EPHESIANS VI.
ഭാര്യടോടു പറ്റിയിരിക്കും; ഇരുവരുംഒരുജഡമായിതീരുംഈമർമ്മം
൩൨ വലുതാകുന്നു ഞാനൊ ക്രിസ്തുനേയും സഭയേയും ഉദ്ദേശിച്ച ൩൩ പറയുന്നു. എന്നാൽ നിങ്ങളും അപ്രകാരം തന്നെ ഓരോരുവ
ൻ താന്താന്റെ ഭാര്യയെ തന്നെക്കണക്കെ സ്നേഹിക്ക; ഭാര്യ യൊ ഭർത്താവൊ ഭയപ്പെട്ടാവു.
൬. അദ്ധ്യായം. പുത്രാദി വകക്കാർക്കും പ്രബോധനം, (൧0) ആത്മികയുദ്ധത്തിൻ ഉപദേശം, (൨൧) സമാപ്തി.
൧ മക്കളെ നിങ്ങലുടെ പിതാക്കളെ കൎത്താവിൽ അനുസരിപ്പിൻ! ൨ ഇതു ന്യായമല്ലൊ ആകുന്നു (൨ മോ.൨0,൧൨) നിന്റെ അച്ഛ
നേയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്തം കൂടിയ
൩ ആദികല്പന ആകുന്നു. നിണക്ക് നല്ലതു ഭവിപ്പാനും നീ ഭൂമി ൪ യിൽ ദീർഘായുസ്സാവാനും എന്നു തന്നെ അച്ഛന്മാരെ നിങ്ങളു
ടെ മക്കളെ കോപിപ്പിക്കാതെ, കർത്താവിന്റെ ബാലശിക്ഷയി
൫ ലും പത്യോപദേശത്തിലും പോറ്റി വളർത്തുവിൻ ദാസന്മാരെ,
ക്രിസ്തനെ പോലെ തന്നെ ജഡപ്രകാരം ഉടയവരെ ഹൃദയ ത്തിൻ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും അനുലസരിപ്പി
൬ ൻ. മനുഷ്യരെ രസിപ്പിക്കുന്ന ദൃഷ്ടിസേവയാൽ അല്ല; ക്രിസ്തു ൭ ദാസരായി ദേവേഷ്ടത്തെ മനസ്സാലെ ചെയ്തും മനുഷ്യർക്കല്ല;
കർത്താവിന്ന് എന്നത്രെ അനുരാഗത്തോടെ സേവിച്ചും കൊണ്ടു
൮ തന്നെ ദാസനൊ സ്വതന്ത്രനൊ താന്താൻ ഏതു ന്മ ചെ
യ്താലും കർത്താവിൽ നിന്ന് അതിനെ തന്നെ പ്രാപിക്കും എന്ന
൯ റിഞ്ഞുവല്ലൊ. യജമാനന്മാരെ ഭീഷണിവാക്ക് ഒഴിച്ചു, അവ
രോട് അപ്രകാരങ്ങൽ തന്നെ ചെയ്വിൻ! അവർക്കു നിങ്ങൾക്കും യജമാനനായവൻ വാനങ്ങളിൽ ഉണ്ടെന്നും അവൻ പക്കൽ മുഖപക്ഷം ഇല്ല എന്നും അറിയാമല്ലൊ.
൧0 ഒടുക്കം എൻ സഹോദരന്മാരെ കർത്താവിലും അവന്റെ ഊ ൧൧ ക്കിൻ ബലത്തിലും ശക്തിപ്പെടുവിൻ പിശാചിന്റെ തന്ത്രങ്ങ
ളോടും ചെറുത്തു നില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സ
൧൨ ർവ്വായുധവർഗ്ഗത്തെ ധരിച്ചുകൊൾവിൻ. നമുക്കല്ലൊ മല്ലുള്ളതു
ജഡരക്തങ്ങളോടല്ല വാഴ്ചകളോട് അധികാരങ്ങളോട് ഈ അ ന്ധകാരത്തിലെ ലോകാധിപന്മാരോടു സ്വർല്ലോകങ്ങളിൽ ദുഷ്ടാ
൧൩ ത്മസേനയോടത്രെ അതുകൊണ്ടു നിങ്ങൾ ആ ദുർദ്ദിവസത്തിൽ
൪൬0