താൾ:Yayathi charitham 1914.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ യയാതിചരിതം


                                  ധർമ്മിഷ്ഠമാരിലതിമാന്യത ചേർന്നിരിക്കും
                                  ശർമ്മിഷ്ഠദേവിയൊടുവിൽ സുഖമായിരിക്കും.                                 ൬

പ്രിയലേഖ--ഇങ്ങിനെ സമാധാനപ്പെടുകയല്ലേ നിവൃത്തിയുള്ളൂ.

ചതുരിക--നീ എവിടേക്കാണു പുറപ്പെട്ടത്?

പ്രിയലേഖ--ആ ബ്രാഹ്മണനെക്കണ്ടു ചിലതാലോചിപ്പാൻ.ഇനി ഇപ്പോൾ പോകുന്നില്ല. നമുക്കു തമ്പുരാട്ടിയെ ചെന്നുകാണാം. ഇപ്പോൾ അവിടുന്നു പ്രവൃത്തിക്ക് എഴുന്നെള്ളിയ സമയമാണു. അധികം വൈകാതെ മടങ്ങിയെത്തും. അതുവരെ വാസസ്ഥലത്തു പോയി വിശ്രമിക്കാം.

ചതുരിക--അങ്ങിനെതന്നെ.

                                             (രണ്ടാളും പോയി)
                                          (പൂർവ്വരംഗം കഴിഞ്ഞു)
                                          --------------#---------------
             (അനന്തരം രാജാവും ദേവയാനിയും ശർമ്മിഷ്ഠയും വിദൂഷകനും പ്രവേശിക്കുന്നു)

ദേവയാനി--

                                 ഏറും പൂർവ്വവിരോധവും പഴകിയാ-
                                         ലൊട്ടൊട്ടു പോയൊക്കയും
                                 മാറും മാനസതാരിലെന്നതു മഹാ-
                                          ഭോഷർക്കെഴും മട്ടുതാൻ;

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/41&oldid=172377" എന്ന താളിൽനിന്ന് ശേഖരിച്ചത്