താൾ:GaXXXIV5 2.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൩. അ. Isaiah, XXIII. 35

<lg n="൧"> തുരിലേ ആജ്ഞയാവിതു: ഹേ തൎശീശ് കപ്പലുകളേ മുറയിട്ടിൻ, വീട്ടും
വരുത്തും ഇല്ലാത്തോളം അതു പാഴായ്‌പ്പോയി! കിത്തീംനാട്ടിൽനിന്നു
</lg><lg n="൨"> വൎത്തമാനം വന്നു കടൽപ്പുറത്തുകൂടിയാന്മാരേ ഇനി മിണ്ടാതിരിപ്പിൻ!
</lg><lg n="൩"> കടൽ കടക്കുന്ന ചീദോൻ വൎത്തകന്മാർ മുമ്പേ നിന്നിൽ നിറഞ്ഞു പെരു
ത്ത വെള്ളങ്ങളിന്മേൽ കരാറിന്റെ വിള മഹാനദിയുടെ കൊയ്ത്തും (എ
ല്ലാം) അവളുടെ അനുഭവമായി, അവൾ ജാതികളുടെ ചന്തയായിരുന്നു.
</lg><lg n="൪"> ചിദോനേ നാണിക്ക! സമുദ്രമാകട്ടേ സമുദ്രബലം തന്നേ പറയുന്നിതു:
എനിക്ക് ഈറ്റുനോവ് ഉണ്ടായില്ല. ഞാൻ പെറ്റിട്ടില്ല ബാലരെ വള
</lg><lg n="൫">ൎത്തിയതും കന്നിമാരെ ഉയൎത്തിയതും ഇല്ല. എന്നുള്ള ശ്രുതി മിസ്രയിൽ
</lg><lg n="൬"> എത്തുമ്പോൾ തുരിൻ കേൾവിയാൽ അവർ ഞെട്ടിപ്പോകും.- മുറയി
</lg><lg n="൭">ടുവിൻ കടല്പറത്തുകൂടിയാന്മാരേ! തൎശീശിലേക്കു യാത്രയാകുവിൻ പ
ണ്ടേ ദിവസങ്ങളിൽനിന്ന് ഉല്പത്തി ഉണ്ടായ ശേഷം (അവിടവിടേ) കു
ടിയേറുവാൻ കാലുകൾ നിന്നെ ദൂരത്തിൽ കൊണ്ടുചെല്ലുന്ന ഉല്ലാസിനി
</lg><lg n="൮">യേ! ഈ വക നിനക്ക് ഉണ്ടായോ? വൎത്തകന്മാർ പ്രഭുക്കളും
കണാ
ന്യർ ഭൂമിയിൽ ഘനശാലികളും ആയുള്ള തൂർ എന്ന കിരീടപ്രഭയുടെ
</lg><lg n="൭">മേൽ ഇതു നിശ്ചയിച്ചത് ആർ? സകലശോഭയുടെ ഡംഭിനെ തിണ്ടി
പ്പാനും ഭൂമിയിൽ ഘനശാലികളെ ഒക്കേ എളുതാക്കുവാനും സെയ്യങ്ങളു
</lg><lg n="൧൦">ടയ യഹോവ ഇതിനെ നിശ്ചയിച്ചു. - അല്ലയോ തൎശീശ് പുത്രിയേ!
നീലനദിപോലെ നിൻ ദേശത്തിൽ പരന്നു പോക! ഇനി കെട്ട് ഇല്ല.
</lg><lg n="൧൧"> അവൻ സമുദ്രത്തിന്മേൽ തൃകൈ നീട്ടി രാജ്യങ്ങളെ കുലുക്കി വെച്ചു; യ
: ഹോവ കണാനെ ചൊല്ലി അതിന്റെ കോട്ടകളെ മുടിപ്പാൻ കല്പിച്ചു
</lg><lg n="൧൨"> പറഞ്ഞിതു: ചീദോൻപുത്രിയേ! പുല്കിപ്പോയ കസ്തയേ! നീ ഇനി പുളെ
ക്ക ഇല്ല, കീത്ത്യരടുക്കലേക്ക് എഴുനീറ്റു കടനം ചെല്ക, അവിടേയും നി
</lg><lg n="൧൩">ണക്കു സ്വസ്ഥത ഇല്ല- കല്ദയരുടെ ദേശം ഇതാ (മുമ്പേ ഇല്ലാത്ത
ഈ ജനത്തെ അശ്ശൂർ മരുജന്തുക്കൾക്ക് അടിസ്ഥാനമാക്കി) അവരത്രേ
യന്ത്രഗോപുരങ്ങളെ പണിതുകൊണ്ട് കണാന്റെ അരമനകളെ മാച്ച്
</lg><lg n="൧൪"> ഇടിവാക്കിക്കളയുന്നു. ഹേ തൎശീശ് കപ്പലുകളേ നിങ്ങളുടെ മൂലസ്ഥാ
നം പാഴായ്പ്പോയതുകൊണ്ടു മുറയിട്ട്ഫിൻ!

</lg>

<lg n="൧൫"> ആ നാളിൽ സംഭവിപ്പിതോ: തുർ ഒരു രാജാവിൻ ദിവസങ്ങളാൽ എ
</lg><lg n="൧൬">ഴുപത്താണ്ടു മറന്നു കിടന്ന ശേഷം: "ഹാ മറന്നുപോയ വേശ്യേ വീണ
എടുത്തു പട്ടണം ചുററി നടക്ക, ഓൎമ്മ ഉണ്ടാവാൻ മേളത്തിൽ മീട്ടി ഉറ
ക്കേ പാടിക്കൊൾ" എന്നു വേശ്യപ്പാട്ടിൽ ഉള്ളതു പോലേ, ഏഴുപത്താണ്ടു

</lg>3*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/41&oldid=191694" എന്ന താളിൽനിന്ന് ശേഖരിച്ചത്