താൾ:Sanyasi 1933.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-5


<poem> വ്യത്യാസം പ്രായത്താലുണ്ടെന്നിരിക്കിലും ചിത്തത്തിനൈക്യത പാരമാർന്നു;       40

"എമ്മട്ടു മൂത്തുമുരച്ചൊ"രെലം'മരം തമ്മേലേറുംമൈവിഭംഗിതൂകും,       41

അമ്മട്ടുതന്നെ യുവാവാമൈവിക്കൊടി, അമ്മാമുനിയെയെലമാക്കിനാൻ.       42


ആദിത്യൻ മുങ്ങി മറവാൻഗമിക്കയാ- യാദിനം പോകും മണിക്കൂറിങ്കൽ,       43

പാരം പരന്നൊരു ചെമ്പൻനര നിറ- പ്പേർപൊങ്ങും മൂടുപടം ധരിച്ചോൻ;       44

ശാന്തപ്രപഞ്ചപ്രകൃതമീലോകത്തെ സിദ്ധാന്തിച്ചീടുന്നു വിശ്രമിപ്പാൻ,       45

അക്കാലം കെങ്കേമം കെട്ടിടം റോട്ടിന്റെ വക്കത്തുനിന്നായി പൊങ്ങിക്കണ്ടു.       46

താരാധിപൻച്ഛവി തൂവീടുന്നാദിക്കിൽ ഭൂരുഹവ്രാതത്തിൽ കൂടിപ്പോയാർ.       47

ശാഖിവ്രതത്തിന്]റെ പച്ചക്കിരീടങ്ങൾ ശാദ്വലഭൂവിനെ ചുംബിക്കുന്നു.       48

കൊട്ടാരം പൊലെ മണിമേടയായിട്ടു കെട്ടിച്ചാവീടൊരു വിത്തേശാഭൻ,       49

തെണ്ടിത്തിരിയുമപരിചിതന്മാർക്ക- ങ്ങുണ്ടുസുഖിക്കുമാറാക്കിവെച്ചു;       50

കാരുണ്യമീവിധമുണ്ടെങ്കിലും തന്റെ പേരുകേൾപ്പാൻ കാട്ടുംദാക്ഷിണ്യത്താൽ.       51































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omana8281 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/15&oldid=169696" എന്ന താളിൽനിന്ന് ശേഖരിച്ചത്