീ
ഇതെന്റെഗൊവെന്നവനുംമഹാശഠൻ ।
അന്നെരംതരസാനടന്നിതുനടക്കാകുന്നബാലാഗ്രജൻ [ 405 ] പിന്നാലെതദനന്തരൻതദനുതൽഭ്രാതാതതൊസ്യാനുജൻ
മന്ദംപിച്ചനടന്നുമെകനപരൻമെല്ലെപിടിച്ചെത്തിനാൻ
അന്യൻമുട്ടുകൾകുത്തിമറ്റവനഹൊനീന്തിത്തിരിച്ചാൻ ദ്രുതം ।
അമിതമഹിമയുക്തംത്വാംകിലൈതെഹ്യനന്തം
പിതരമിതിസമസ്താഏകവാചെഡയന്തെ
സമമപിതവപുത്രംസത്യംഏകംപ്രശംസ്യം
സമമപിചസദാത്മാനംവരം ദെശദദംനഃ ॥

Tellicherry Mission Press
1851