ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാസ്വയംബരം
൮൦
നിജകണവവിരഹമതുപാ൪ത്തുകോകങ്ങളെ
ശോകാകുലങ്ങളാക്കുന്നദോഷാകരൻ
മനതളിരിനധികഭയമേകുംതമഃപുഞ്ജ-
മാനന്ദമോടശിക്കുന്നപുണ്യാശയൻ
രജനിനൃപപതിയുടെസിതാതപവാരണം
പോലേതെളിഞ്ഞങ്ങുദിച്ചയർന്നീടിനാൻ
ജനനയനതതിയിലമൃതംചൊരിഞ്ഞീടുന്നൊ-
രാനന്ദസിന്ധുവെക്കണ്ടുതോഷാന്വിതം
ജനനിവഹപതിയുടെയശാസനാമന്ത്രിമാർ
ചൊന്നവണ്ണംവേണ്ടതൊക്കയുംരാത്രിയിൽ
കനിവിനൊടുനിഖിലരുമയോദ്ധ്യാധിവാസി
ആനന്ദമോടങ്ങൊരുക്കിസസത്വരം [കൾ
ദിനപതിയുമഴകിനൊടുദിക്കുന്നതുംപാർത്തു\
ദീനതയെനേ്യവസിച്ചുകുതുഹലാൽ
നിശയുമഥപരിചൊടുകഴിഞ്ഞതങ്ങൊട്ടുമ-
ങ്ങാശയംതന്നിലറിഞ്ഞില്ലഹോജനം.
അന്നേരത്തങ്ങുദയമാധര-
മൊന്നുചുവന്നുചമഞ്ഞുതുടങ്ങീ
മന്ദിക്കാതഥപൂങ്കോഴികളും
മന്ദംകുകീടുന്നമുഴങ്ങീ
പക്ഷിസമൂഹംശിക്ഷയിലാരാ-
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
