താൾ:Subadrarjjanam 1901.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാമങ്കം ൧൫
കൎണ്ണൻ . [ആത്മഗതം ]
രണ്ടുവിധത്തിലും വിചാരിപ്പാൻ വഴിയുണ്ട . എങ്കിലും ഈശ്വരാനുഗ്രഹത്താൽ ശുഭമായിത്തന്നെ ഭവിക്കട്ടെ.
[പ്രകാശം ]
ഞാനും അങ്ങനെ വിചാരിക്കുന്നു.
രണ്ടാം വൈതാളികൻ .
വൃദ്ധന്മാരായ ഗൃദ്ധ്യാദികളിതുസദയം
ക്ഷുത്തിനാലാൎത്തിയോടും
മുഗ്ദ്ധന്മാരായപൈതങ്ങളുടെവരവിനെ
പ്പാൎത്തുവാഴുന്നുകൂട്ടിൽ
ദഗ്ദ്ധന്മാരായനല്പം രവിയുടെകിരണം
കൊണ്ടുഴന്നദ്ധ്വഗന്മാർ
സ്നിഗ്ദ്ധഛായാഢ്യമാകുംതരുനിരയെയണ
ഞ്ഞാശ്വസിക്കുന്നുപാരം . (൨൬)
കൎണ്ണൻ .
ഓ! നേരം ഉച്ചയായി.
പക്ഷിമൃഗാദികളെല്ലാമിക്ഷണമുള്ളോരുചൂടുസഹിയാഞ്ഞു
വൃക്ഷഗുഹാദികൾനോക്കിബ്ഭക്ഷണവും കൈവെടിഞ്ഞുമണ്ടുന്നു !!
എന്നാൽ ഇനിവേണ്ട കൃത്യങ്ങൾക്കായി നമുക്കും വേഗം പോവുക.
എല്ലാവരും പോയി.
ഒന്നാമങ്കം കഴിഞ്ഞു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/28&oldid=171460" എന്ന താളിൽനിന്ന് ശേഖരിച്ചത്