താൾ:Thirumandham kunnu vaishishyam 1913.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-11-


37

സന്തോഷാശ്രുപൊഴിച്ചപ്പശുപതിചരണേ

വീണുവീണ്ടും നിവർന്നാ
മാന്ധാതാവോതിശംഭോ! തവപദഭജനം
മാത്രമവം മതീമേ
സന്താപം പൊന്തിടുന്നീവിഷയകൊതിയകം
വെന്തിടായ് വാൻ സദാമേ
സന്താനം സാംബലിംഗം തവപ്രതിനിധിയായ്

തന്നിടേണം ഭജിപ്പാൻ


38

ഒക്കയും ഹൃദികൊതിച്ചപോലെവരുമെന്റെ

ഭക്തകുലദീപമേ
അർക്കകോടിയുടെ ശോഭയുള്ള ശിവലിംഗ-
മിണിതതരുന്നുഞ്ഞാൻ
ഓർക്കിതെന്റെ പ്രതിവിഗ്രഹം സുമതികൊണ്ടു
പോയിനി ഭജിക്കനീ
ചേർക്കുമേയൊടുവുനിന്നെ യെന്നുടെ പദത്തൊ-

ടിവരദലിംഗവും.


39

ഇത്ഥം വരം നല്കിയനുഗ്രഹിച്ചൂ

ചിത്തം കുളുർത്തങ്ങുമറഞ്ഞതീശൻ
സത്താം യതീന്ദ്രനുമനവും കുളുർത്തൂ

മുത്താൽ നിറഞ്ഞൂ ജലമത്രനേത്രേ


40

മാന്ധാതാവു വരം ലഭിച്ചു വിഷയ-

ബ്രാന്തറ്റുഘോരാടവി
മദ്ധേകേരളഭൂതലത്തിലതിനേ

മാന്ധാതൃശൈലോപരി































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/28&oldid=171761" എന്ന താളിൽനിന്ന് ശേഖരിച്ചത്