ധാമത്തിന്നുതനിച്ചുതെല്ലൊരുസുഖം-
ചേരാത്തകാരാഗൃഹം
ഹാ!മെത്തുംദുരദൃഷ്ടശക്തിയതിനാൽ-
കയ്ക്കൊണ്ടിരിയ്ക്കേണ്ടതായ്. ൧൪൦
പോരാത്തതിന്നുഗതികെട്ടവിയോഗികൾക്കു
തീരാത്തദുഃഖമരുളുന്നപുരോനഭസ്വാൻ
നീരാൽതണുക്കുമിളസത്വരമന്നുഘോഷി-
ച്ചാരാൽതദാനടതുടർന്നിതുനാലുപാടും. ൧൪൧
അന്നാവാനത്തിൽനിന്നുംശിഖരിവഴിജലം
വീഴ്ത്തിയെത്രയ്ക്കുശൈത്യം
നന്നായ്പ്രാവൃട്ടുഭൂമിയ്ക്കരുളി?വദനമാം
പുഷ്കരത്തിങ്കൽനിന്നും
സ്വർണ്ണഭോരോജശൈലംവഴിനയനജലം
വീഴ്ത്തിയത്രയ്ക്കുതാപം,
ചൊന്നാലുണ്ടോകടുംകൈയ്ക്കറുതി?വസുമതീ-
ഭർത്തൃപുത്രിയ്ക്കുമേകീ. ൧൪൨
ഗദ്യം:- അയ്യോ! കഥിപ്പതിനു പൊയ്യോതുകല്ലിവനു വയ്യോമലാളൊടതുകാലം വിധിയനനുകൂലം വിരവിലതുമൂലം വിരഹതുയിരലകടലിനുടെ നടുവിലിരവു പകൽ വിമലതനുവുഴറിയതിവേലം ചുരുളുന്ന കൂന്തലൊടു കരളിൽ കറുമ്പിയലുമിരുളാം നിശാടസഖിയാകും ചിത്തമലർ വേകും മുഗ്ദ്ധമൊഴി തൂകും നേത്രജലമാർത്തിയുപലത്തിനൊടുമൊത്തു സമവാർത്തിദഹനാദ്യരിലുമേകം മാപാപിമാരനുടെ രോപാവലിയ്ക്കെതിർ ചലാപാംഗി ഭൂപസുത തീർന്നും മനതളിർ തകർന്നും മതികദനമാർന്നും മരണ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
