താൾ:GaXXXIV5 2.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 Isaiah, XXXIII. യശയ്യാ ൨൩. അ.

<lg n="">വെളിപ്പെട്ടു വന്നു; എന്നാണ ഈ കുറ്റത്തിന്നു നിങ്ങൾ, ചാവോളം പരി
ഹാരം ഇല്ല എന്നു സൈന്യങ്ങളുടയ യഹോവയായ കൎത്താവ് പറഞ്ഞു.

</lg>

<lg n="൧൫">സൈന്യങ്ങളുടയ യഹോവയായ കൎത്താവ് പറയുന്നിതു: അല്ലയോ
ഈ അമാത്യനെ ചെന്നു കാണ്ക കോയിലധികാരിയായ ശെബ്നയെ ത
</lg><lg n="൧൬">ന്നേ: ഇവിടേ നിണക്ക് എന്ത് ഉണ്ടായിട്ട് ആർ ഉണ്ടായിട്ടു നീ ഇവി
ടേ കല്ലറയെ വെട്ടിച്ചുകൊള്ളുന്നതു? മേടിനെ തനിക്കു കല്ലറയാക്കി പാ
</lg><lg n="൧൭">റയിൽ തനിക്കു പാൎപ്പിടം തോണ്ടിക്കൊള്ളുന്നു പോൽ, കണ്ടാലും വീരൻ
വീയുമ്പോലേ യഹോവ നിന്നെ ചുഴറ്റി എറിയും, നിന്നെ മുറുക പിടി
</lg><lg n="൧൮">ക്കും; ചുരുളായി നിന്നെ ചുരുട്ടി ഇരുപുറവും നീളുന്ന ലേശത്തേക്കു ഉണ്ട
പോലേ ഉരുട്ടും. അവിടേ നീ മരിക്കും, നിന്റെ ദിവ്യരഥങ്ങൾ അവി
ടേ (നിൽ!ക്കും) നിന്റെ യജമാനന്റെ കോയിലകത്തിൻ കറയായുള്ളോവേ!
</lg><lg n="൧൯"> ഞാൻ നിന്റെ നിലയിൽനിന്നു നിന്നെ തള്ളും, സ്ഥാനത്തിങ്കന്ന് അ
</lg><lg n="൨൦">വൻ നിന്നെ മറിക്കുന്നു. - ആ നാളിൽ സംഭവിപ്പിതു: ഹില്ക്കീയാപു
</lg><lg n="൨൧">ത്രനായ എല്യാക്കീം എന്ന എന്റെ ദാസനെ ഞാൻ വിളിച്ചു.നിന്റെ
കുപ്പായം ഉടൂപ്പിച്ചു നിന്റെ കച്ച കെട്ടിച്ചു നിന്റെ വാഴ്ചയെ അവൻ
കയ്യിൽ കൊടുക്കയും അവൻ യരുശലേമിലേ കുടിയാന്മാൎക്കും യഹൂദാഗൃഹ
</lg><lg n="൨൨">ത്തിനും അപ്പനാകയും ചെയ്യും. ദാവീദ് ഗൃഹത്തിന്റെ താക്കോലിനെ
ഞാൻ അവന്റെ തോളിന്മേൽ വെക്കും, അവൻ തുറന്നാൽ ആരും പൂട്ടു
</lg><lg n="൨൩">കയില്ല പൂട്ടിയാൽ ആരും തുറക്കയില്ല. ഞാൻ അവനെ തറിയാക്കി ഉ
റെച്ച സ്ഥലത്തിൽ തറപ്പിക്കും, അവൻ തൻ പിതൃഗൃഹത്തിന്നു തെജസ്സു
</lg><lg n="൨൪">ള്ള സിംഹാസനവും ആകും. അവന്റെ പിതൃഗൃഹത്തിലേ സകലത്തേജ
സ്റ്റും തളിരും ചില്ലിയും മുരുട കോപ്പ മുതൽ എല്ലാ ഭരണിപാത്രങ്ങൾവരേ
</lg><lg n="൨൫">യും ചെറിയ കോപ്പകൾ ഒക്കയും അവന്മേൽ തൂക്കിയിടും.- സൈന്യ
ങ്ങളുടയ യഹോവയുടെ അരുളപ്പാടാവിതു: ഉറെച്ച സ്ഥലത്തു തറെച്ചിരു
ന്ന തരി അന്നു നീങ്ങി അടർ@ന്നു വീണും അതിന്മേൽ ഉള്ള ഭാരം മുടിഞ്ഞും
പോകും; യഹോവ ഉര ചെയ്യുവല്ലോ.
</lg>

തൂരിന്റെ നേരേ. (അ. ൨൩..)

വ്യാപാരസ്ഥാനമാകുന്ന (ചോർ) തൂരിന്ന് അധഃപതനം വരുന്നതാൽ ശേ
ഷം വൎത്തകന്മാരുടെ ഖേദവും (൬) നിവാസികളുടെ പ്രവാസവും (൧൦) അണ
ഞ്ഞ നാടുകളുടെ സ്വാതന്ത്ര്യവും വൎണ്ണിച്ച ശേഷം (൧൫) മാനസാന്തരത്താലേ ന
ഗരത്തിന്നു യഥാസ്ഥാനത്വം ച്ചൊല്ലിക്കൊടുത്തതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/40&oldid=191692" എന്ന താളിൽനിന്ന് ശേഖരിച്ചത്