319 ക്കുറിച്ചു ഭഗവാനോട് ഒന്നും തന്നെ ബോധിപ്പിക്കുവാൻ കഴിയാഞ്ഞതിനും, പത്നിയോട് എപ്രകാരം സമാധാനം പറയുമെന്നു വിചാരിച്ചു വിപ്രൻ മടക്കയാത്രയിൽ വ്യാകുലപ്പെടുന്നു. ഗൃഹവും, പരിസരപ്രദേശങ്ങളും സർവൈശ്വ സമ്പൂണ്ണമായി ഭവിച്ചതുകണ്ടു കുലപത്നി അത്ഭുതപ്പെട്ടു തോഴിമാരോടു സംസാരിക്കുന്നു. കുചേലഗൃഹത്തിലെ ലക്ഷ്മി വിലാസം കണ്ട് വിപ്രപത്നിയുടെ സഖിമാർ ഭഗ വാൻ കാരുണ്യാതിരേകത്തെ വാഴ്ത്തുന്നു. ഗൃഹത്തിൽ വന്നുചേരുകയും പി സ്വീകരിച്ചു ഗൃഹത്തിലേക്കാനയിക്കുകയും ചെയ്യുന്നു. ഭഗ വാൻ ഭക്തജനവാത്സല്യം അവർ പ്രകീർത്തിക്കുന്നു. ദ്വാരകാ തീർത്ഥസ്നാനത്തിനു പുറപ്പെടണമെന്നു ഭഗവാൻ, ബലഭദ്രർ ഉദ്ധവർ എന്നിവരോടാലോചിച്ചു തീരുമാനിക്കുന്നു. സാഹിത്യനിരൂപണം. കഥകളി ഗ്രന്ഥങ്ങളിൽ സാഹിത്യഗുണം കാണാൻ പോലുമില്ലെന്നു കണ്ണും പൂട്ടിക്കൊണ്ടു് അഭി പ്രായം പുറപ്പെടുവിക്കുന്ന രസികന്മാർ നമ്മുടെയിടയിൽ പണ്ടത്തെപ്പോലെതന്നെ ഇപ്പോളും അനവധിയുണ്ട്. എന്നാൽ ഈ അഭിപ്രായം വെറും അടിസ്ഥാനരഹിത മാണെന്ന് പറയാനുള്ളത്. ആട്ടക്കഥകളുടെ കൂട്ടത്തിൽ സാഹിത്യഗുണമില്ലാത്തവ വളരെ ഉണ്ടെന്ന് പരമാം സമ്മതിക്കാം. എന്നുതന്നെയല്ല, ഏറിയകൂറും ഈ
താൾ:Kathakali-1957.pdf/361
ദൃശ്യരൂപം