ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൯
ഇത്ഥം ഭ്രാന്ത്യംപറഞ്ഞോരളവിലളികുലം പാംഗിമാർ പുഷ്പശയ്യാ മദ്ധ്യേകൊണ്ടക്കിടത്തിക്കമലമലരെടു ത്തൊക്കവീയിത്തുടങ്ങീ പുത്തൻപൂന്തേൻതടാകേ തെളിവൊടുടനെടു ത്തഞ്ചുപത്തങ്ങുമുക്കി ക്കത്തും കാമക്കൊടുന്തിപ്പൊലിവതിനധികം വ്യാപരിച്ചാരശംകം ൧൦൦ കർപ്പൂരപ്പൊടിയും കനത്തകദളിത്തണ്ടും മൃണാളങ്ങളും കല്പിച്ചീടിനപുഷ്പപതല്പവുമരെക്യാംവൽപ്രസൂനങ്ങളും ഉൽഫുല്ലാംബുരുഫങ്ങളും മലയജച്ചാറുംമലർപന്തലും മുൽപാീടെഴുമാർത്ത നാദവുമഹോ കോലാഹലം മന്ദിരം. ൧൦൧ പീന്തേൻധാരജപിക്കയും കളഭജംബാളംതളിപ്പിക്കയും മാന്താരമ്പനുനേരുകെന്നുപലരും ചിന്തിച്ചുമന്ത്രിക്കയും താന്താനാവതുവെക്കയും തരുമയ്ക്കണ്ണാളെ നിന്ദിക്കയും ഭ്രാന്തെത്രേ പറയുന്നതെന്നു മധികംകോലാഹലംമന്ദരം ൧൦൨ അഞ്ചാറുപാമ്പുകടുത്തിരിയായ്കിലുണ്ടോ സഞ്ചാരമിന്നു കറയുന്നിതു മന്ദവായോഃ പഞ്ചായുധൻ വരവൊഴിപ്പതിനുണ്ടപായം പഞ്ചാക്ഷരീജപമശെഷമനോഭിരാമം.