ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൦
പദ്യപാഠാവലി-ഏഴാംഭാഗം
16 ബാഷ്പത്താൽനീൎമ്മുടിനാദജ്ഞേയസാരസമൊത്തഹോ
മഞ്ഞാൽതീരെ മണൽ നിറഞ്ഞപ്പോൾ ശോഭിപ്പതാറുകൾ
17 മഞ്ഞുവീഴുകകൊണ്ടിട്ടും സൂൎയ്യൻതൻമങ്ങൽകൊണ്ടുമേ
കുളിരാൽ പാറമേലുള്ള ജലവും മിക്കതുംവിഷം
വാൽമീകിരാമായണം ആരണ്യകാണ്ഡം | വള്ളത്തോൾ നാരായണമേനോൻ |
൩൦
ദമയന്തിയുടെ ആശങ്ക
[ദമയന്തിക്കു പുനർവിവാഹം നടക്കാൻപോകുന്നതായി കേട്ട് ഋതുപർണ്ണരാജാവ് തന്റെസൂതനും പാചകനുമായിരുന്ന നളനോടുകൂടികുണ്ഡിനത്തിൽ എത്തി. അപ്പോൾ അഗ്നിയുടേയും വരുണന്റേയും അനുഗ്രഹത്താൽ നളൻ അത്ഭുതകരമായ വിധത്തിൽ തന്റെ പാചകകൃത്യം നടത്തിയതായും മറ്റും അറിഞ്ഞു് ദമയന്തിഇപ്രകാരം വിചാരിച്ചു.]
1 നൈഷധനിവൻതാനൊ-
രീഷലില്ലമേനിർണ്ണയം
2 വേഷമീവണ്ണമാകിൽ
ദോഷമെന്തെനിക്കിപ്പോൾ
3 ഒന്നേനിനയ്ക്കുന്നേരംമൊഴിയെ-നളനിതെന്നു-
തന്നെ ഉറപ്പതുള്ളിൽ വഴിയെ,വേഷംകാണുമ്പോൾ