താൾ:Subadrarjjanam 1901.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം
അൎജ്ജുനൻ.
അയി! പ്രേയസി!
ഏറെക്കാലം കൊതിച്ചിട്ടൊരുദിനമതിഭാ
ഗ്യത്തിനാൽ തന്റെകയ്യിൽ
ചേരുംസദ്വസ്തുപാൎത്താലമിതമനുഭവി
യ്ക്കതെയിരിരുന്നതൊരുത്തൻ
പാരിൽദൂരെത്യജിയ്ക്കുന്നതുസുമിഖി! യി
തിന്മൂലമുണ്ടാമനൎത്ഥം
നേരായ്താനേഭുജിച്ചീടുവനതികുതുക
ത്തോടുഞ്ഞാനാടലന്യേ. (വൻ)
സുഭദ്ര. [ആത്മഗതം]
ഇനി പൂൎവ്വസ്ഥിതിപോലെ ഇവിടെത്തന്നെ നില്ക്കുന്നതു യുക്തമല്ല.

[പ്രകാശം]

ഇത് ലൌകികത്തിന്ന് കുറേ വിരുദ്ധമല്ലെ, അതിനാൽ ഞാൻ ഇപ്പോൾ പോകട്ടെ.
അൎജ്ജുനൻ.
മനോഹരമൃദുസ്മിതമ്മദനകേളിരംഗസ്ഥലം
മദാലസവിലോചനമ്മഹിതരാഗരമ്യാധരം
തവാനനസരോരുഹംതരുണലോകനേത്രോൽസവംv
ജനോയമവിലോകയൻ കഥമസൂനയേധാരയേൽ?
സുഭദ്ര.
പത്മിനീവവിരഹേണവിഃകിം
തപ്യതേകുമുദിനീവശശാങ്കഃ
പ്രായ ഏവവനിതാസ്വതിമാത്രം
വൃദ്ധിമേത!ഹിവിയോഗജതാപഃ
അണിയറയിൽ.
സന്ധ്യാകാലം സമീപിച്ചു.
കോകം വിരഹഭയത്താൽ
മാഴ്കമ്പ്രിയയെക്കനിഞ്ഞുനോക്കുന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/72&oldid=171509" എന്ന താളിൽനിന്ന് ശേഖരിച്ചത്