താൾ:GaXXXIV5 2.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

378 Hosea, V. ഹോശേയ ൫. അ.

<lg n="">ന്നാൽ പുലയാട്ടിൻ ആത്മാവുഭ്രമിപ്പിക്കയാൽ അവർ സ്വദൈവത്തിൻ
</lg><lg n="൧൩"> കീഴിൽനിന്നു പുലയാടിപ്പോകുന്നു. മലകളുടേ മുകളിൽ ബലികഴിച്ചു
കുന്നുകളിന്മേൽ ധൂപം കാട്ടിക്കൊള്ളും, തണൽ നല്ലതെന്നു വെച്ചു കരു
മരം വെള്ളിമല മാവ് ഇവറ്റിൻ കീഴേ തന്നേ; അതുകൊണ്ടു നിങ്ങളുടേ പു
</lg><lg n="൧൪"> ത്രിമാർ പുലയാടുന്നു പുത്രഭാൎയ്യമാരും വ്യഭിചരിക്കുന്നു. നിങ്ങളുടേ പു
ത്രിമാർ പുലയാടുന്നതും പുത്രഭാൎയ്യമാർ വ്യഭിചരിക്കുന്നതും ഞാൻ അവ
രിൽ സന്ദൎശിക്ക ഇല്ല താനും, പുരുഷന്മാർ വേശ്യമാരോടു വാങ്ങിപ്പോക
യും തേവടിച്ചികളുമായി ബലി കഴിച്ചുപോരുകയും ഉണ്ടല്ലോ. വിവേ
</lg><lg n="൧൫"> കം ഇല്ലാത്ത വശത്തിന്ന് അത്ഃപതനമേ ഉള്ളു.— ഇസ്രയേലേ നീ
പുലയാടുകിലും യഹൂദ അപരാധിക്കരുതേ! നിങ്ങൾ ഗില്ഗാലിൽ പോക
യും (ബിംബാലയം ആം) ബേത്താവനിൽ കരേറ്റുകയും യഹോവാജീവ
</lg><lg n="൬"> നാണ ഇടുകയും ച്ചെയ്യൊല്ലാ! അടങ്ങാത്ത കടച്ചി പോലയല്ലോ ഇസ്രാ
യേൽ മറുത്തു, ഇപ്പോൾ യഹോവ അവരെ വെറുമ്പുറത്തേക്കുഞ്ഞാടു
</lg><lg n="൧൭"> പോലേ മേയ്ക്കും. എഫ്രയിം വിഗ്രഹങ്ങളോടു കെട്ടിക്കിടക്കുന്നു, അ
</lg><lg n="൧൮"> വനെ വിടു!— അവരുടേ കടിമദം തരംകെട്ടു പോയി, (നാട്ടിൻ) പലിശ
</lg><lg n="൧൯"> കളായവരും പുലയാടി പുളെച്ചു ഇളപ്പം കാംഷിച്ചുപോന്നു. സ്വബലി
കൾ നിമിത്തം അവർ നാണിപ്പാനായി കാറ്റു (എഫ്ര യിമെ) തൻ ചിറ
കുകളാൽ പിടിച്ചു വാരി.

</lg>

<lg n="൫, ൧ ">ഹേ പുരോഹിതരേ ഇതിനെ കേൾപ്പിൻ! ഇസ്രായേൽഗൃഹമേ കുറി
ക്കൊൾവിൻ! രാജഭവനമേ ചെവി തരുവിൻ! നിങ്ങൾ മിസ്പയിൽ ക
ണിയും താബോരിന്മേൽ വിരിച്ചു കെട്ടിയ വലയും ആയി ചമകയാൽ
</lg><lg n="൨"> ന്യായവിധി കേവലം നിങ്ങൾക്കത്രേ. മത്സരക്കാർ ബലി അറുക്കുന്ന
തിൽ ആഴലയിച്ചു, ഞാനോ അവൎക്ക് എല്ലാവൎക്കും ശാസന തന്നേ.
</lg><lg n="൩"> എഫ്ര യിമെ ഞാൻ അറിയുന്നു ഇസ്രായേൽ എനിക്കു മറഞ്ഞതും ഇല്ല,
എഫ്ര യിമേ നീ ഇപ്പോൾ പുലയാടി ഇസ്രയേൽ തീണ്ടിപോയല്ലോ.
പുലയാട്ടിൻ ആത്മാവ് അവരുള്ളിൽ ഇരിക്കേ യഹോവയെ അറിയായ്ക
യാൽ സ്വദൈവത്തോടു തിരികേ ചേരുവാൻ അവരുടേ കൎമ്മങ്ങൾ അ
</lg><lg n="൫"> നുവദിക്കുന്നില്ല. ഇസ്രയേലിൻ വമ്പായവൻ അതിൻ മുഖത്തിന്നു നേ
രേ സാക്ഷ്യം ചൊല്ലും, ഇസ്രയേലും എഫ്ര യിമും തങ്ങളുടേ കുറ്റത്താൽ
</lg><lg n="൬"> ഇടറി വീഴും, അവരോടു കൂടേ യഹൂദയും ഇടറി.— തങ്ങളുടേ ആടും
മാടും കൂട്ടികൊണ്ട് അവർ യഹോവയെ തിരവാൻ ചെല്ലും കണ്ടെത്തുക
</lg><lg n="൭"> ഇല്ല താനും, അവൻ അവരെ വിട്ടുമാറി. യഹോവയിങ്കൽ അവർ വി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/384&oldid=192509" എന്ന താളിൽനിന്ന് ശേഖരിച്ചത്