<poem>
"പാരം വിലയേറും ഭക്ഷണംപൊങ്ങച്ചം
ചേരും ധനികൻ ഭുജിച്ചീടുന്നോൻ, 208
കൃത്യം സുകൃതം ചേരാതുള്ളമോടിയിൽ കാലം കഴിക്കുന്നു ലാളനയാൽ, 209
മാനിച്ചു രാജതപാത്രങ്ങൾ വെക്കുവാൻ ആനക്കൊമ്പിൽ പീഠമുണ്ടവിടെ, 210
കാലത്തു വീഞ്ഞുകുടിപ്പാനതിഥിയെ ചേലൊത്തു നിർബ്ബന്ധം ചെയ്യുന്നേറ്റം. 211
പാത്രത്തോടുംകൂടി ദുർവ്യയമാംകർമ്മം ചിത്രം നശിച്ചെന്നറിഞ്ഞുകൊൾക; 212
ആയവൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ന്യായമില്ലാത്തച്ചിലവില്ലിപ്പോൾ." 213
"നിന്ദ്യനാശങ്കിതൻ തൻഗ്രഹദ്വാരത്തെ നിശ്ശങ്കം പൂട്ടിക്കരുതിക്കൊണ്ടു. 214
തീരെ ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം ദരിദ്രരലഞ്ഞുചെന്നാകിലും തീരുമാനം തുറക്കാറില്ലേതും; 215
അന്നവനായിക്കൊടുത്തു ഞാൻ ഭാജനം അന്വവനുള്ളിലുദിച്ചുയൎന്ന് , 216
കാരുണ്യം മർത്ത്യരിൽ ചെയ് വോരിൽ സ്വർഗ്ഗവും കാരുണ്യംചെയ്തീടുമെന്നറിവാൻ. {{കട്ടി-ശ്ലോ|217} സമ്മാനപാത്രത്തോടൊത്തവൻ കാണുന്നു നിർമ്മായമങ്ങുള്ളനർഹതയും, 218
എന്നല്ല നന്ദി ഗ്രഹിക്കും മനസ്സിങ്കൽ നിന്നാർദ്രതയും മുളച്ചീടുന്നു; 219
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |