"വനമാല/സ്വാമിതിരുനാൾ മംഗളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{കുമാരനാശാന്‍}} '''വനമാല എന്ന കവിതാസമാഹാര... |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{കുമാരനാശാൻ}} |
|||
{{കുമാരനാശാന്‍}} |
|||
'''[[വനമാല ( |
'''[[വനമാല (കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തിൽ നിന്ന്''' |
||
<poem> |
<poem> |
||
ശ്രീനമ്മൾക്കനിശം ശിവൻ വിതരണം- |
|||
ചെയ്യട്ടെ |
ചെയ്യട്ടെ ചിന്തിപ്പവർ- |
||
ക്കാനന്ദാകരനാത്മകർമ്മസഖനായ് |
|||
ക്കാനന്ദാകരനാത്മകര്‍മ്മസഖനായ് |
|||
നിൽക്കും ജഗൽക്കാരണൻ |
|||
നില്‍ക്കും ജഗല്‍ക്കാരണന്‍ |
|||
ഊനംവിട്ടിതുമല്ലനുഗ്രഹമലി- |
ഊനംവിട്ടിതുമല്ലനുഗ്രഹമലി- |
||
ഞ്ഞേകട്ടെ യോഗീന്ദ്രനാം |
ഞ്ഞേകട്ടെ യോഗീന്ദ്രനാം |
||
‘ശ്രീനാരായനധർമ്മപാലന’സഭാ- |
|||
‘ശ്രീനാരായനധര്‍മ്മപാലന’സഭാ- |
|||
ദ്ധ്യക്ഷൻ ജനക്ഷേമദൻ |
|||
ദ്ധ്യക്ഷന്‍ ജനക്ഷേമദന്‍ |
|||
- |
- നവംബർ 1906 |
||
പാരം പ്രമോദകരജന്മദിനോത്സവത്തിൻ |
|||
പാരം പ്രമോദകരജന്മദിനോത്സവത്തിന്‍ |
|||
പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ! |
പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ! |
||
ഈരാറുവർഷദശകം സസുഖം ജയിക്ക |
|||
നാരായണാഖ്യഗുരുവിമ്മഹിമേൽ മഹാത്മാ! |
|||
മന്നും ചരാചരവുമംബരവും ചമച്ചു |
മന്നും ചരാചരവുമംബരവും ചമച്ചു |
||
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ! |
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ! |
||
നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ |
നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ ബുധന്മാർ |
||
പിന്നെബ്ഭജിച്ചിടുവതെങ്ങനെ |
പിന്നെബ്ഭജിച്ചിടുവതെങ്ങനെ പാമരന്മാർ! |
||
എന്നാകിലും |
എന്നാകിലും മലരിൽ മക്ഷികപോൽ ഭവാനിൽ |
||
വന്നാശ്വസിപ്പതിനെഴും തൃഷ |
വന്നാശ്വസിപ്പതിനെഴും തൃഷ മർത്ത്യനോർത്താൽ |
||
എന്നാൽ ജഗദ്ഭ്രമമകന്നിഹ ദേവ നിൻകാ- |
|||
ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ! |
ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ! |
||
സ്വാമിൻ, സ്വയം സ്വമതസംസ്കരണത്തിനായു- |
|||
മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും |
മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും |
||
ഭീമം മഹാവ്രതമെശുത്ത ഭവാന്റെ യോഗ- |
ഭീമം മഹാവ്രതമെശുത്ത ഭവാന്റെ യോഗ- |
||
ക്ഷേമം നടത്തുമിഹ |
ക്ഷേമം നടത്തുമിഹ ശാശ്വതനീശ്വരൻതാൻ |
||
ആരന്ധകാരനിരനീക്കി നമുക്കു ബോധ- |
ആരന്ധകാരനിരനീക്കി നമുക്കു ബോധ- |
||
മാരബ്ധമാവതിനു |
മാരബ്ധമാവതിനു പൊങ്ങിയഹസ്കരൻപോൽ |
||
ആരാൽ പവിത്രയിഹ ഭൂമി മഹാമഹാനാ |
|||
നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും. |
നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും. |
||
- |
- സെപ്തംബർ 1918 |
||
വ്യാജം വിട്ടു നടക്കുമീഴവനഭോ- |
വ്യാജം വിട്ടു നടക്കുമീഴവനഭോ- |
||
ജ്യോതിസ്സുംകൾക്കൊക്കെ ന- |
|||
ജ്യോതിസ്സുംകള്‍ക്കൊക്കെ ന- |
|||
ല്ലോജിസ്സേകിയുദീർണ്ണകാന്തിയൊടെഴും |
|||
ല്ലോജിസ്സേകിയുദീര്‍ണ്ണകാന്തിയൊടെഴും |
|||
മത്സ്വാമി ചിത്സാരഥി |
മത്സ്വാമി ചിത്സാരഥി |
||
ഈ |
ഈ ജന്മർക്ഷമഹം കഴിഞ്ഞു സുഖമാ- |
||
യിന്നും ചിരം |
യിന്നും ചിരം വാഴുവാൻ |
||
തേജസ്സേറിയെഴും ത്രയീനിലയമാം |
തേജസ്സേറിയെഴും ത്രയീനിലയമാം |
||
ധാമത്തെ നിത്യം തൊഴാം! |
ധാമത്തെ നിത്യം തൊഴാം! |
||
- |
- ജൂൺ 1917 |
||
കാറാകെപ്പോയ്മറഞ്ഞു കളധവളപട- |
കാറാകെപ്പോയ്മറഞ്ഞു കളധവളപട- |
||
ശ്രീമുകിൽപ്പൂവിതാനം |
|||
ശ്രീമുകില്‍പ്പൂവിതാനം |
|||
കേറാറായീ |
കേറാറായീ നഭസ്സിൽ, ധരയിൽ നവകലാ- |
||
മന്ദിരഖ്യാതി തിങ്ങി |
മന്ദിരഖ്യാതി തിങ്ങി |
||
കൂറാർന്നദ്വൈതരമ്യാശ്രമഗഗനലസ- |
|||
കൂറാര്‍ന്നദ്വൈതരമ്യാശ്രമഗഗനലസ- |
|||
ച്ചന്ദ്രനെൻ സ്വാമി മേലും |
|||
നൂറാവർത്തിച്ചു രാജിക്കുക നൂതികൾപെടും |
|||
ജന്മനാൾ വെണ്മയോടും! |
|||
- ആഗസ്ത് 1916 |
- ആഗസ്ത് 1916 |
||
ഇണ്ടൽപ്പെട്ടീടുമാറായുഴറിയസിതപ- |
|||
ഇണ്ടല്‍പ്പെട്ടീടുമാറായുഴറിയസിതപ- |
|||
ക്ഷം ഗമിക്കാതെ ചീത്ത- |
ക്ഷം ഗമിക്കാതെ ചീത്ത- |
||
ക്കൊണ്ടൽക്കൂട്ടങ്ങൾ പൊങ്ങിക്കയറിയൊളിമറ- |
|||
യ്ക്കാതെ വിഖ്യാതിയോടെ |
യ്ക്കാതെ വിഖ്യാതിയോടെ |
||
കണ്ടാനന്ദോർമ്മി കണ്ണിന്നനിശമുതിരുമാ- |
|||
റായ് വിളങ്ങട്ടെ ലോകം |
റായ് വിളങ്ങട്ടെ ലോകം |
||
കൊണ്ടാടും |
കൊണ്ടാടും സ്വാമിയസ്മൽക്കുലജലനിധിയെ- |
||
പ്പൊക്കി |
പ്പൊക്കി നിൽക്കും സുധാംശു |
||
വ്രതിമാർ കരയിൽ ജപിക്കവേ |
|||
സതിമാർ നിർമ്മലനീരിൽ നീന്തവേ |
|||
അതിദുർല്ലഭഹംസമേ! ചിരം |
|||
ക്ഷിതിപത്മാകരമാർന്നിരിക്ക നീ |
|||
ക്ഷിതിപത്മാകരമാര്‍ന്നിരിക്ക നീ |
|||
- |
- സെപ്തംബർ 1922 |
||
വരി 88: | വരി 88: | ||
</poem> |
</poem> |
||
[[വനമാല ( |
[[വനമാല (കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ]] |
||
[[Category:കവിത]] |
[[Category:കവിത]] |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
ശ്രീനമ്മൾക്കനിശം ശിവൻ വിതരണം-
ചെയ്യട്ടെ ചിന്തിപ്പവർ-
ക്കാനന്ദാകരനാത്മകർമ്മസഖനായ്
നിൽക്കും ജഗൽക്കാരണൻ
ഊനംവിട്ടിതുമല്ലനുഗ്രഹമലി-
ഞ്ഞേകട്ടെ യോഗീന്ദ്രനാം
‘ശ്രീനാരായനധർമ്മപാലന’സഭാ-
ദ്ധ്യക്ഷൻ ജനക്ഷേമദൻ
- നവംബർ 1906
പാരം പ്രമോദകരജന്മദിനോത്സവത്തിൻ
പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ!
ഈരാറുവർഷദശകം സസുഖം ജയിക്ക
നാരായണാഖ്യഗുരുവിമ്മഹിമേൽ മഹാത്മാ!
മന്നും ചരാചരവുമംബരവും ചമച്ചു
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ!
നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ ബുധന്മാർ
പിന്നെബ്ഭജിച്ചിടുവതെങ്ങനെ പാമരന്മാർ!
എന്നാകിലും മലരിൽ മക്ഷികപോൽ ഭവാനിൽ
വന്നാശ്വസിപ്പതിനെഴും തൃഷ മർത്ത്യനോർത്താൽ
എന്നാൽ ജഗദ്ഭ്രമമകന്നിഹ ദേവ നിൻകാ-
ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ!
സ്വാമിൻ, സ്വയം സ്വമതസംസ്കരണത്തിനായു-
മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും
ഭീമം മഹാവ്രതമെശുത്ത ഭവാന്റെ യോഗ-
ക്ഷേമം നടത്തുമിഹ ശാശ്വതനീശ്വരൻതാൻ
ആരന്ധകാരനിരനീക്കി നമുക്കു ബോധ-
മാരബ്ധമാവതിനു പൊങ്ങിയഹസ്കരൻപോൽ
ആരാൽ പവിത്രയിഹ ഭൂമി മഹാമഹാനാ
നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും.
- സെപ്തംബർ 1918
വ്യാജം വിട്ടു നടക്കുമീഴവനഭോ-
ജ്യോതിസ്സുംകൾക്കൊക്കെ ന-
ല്ലോജിസ്സേകിയുദീർണ്ണകാന്തിയൊടെഴും
മത്സ്വാമി ചിത്സാരഥി
ഈ ജന്മർക്ഷമഹം കഴിഞ്ഞു സുഖമാ-
യിന്നും ചിരം വാഴുവാൻ
തേജസ്സേറിയെഴും ത്രയീനിലയമാം
ധാമത്തെ നിത്യം തൊഴാം!
- ജൂൺ 1917
കാറാകെപ്പോയ്മറഞ്ഞു കളധവളപട-
ശ്രീമുകിൽപ്പൂവിതാനം
കേറാറായീ നഭസ്സിൽ, ധരയിൽ നവകലാ-
മന്ദിരഖ്യാതി തിങ്ങി
കൂറാർന്നദ്വൈതരമ്യാശ്രമഗഗനലസ-
ച്ചന്ദ്രനെൻ സ്വാമി മേലും
നൂറാവർത്തിച്ചു രാജിക്കുക നൂതികൾപെടും
ജന്മനാൾ വെണ്മയോടും!
- ആഗസ്ത് 1916
ഇണ്ടൽപ്പെട്ടീടുമാറായുഴറിയസിതപ-
ക്ഷം ഗമിക്കാതെ ചീത്ത-
ക്കൊണ്ടൽക്കൂട്ടങ്ങൾ പൊങ്ങിക്കയറിയൊളിമറ-
യ്ക്കാതെ വിഖ്യാതിയോടെ
കണ്ടാനന്ദോർമ്മി കണ്ണിന്നനിശമുതിരുമാ-
റായ് വിളങ്ങട്ടെ ലോകം
കൊണ്ടാടും സ്വാമിയസ്മൽക്കുലജലനിധിയെ-
പ്പൊക്കി നിൽക്കും സുധാംശു
വ്രതിമാർ കരയിൽ ജപിക്കവേ
സതിമാർ നിർമ്മലനീരിൽ നീന്തവേ
അതിദുർല്ലഭഹംസമേ! ചിരം
ക്ഷിതിപത്മാകരമാർന്നിരിക്ക നീ
- സെപ്തംബർ 1922
ലോകാനന്ദദനായ് ജഡപ്രകൃതിയെ
ജ്ജ്ജത്യന്ധമാക്കിത്തമ-
സ്സാകാശത്തു പരത്തിടും ചിറകിനെ-
ച്ഛേദിച്ചു ഖേദംവിനാ
ശ്രീകാളും ഛവി തൂവിയങ്ങു ചതയ-
ത്തോടൊത്തു ചിങ്ങം പെറും
രാകാചന്ദ്ര ജയിക്ക രാവു പകലായ്
മാറുന്ന കാലംവരെ!
- 1928