താൾ:Gadyalathika part-1.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

) യിൽ കണ്ടാം ഇട്ടുകൊടുക്കേണ്ടതാണ് എന്നാണ് ഈ യു ള്ള വൻ താഴയോടുകൂടിയ അഭിപ്രായം. കാര്യത്തി ൻ യഥാത്ഥാസ്ഥിതിയെ ഇത്രയും വിശദമായി ഗ്രഹിച്ച ബീർബലിന്റെ ബുദ്ധിശക്തിയെ ഓൻ അബർ മന്ദഹ സിച്ചു. മറ്റുള്ള വരാവട്ടേ ലജ്ജിച്ചു തല താഴ്ത്തി. കുരകന്മാർ എപ്പൊഴും എല്ലായിടത്തും ഒരുമാതിരി “വത്തമാനപത്രങ്ങളാണല്ലൊ. ഈ ഒരു സംഗതികൊ ണ്ടാ, മറേറാ, ആൾബറിനു തൻ ക്ഷൗരക്കാര ൻ നേരെ എന്തെന്നില്ലാത്ത ഒരു സന്തോഷം ജനിച്ചു. അവൻറ ഏററവും വലുതായ ഇംഗിതം ഇന താണെന്നു ഉ ണത്തിച്ചാൽ അതു സാധിപ്പിച്ചു കൊടുക്കാമെന്ന വാഗ്ദാ നവും ചെയ്തു. ക്ഷുരകൻറ ആഗ്രഹം - ഒരു ബ്രാഹ്മണനാ യിത്തീരേണമെന്നായിരുന്നുവത്രേ! ( ആംബർ അങ്ങിനെയാ വാമെന്നു സമ്മതിക്കുകയും, അതിനു എന്തൊക്കെ വിധിക ം ഏപാടുകളും ആണ് നടത്തേണ്ടതു' എന്നു ആലോചി ക്കുകയും ചെയ്തുതുടങ്ങി. ബീർബലിന്നു ഇതുകേട്ട കലശ ല ായ നൈരാശ്യം തോന്നി. രാജാവിൻറ ഈ അ ക്രമമായ ആലോചനയെ എങ്ങിനെയാണ് തടസ്ഥം ചെയ്യേണ്ട തു എന്നായിരുന്നു അദ്ദേഹത്തിൻറെ പിന്നത്തെ ചിന്താ. അടു ത്ത ഒരവന രത്തിൽ, സമീപമുള്ള 6:രു ന ദീതീര ത്തിൽ പ്രാ ദ കബർ പല്ലക്കിൽ കയറിവരാൻ 1 (U. തിയുടെ ന്നു. ബീ ർബലിൻ മനസ്സിലാക്കി. അന്നോത്തദിവസ ം നിശ്ചിതസമ യത്തു , ബീർബലിൻ ഒരു കറുക'കറുത്ത നായയേ പുഴക്കു രികെ കൊണ്ടുപോയി പൂഴി വാരി അതിനേ തേച്ചുകൊണ്ടി രുന്നു. ആ കബർ താനെന്താണ് ചെയ്തുകൊണടി ക്കുന്നത്

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/92&oldid=180854" എന്ന താളിൽനിന്ന് ശേഖരിച്ചത്