൬൧
കൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ടവകാശവും നിന്റെ നാമത്തി
ൻ അറിവും സ്തുതിയും നീട്ടി കൊടുക്ക—
ഞങ്ങളൊട് സമമാനമുള്ള വിശ്വാസം കിട്ടിയവർ ആകയാ
ൽ, ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പൊകുന്ന
വരെ കനിഞ്ഞു കൊണ്ടു അവൎക്കു മന്ത്രിയും ശരണവും തുണയു
മായ്നില്ക്ക— ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു ഞങ്ങ
ൾ എപ്പൊഴും പ്രാൎത്ഥനയിൽ അവരെ ഒൎത്തു കൊൾ്വാനും ഇവിടെ
യും പരീക്ഷാ സമയത്തിന്നായി ഒരുങ്ങി നില്പാനും നിൻ കൃപ
യാലെ ഞങ്ങളെ ഉണൎത്തുക— നിന്നൊടു സ്നാനത്താലുള്ള സമാ
ധാന നിയമത്തെ ഞങ്ങൾ കാത്തു കരുതി കൊണ്ടു കൃപാസാധനങ്ങ
ൾ ആകുന്ന തിരുവചനവും വിശുദ്ധ ചൊല്ക്കുറികളും ഭക്തിയുടെ വെ
ഷം ധരിക്കുന്ന വ്യാജക്കാരെ പൊലെ അനുഭവിക്കാതെ സകല ഉ
പെക്ഷാ പാപത്തിൽ നിന്നും ഒഴിഞ്ഞു കൊൾ്വാൻ കരുണ നല്കെണ
മെ.
ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ ശാരീരക അനുഗ്രഹത്തെ രാ
ജ്യത്തിൽ എങ്ങും പകരുക— കൃഷിയെയും നിലത്തിലെ ഉഭയങ്ങ
ളെയും തഴെപ്പിക്ക— നിവാസികളുടെ വൃത്തികളെ അനുഗ്രഹിച്ചിട്ടു
അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വെലചെയ്തു മു
ട്ടുള്ളവനു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകെണ്ടതിന്നു സംഗതി വരു
ത്തെണമെ— ഇതു വരെയും നിന്റെ കനിവിൻ പെരിപ്പ പ്രകാരം
നീ ചെയ്തതു പൊലെ ഇനിയും വറുതി ക്ഷാമം പടകലഹം തീഭയം
ജലാധിക്യം മഹാവ്യാധി മൃഗബാധ മുതലായ ദണ്ഡങ്ങളെ വൎജ്ജി
ക്ക— നിന്റെ ശിക്ഷകൾക്കും ന്യായവിധികൾ്ക്കും ഹെതുവാകുന്ന ഞ
ങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും എല്ലാം നിന്റെ പുത്രനായ
യെശു ക്രീസ്തൻ നിമിത്തം ക്ഷമിക്കുകെവെണ്ടു— ഞങ്ങളെ സന്ദ
ൎശിക്കുന്ന ഒരൊ ശിക്ഷകളും കഷ്ടങ്ങളും ഞങ്ങളെ മാനസാ