താൾ:GaXXXIV5 2.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

440 Haggai, II. ഹഗ്ഗയി ൨. അ.

<lg n="">നത്തിലേ സകലശേഷിപ്പിന്റേ ആത്മാവെയും യഹോവ ഉണൎത്തുക
യാൽ അവർ വന്നു സ്വദൈവമായ സൈന്യങ്ങളുടയ യഹോവയുടേ
</lg><lg n="൧൫"> ആലയത്തിൽ പണിചെയ്തു. ദാരയവുഷ് രാജാവിന്റേ രണ്ടാം ആണ്ടു
ആറാം മാസം ഇരുപത്തുനാലാം തിയ്യതിയിൽ തന്നേ.

</lg>

൨. അദ്ധ്യായം.

പുതിയ ആലയത്തിന്ന് ഇന്ന തേജസ്സ് ഉണ്ടാകും എന്നും (൧൦) ജനം അ
നുതപിച്ചതുമുതൽക്കൊണ്ടു ദിവ്യാനുഗ്രഹം മടങ്ങിവരുന്നു എന്നും (൨൦) ദാവിദ്യ
രാജത്വം ജരുബാബേലിൽ നിത്യം അമരും എന്നും വാഗ്ദത്തങ്ങൾമൂന്നും.

<lg n="൧"> ഏഴാം തിങ്ങൾ ഇരുപത്തൊന്നാം തിയ്യതി യഹോവാവചനം ഹഗ്ഗായി
</lg><lg n="൨"> പ്രവാചകൻമുഖേന ഉണ്ടായിതു: ശയൽത്തിയേലിൻപൗത്രനായ ജരു
ബാബൽ എന്ന യഹൂദനാടുവാഴിയോടും യഹോചദാക്കിൻപുത്രനായ
യോശുവ് എന്ന മഹാപുരോഹിതനോടും ജനശേഷിപ്പിനോടും നീ പറ
</lg><lg n="൩"> യേണ്ടുന്നിതു: ഈ ആലയത്തെ അതിന്റേ പൂൎവ്വതേജസ്സിൽ കണ്ടിട്ടു
നിങ്ങളിൽ ശേഷിച്ചവർ ആർ? ഇപ്പോഴോ നിങ്ങൾ അതു കാണുന്നത്
എങ്ങനേ? അതു നിങ്ങളുടേ കണ്ണുകൾക്ക് ഒന്നും ഇല്ല എന്നു തോന്നുന്നി
</lg><lg n="൪"> ല്ലയോ? ഇന്നോ ജരുബാബലേ തേറിക്കൊൾക! എന്നു യഹോവയുടേ
അരുളപ്പാടു; യഹോചദാക്കിൻപുത്രനായ യോശുവ് എന്ന മഹാപുരോ
ഹിത നീയും തേറുക! ദേശത്തിലേ ജനവും എല്ലാം തേറുക! എന്നു യ
ഹോവയുടേ അരുളപ്പാടു; പണി ചെയ്‌വിൻ! ഞാൻ നിങ്ങളോടു കൂടേയ
</lg><lg n="൫"> ല്ലോ എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു. നിങ്ങൾ
മിസ്രയിൽനിന്നു പുറപ്പെടുമ്പോൾ ഞാൻ നിങ്ങളോടു സഖ്യം ചെയ്ത വച
നവും (൨ മോ. ൧൯, ൫); എന്റേ ആത്മാവും നിങ്ങളുടേ നടുവിൽ നി
</lg><lg n="൬"> ല്ക്കുന്നുണ്ടു; പേടിയായ്‌വിൻ!— കാരണം സൈന്യങ്ങളുടേയ യഹോവ പ
റയിന്നിതു: ചെറ്റുകാലം ചെന്നാൽ ഞാൻ ഇനി ഒരിക്കൽ വാനത്തെയും
</lg><lg n="൭"> ഭൂമിയെയും കടലിനെയും ഉണക്കുനിലത്തെയും കുലുക്കുന്നു. എല്ലാ ജാ
തികളെയും കുലുക്കുന്നുണ്ടു, എന്നാൽ സൎവ്വജാതികൾക്കും കാമ്യമായുള്ളതു
വരും (യശ. ൬൦, ൫); ഈ ആലയത്തെ ഞാൻ തേജസ്സുകൊണ്ടുനിറെ
</lg><lg n="൮"> ക്കും എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു എനിക്കു വെള്ളിയും
എനിക്കു പൊന്നും ഉള്ളതു എന്നു സൈന്യങ്ങളുടയ യഹോവയുടേ അരു
</lg><lg n="൯"> ളപ്പാടു. ഈ ആലയത്തിന്റേ ഒടുക്കത്തേ തേജസ്സു മുന്നേതിൽ വലുതാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/446&oldid=192642" എന്ന താളിൽനിന്ന് ശേഖരിച്ചത്