താൾ:Kodiyaviraham.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീർമേഘപ്പൂരിചായലാരു മിവളെ ക്കാൾനല്ലരുണ്ടെന്തഹോ കാമത്തിന്നുമിയത്തയുണ്ടു പെരിക പ്പണ്ടിന്നതില്ലേതുമേ

൫൫

നീർകൊണ്ടാൾ പണ്ടുനമ്മോടൊരു തരുണിനില ന്നാമതും ചെയ്തല്ലോ


നീൾക്കണ്ണാൾക്കുന്നതാമീ മനസിമമനുറു ങ്ങില്ലസംഗപ്രസംഗം ആകുമ്പോളൈവതെന്നില്ലിവനു ബത കണ ക്കിന്നിനാമൊന്നുകൊണ്ടും പൊകെട്ടാക്കൊള്ളകെന്നാനൊരു പരിണതനാ ലോക്യവൃത്തം തദീയം.

൫൬

നംപൂരിക്കണ്ടു ക്രയാകിലയമിവരിതി ങ്ങോട്ടുപോരുന്നതാകിൽ പിമ്പോചെല്ലം മരുന്നുണ്ടവിടെ നിടില പൊട്ടിക്കുമാറെന്തുതോഴ തമ്പത്തെല്ലാം കുലഞ്ഞു ചിലതരതവിയ ർക്കുന്നതുണ്ടഞ്ചുനാൾകൊ ണ്ടിമ്പാ കെട്ടൂ ചിലോകത്തിനുമിതിപരുഷഃ കോപിഫസ്തോ ബഭാഷേ.

൫൭

മന്മമ്മന്ദം നടന്നൂ ചെറുമികൾ ചെവിയിൽ ചെറ്റുവാർത്താവിശേഷം മന്ത്രിച്ചം പാരവും പോയവരവർ വിലയി ട്ടീടിനാരൂഢഫാസം

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/55&oldid=213784" എന്ന താളിൽനിന്ന് ശേഖരിച്ചത്