താൾ:GaXXXIV5 2.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 Isaiah, XXIV. യശയ്യാ ൨൪.അ.

<lg n="൧൭">തീൎന്നാൽ തൂരിനു സംഭവിക്കും. എഴുപതു വൎഷം തികഞ്ഞിട്ടു യഹോവ
തൂരിനെ സന്ദൎശിക്കയും അവൾ തന്റെ വേശ്യകൂലിക്കു മടങ്ങി ചെന്നു.
</lg><lg n="൧൮">ലോകത്തിൽ ഉള്ള സകലഭൂരാജ്യങ്ങളോടും ഭോഗിക്കയും ആം. അവ
ളുടെ ലാഭവും വേശ്യലിയും യഹോവെക്കു വിശുദ്ധമാകും താനും, അ
തിന്റെ ഇനി ചരതിച്ചു കന്നിപ്പാറില്ല അവളുടെ ലാഭം യഹോവാമുമ്പിൽ
വസിക്കുന്നവൎക്കു ഊണിന്നും തൃപ്തിക്കും ചന്തത്തിൽ ഉടുപ്പാനും ആയ്‌വരും.

</lg>

VI. ലോകത്തിനു ന്യായവിധിയും
ഇസ്രയേലിനു രക്ഷ യും. (അ. ൨൪-൨൭,)

൨൪. അദ്ധ്യായം.

പാപം നിമിത്തം ഭൂമിയിൽ ശാപം തട്ടി (൭) പാഴായ ശേഷം (൧൪) കിഴ
ക്കും പടിഞ്ഞാറും ദേവസ്തോത്രം പുതുതാകും (൧൬) യഹോവ ഭൂമിയെ ശിക്ഷിച്ചു
(൨൧) ദൂതസൈന്യത്തെയും സന്ദൎശിച്ചു ലോകൈകരാജാവായി വാഴും.
</lg>

<lg n="൧">ഇതാ യഹോവ ഭൂമിയെ പരുപരേ ഒഴിച്ചും നിലത്തെ കീഴ്മേൽ മറിച്ചും
</lg><lg n="൨"> കുടിയാന്മാരെ ചിതറിച്ചും കളയും. അപ്പോൾ ജനത്തോട്ട പുരോഹിത
നും ദാസനോടു യജമാനനും ദാസിയോട് നായകിയും കൊള്ളുന്നവനോ
ടു വില്ക്കുന്നവനും വായിപ്പ കൊടുക്കുന്നവനോടു വാങ്ങുന്നവനും കടക്കാര
</lg><lg n="൩">നോടു ഋണകൎത്താവും ഒത്തുവരും. ഭൂമിയാകട്ടേ തിരേ ഒഴിഞ്ഞും കത്തി
</lg><lg n="൪">ക്കവൎന്നും പോകും എന്നുള്ള വാക്കു യഹോവ ഉര ചെയ്തുവല്ലോ. ഭൂമിക്ക്
അലച്ചലും ഉലച്ചലും ഉണ്ടു, ഊഴി വാടി മാഴ്തി, ഭൂമിജനത്തിൽ ഉയൎന്നവർ
</lg><lg n="൫">മാഴ്കുന്നു. ഭൂമിയോ വസിക്കുന്നവരുടെ കാല്ക്കീഴേ ബാഹ്യമായ്ക്ക്പ്പോയത്
അവർ ധമോപദേശങ്ങളെ ലംഘിച്ചു വെപ്പിനോട്ട മറുത്തു നിതൃനിയ
</lg><lg n="൬">മത്തെ തട്ടിക്കുളകയാൽ തന്നേ. അതുകൊണ്ടു ശാപം ഭൂമിയെ തിന്നു
അതിൽ വസിക്കുന്നവരും കുറ്റം ചുമക്കുന്നു. അതുകൊണ്ടു ഭ്രവാസികൾ
</lg><lg n="൭">വേവുന്നു, കൎത്യർ ശേഷിക്കുന്നതും അസാരമേ ഉള്ളൂ.- മുന്തിരിരസം
അലെക്കുന്നു, വള്ളി കാഴ്കുനു, ഹൃദയസന്തോഷികം എല്ലാം ഞരങ്ങുന്നു.
</lg><lg n="൮">തപ്പുകളുടെ ആനന്ദം അടങ്ങി, ഉല്ലസിക്കുന്നവരുടെ ഘോഷം ഒടുങ്ങി,
</lg><lg n="൯">കിന്നരമോദം അടങ്ങി. പാട്ടോടേ വിഞ്ഞുപാനം ഇല്ല, മദ്യം കുടിക്കു
</lg><lg n="൧൦">ന്നവൎക്കു കൈക്കും. പട്ടണം ശൂന്യം എന്നു തകൎന്നു. എല്ലാ വീടും പ്ര
</lg><lg n="൧൧">വേശം ഇല്ലാതേ അടെച്ചുപോയി. പെരുവഴികളിൽ വീഞ്ഞിനെ ചൊ
ല്ലി മുറവിളി ഉണ്ടു, സകലസന്തോഷം അസ്തമിച്ചു നാട്ടിലേ ആനന്ദം

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/42&oldid=191696" എന്ന താളിൽനിന്ന് ശേഖരിച്ചത്