താൾ:GaXXXIV5 2.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീകാ ൫. അ. Micah, V. 419

<lg n="">ളിക്കുന്നു? പെറുന്നവളെ പോലേ നിന്നെ വേദന പിടിച്ചിരിക്കുന്നതു
നിങ്കൽ രാ ജാവ് ഇല്ലാഞ്ഞിട്ടോ നിന്റേ മന്ത്രി (യശ. ൯, ൫) നശിച്ചി
</lg><lg n="൧൦"> ട്ടോ? ചീയോൻപുത്രിയേ പെറുന്നവളെ പോലേ നൊന്തു പൊട്ടിതെ
റിക്ക! ഇപ്പോഴല്ലോ നീ പട്ടണത്തിൽനിന്നു പുറപ്പെട്ടു വയലിൽ രാപ്പാ
ൎത്തു ബാബേലോളം ചെല്ലേണ്ടിവരും; അവിടേ നീ ഉദ്ധരിക്കപ്പെടും,
അവിടേ യഹോവ നിന്നെ ശത്രുക്കളുടേ കൈക്കൽനിന്നു വീണ്ടെടു
</lg><lg n="൧൧"> ക്കും.— ഇപ്പോൾ നിണക്ക് എതിരേ അനേകജാതികൾ കൂടി: ഇ
വൾ ബാഹ്യമായ് പ്പോക! നമ്മുടേ കണ്ണു ചീയോനിൽ നോക്കേണം! എ
</lg><lg n="൧൨"> ന്നു പറയുന്നു. ആയവർ യഹോവയുടേ വിചാരങ്ങളേ അറിയാ, അ
വന്റേ ആലോചന ബോധിക്കുന്നതും ഇല്ല, (അതോ) കറ്റകൾ കണ
</lg><lg n="൧൩"> ക്കേ അവരേ കളത്തിൽ കൂട്ടിയത് എന്നത്രേ. അല്ലയോ ചീയോൻപു
ത്രിയേ നീ എഴുനീറ്റു മെതിക്ക! ഞാൻ നിൻകൊമ്പിനെ ഇരിമ്പും കള
മ്പുകളെ ചെമ്പും ആക്കീട്ടു നീ ബഹുവംശങ്ങളെ ചതെച്ചുകളയും ഞാൻ
അവരുടേ കൊള്ളയെ യഹോവെക്കും സമ്പത്തിനെ സൎവ്വഭൂപതിക്കും
പ്രാവി സംസ്കരിക്കും. ഇപ്പോഴോ പടക്കൂട്ടത്തിൻമകളായുള്ളോവേ നീ
കൂട്ടംകൂടിപ്പോകും; അവർ നമ്മെ വളഞ്ഞു ഞെരുക്കി ഇസ്രയേലിലേ
ന്യായകൎത്താവിനെ വടികൊണ്ടു കവിളിന്ന് അടിക്കുന്നു സത്യം.

</lg>

<lg n="൫, ൧"> നീയോബേഥ് ലെഹം എഫ്ര ത്തേ, യഹൂദയുടേ ആയിരങ്ങളിൽ
കൂടുവാൻ അതിചെറുതായുള്ളോവേ! ഇസ്രയേലിൽ വാഴേണ്ടുന്നവൻ നി
ങ്കൽനിന്നത്രേ എനിക്കു പുറപ്പെട്ടു വരും, അവന്റേ പുറപ്പാടുകൾ പ
</lg><lg n="൨"> ണ്ടേ യുഗദിവസങ്ങളിൽനിന്നു തന്നേ. അതുകൊണ്ടു പെറുന്നവൾ
പെറ്റു എന്നു വരുന്ന കാലംവരേ അവൻ (ശത്രുക്കൾക്ക്) അവരെ ഏ
ല്പിക്കും, എന്നാൽ അവന്റേ സഹോദരന്മാരുടേ ശേഷിപ്പു ഇസ്രയേൽപുത്രന്മാ
</lg><lg n="൩"> രോട് ഒന്നിച്ചു മടങ്ങി ചേരും. ആയവൻ നിന്നു യഹോവയുടേ ഊ
ക്കിലും സ്വദൈവമായ യഹോവാനാമത്തിൻ മഹത്വത്തിലുമ്മേയ്ക്കും.
അവൻ അന്നുമുതൽ ഭൂമിയുടേ അറ്റങ്ങളോളം വളരേണ്ടുകയാൽ അവർ
</lg><lg n="൪"> ഇരുന്നുപാൎക്കും. ഇവൻ തന്നേ സമാധാനം ആകും. അശ്ശൂർ നമ്മുടേ
ദേശത്തിൽ പുക്കാലോ നമ്മുടേ അരമനകളിൽ നടകൊണ്ടാലോ നാം
ഏഴ് ഇടയന്മാരെയും മനുഷ്യരാൽ നിയുക്തർ എണ്മരെയും എതിരേ
</lg><lg n="൫"> നിറുത്തും. ആയവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിൻഭൂമി
യെ അതിലേ തുറവുകളിലും മേയ്ക്കും. (അശ്ശൂർ) നമ്മുടേ ദേശത്തു വന്ന്
ഇങ്ങേ അതിരിൽ നടകൊണ്ടാൽ അവൻ അശ്ശൂരിൽനിന്ന് ഉദ്ധരിക്കും.
</lg>27*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/425&oldid=192581" എന്ന താളിൽനിന്ന് ശേഖരിച്ചത്