ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
HEBREWS III.
൩. അദ്ധ്യായം.
മോശയെക്കാളും ക്രിസ്തൻ ശ്രേഷ്ഠൻ, (൭---൪,൧0) ഇസ്രയേലരെ പോലെ അവിശ്വാസത്തിൽ വീഴരുതു.
൧ അതുകൊണ്ടു വിശുദ്ധസഹോദരന്മാരെ! സ്വർഗ്ഗീയവിളി
ക്ക് അംശക്കാരായുള്ളവരെ, നമ്മുടെ സ്വീകാരത്തിലെ ഏപോസ്തുലനും മഹാപുരോഗിതനും ആകിയ യേശുവെ കരുതി നോ
൨ ക്കുവിൻ മോശെ അവന്റെ ഭാവത്തിൽ ഒക്കയും വിശ്വസ്തനായതു
പോലെ ഇവർ തന്നെ (വേലെക്ക്) ആക്കിയവന്നു
൩ വിശ്വസ്തൻ ആകുന്നു. ഭവനത്തേക്കാളും ഭവനം ചമെച്ചവ
ന്ന് അധികം മാനം ഉള്ളതുപോലെ ഇവനും മോശയേക്കാൽ
൪ അധികം തേജസ്സിന്നു പാത്രമായ്പന്നു. ഏതു ഭവനം എങ്കിലും ച
മെപ്പാൻ ആൾ വേണം; ദൈവമൊ സർവ്വവും ചമെച്ചവൻ.
൫ അവന്റെ ഭവനത്തിൽ ഒക്കയും മോശെ വിശ്വസ്തനായി സ
ത്യം ഇനി അരുളിച്ചെയവാനുള്ള വിശേഷങ്ങളുടെ സാക്ഷ്യത്തി
൬ ന്നായി സേവിക്കുന്നവർ ആയിട്ടത്രെ. ക്രിസ്തനൊ തൻ ഭവ
നത്തിന്മീതെ ഉള്ള പുത്രനായിട്ടു തന്നെ അവന്റെ ഭവനം നാം ആകുന്നു; ആശയുടെ പ്രാഗത്ഭ്യവും പ്രശംസയും നാം അവ സാനത്തോളം മുറുക പിചിച്ചു എങ്കിൽ തന്നെ.
൭ ആകയാൽ വിശുദ്ധാത്മാവ് കല്പിക്കുന്നതതുപോലെ, ഇന്നു ൮ നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ (മറീബ എന്ന) മ
ത്സരത്തിലും (മസ്സ എന്ന) പരീക്ഷാദിവസത്തും എന്ന പോ
൯ ലെ ഹൃദയത്തെ കഠിനമാക്കരുതു. ആ മരുഭൂമിയിൽ
നിങ്ങളുടെ അച്ലന്മാർ എന്നെ പരീക്ഷിച്ചു ശോധന ചെയ്തിട്ട്൪0ആ ൧0 ണ്ടു എന്റെ ക്രിയകളെ കൂടെ കണ്ടിരിക്കുന്നു. ആ തലമുറയോ ടു ഞാൻ ക്രുദ്ധിച്ചു, അവർ എപ്പോഴും തെറ്റി പോകുന്ന ഹൃദ യമുള്ള ജാതി എൻ വഴികളെ അറിയാത്തവർ എന്നു ചൊല്ലി;
൧൧ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്ന് എ ൧൨ ൻ കോപത്തിൽ ആണയിടുകയും ചെയ്തു. ( സങ്കീ. ൯൫, ൭.)
സഹോദരന്മാരെ, നിങ്ങളിൽ വല്ലവന്നും അവിശ്വാസത്താലെ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു ജീവനുള്ള ദൈവത്തോടു ദ്രോഹി
൧൩ ക്കാതെ പോവാൻ നോക്കുവിൻ അല്ല നിങ്ങളെ ആരും പാപ
ചാതിയാൽ കഠിനപ്പെടാതെ ഇരിപ്പാൻ എന്നത് പറഞ്ഞു കേൾക്കുവോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ച ൫൧൬