താൾ:Jaimini Aswamadham Kilippattul 1921.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 377 <poem> ചേർത്തുതന്നെചൊറിഞ്ഞീടുന്നതങ്ങിനെ പന്നഗംമൈലിന്റെപീലിവൃന്ദങ്ങളിൽ ചെന്നകംപൂക്കൊളിയ്ക്കുന്നുകളിയ്ക്കുവാൻ പത്തിയുംനീർത്തിപ്പീടിച്ചിട്ടുകീരിയോ ടെത്തിയുംതെറ്റന്നതിനുള്ളമുർത്തിയിൽ ചുറ്റിയുംകേളിചെയ്യുന്നുപരസ്പരം പറ്റിയുള്ളൈക്യംനിമിത്തമിസംഭവം ശക്തിയേറുംപക്ഷിയല്പനാപക്ഷിയെ കൊത്തിയെടുത്തുകൊല്ലുന്നില്ലതിന്നുവാൻ കൊച്ചുമത്സ്യങ്ങഭളെവൃദ്ധമത്സ്യംമരി പ്പിച്ചുതാനെമിഴുങ്ങുന്നില്ലൊരിയ്ക്കലും കാകലോകങ്ങളേടൊത്തുലൂകങ്ങളു മാകവേകേളിപെയ്യുന്നുദിനങ്ങളിൽ സത്വസംഘത്തിനില്ലാകുലസ്പദ്ധയും സത്വരംതമ്മിൽഭവിയ്ക്കുന്നബാധയും ശക്തിയോടൊത്തവറ്റയ്ക്കില്ലതിക്രമം ശക്തിയില്ലാതവറ്റയ്ക്കിസംഭ്രമം- ക്രുരസത്വങ്ങളുംസൌമ്യസത്വങ്ങള്ളും ക്രരുപുണ്ടൊന്നിച്ചുവാഴുന്നിതെപ്പൊഴും ഒന്നിച്ചുതമ്മിൽകളിച്ചുനടക്കയും മൊന്നിച്ചുനന്നായുറങ്ങികിടക്കയും തന്നിച്ചുപോലനുഷ്ഠിച്ചാവനാന്തരെ നന്ദിച്ചുവാഴുന്നുജന്തുകളൊക്കവെ ചൊല്ലാവതൊമഹർഷീശ്വരന്മാരിലും ള്ളല്ലാസമേവുംമഹത്വമേതുദൃശം എല്ലാവിശേഷവുംകണ്ടുകണ്ടങ്ങിനെ വല്ലാതൊരത്ഭുതംകൈക്കൊണ്ടണഞ്ഞവർ പുള്ളിപൈതങ്ങളങ്ങുമിങ്ങുംപാഞ്ഞു തുള്ളിമാഴാതെകളിയ്ക്കുംതദങ്കണേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/383&oldid=161244" എന്ന താളിൽനിന്ന് ശേഖരിച്ചത്