ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്. 547
ളുദ്ധതന്മാർസുരഥാദികളേവരും
സന്നിധൌനിന്നുകേൾക്കട്ടെകഥിയ്ക്കുവ
നെന്നുടെപുത്രസുധന്വാബലീ
ക്ഷത്രവംശത്തിൽപ്രശസ്തമുത്തായവ
നെത്രയുംഞാനപേക്ഷിച്ചിട്ടുമിപ്പൊഴെ
ഒന്നുമേമിണ്ടുന്നതില്ലകഷ്ടംരണ
ത്തിന്നുപോകെന്നതുമില്ലിതെന്തത്ഭുതം
ഹാപുത്രനീഹതനായോരണത്തിങ്ക
ലാപത്തിതിൽപരംമറ്റെന്തുദൈവമേ
ഗോവിന്ദഗോപാലകാർവർണ്ണകല്യാണ
മാവുന്നതിന്നുനിൻകാരുണ്യമെന്നിയെ
കാണുന്നതില്ലമറ്റൊന്നുമെന്നിങ്ങിനെ
കേണുംകരസ്ഥമാംപുത്രന്റെമസ്തകം
പൊക്കിപ്പിടിച്ചുതൽഫാലംസ്വഫാലമാം
ദിക്കിൽദൃഢംചേർത്തുമോതുന്നഭാക്ഷണം
ഒക്കവേകേട്ടുസുരഥനാകംശുര
നുൾക്കനത്തോടുംപിതാവോടുണത്തിനാൻ
താതസവ്വജ്ഞനാകുംഭവാനിങ്ങിനെ
ബോധമില്ലാതൊരുമുഢൻകണക്കിനെ
ഖേദമുൾക്കൊണ്ടുകേൾക്കുമ്പോൾപൊറുക്കാത്ത
രോദനംചെയ്യുന്നതെന്തിന്നിതുത്ഭുതം
യുദ്ധരംഗത്തിൽപരാക്രമംകാണിച്ച
ചത്തപുത്രന്റെശിരസ്സുംകരങ്ങളിൽ
ദുസ്ഥഭാവത്തോടണച്ചുലാളിച്ചകൊ
ണ്ടിത്തരംകാട്ടുന്നതെത്രയുംകത്സിതം
എന്നവാക്യംകേട്ടുനിന്നവൻതന്നോടു
മന്നവൻചൊല്ലിനാൻകേളിതെൻപുത്രക
ചത്തവൻതന്നെക്കുറിച്ചുഞാനീവണ്ണ
മത്താലാടെചെറ്റുരോദനംചെയ്യുവാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.