ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൬ സീതാസ്വയംബരം മഘനിഖിലരക്ഷണംമാരീചമുഖ്യരാ- മഖിലരജനീചരന്മാരുടെവൃത്തവും പരിചിനൊടഹല്യയ്ക്കുമോക്ഷംകൊടുത്തൊരാ- സ്സരസകഥയുംഘോരതാടകാനിഗ്രഹം പലതുമിവരാഘവൻചെയ്തതത്യാദരം നലമൊടുപറഞ്ഞുകേൾപ്പിച്ചിതുപിന്നെയും ഹരിഹരിഭവൽപ്രസാദത്തിൻമഹത്വമി- ന്നരുതുപറവാനെന്നുചൊന്നാൻദശരഥൻ കുലഗുരുവസിഷ്ഠനുംകൗശികൻതാനുമ- ങ്ങലിവൊടുശതാനന്ദമാമുനിവീരനും പലമുനികൾപിന്നെയുംചേർന്നുനർമ്മങ്ങളെ പലതുമുരചെയ്തുസന്തുഷ്ട്യാവസിക്കവെ ദിനകരനുമസ്തമിക്കാറായിസന്ധ്യയും കനിവിനൊടണഞ്ഞിതന്നേരത്തുസർവ്വരും നിജനിയമകൃത്യങ്ങൾചെയ്തുസന്തുഷ്ടിയോ- ടജിതചരണാംബുജംധ്യാനിച്ചരാത്രിയിൽ സുഖമൊടശനാദിയുംചെയ്തുസംതൃപ്തിയോ- ടഖിലരുമുറുങ്ങിനാർമുഖ്യശയ്യാതലേ.
പിറ്റേദിവസമുഷസ്സിലുണർന്നവ- രേറ്റംസുഖമൊടുദിനകൃത്യങ്ങളെ മുറ്റംമോദമൊടങ്ങുകഴിച്ചുട-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |