താൾ:GaXXXIV5 2.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൪൪. അ. Ezekiel, XLIV. 331

<lg n="൧൨"> ക്കായി അവരുടേ മുമ്പിൽ നിൽകയും ചെയ്യും. അവരുടേ മുട്ടങ്ങളുടേ
മുമ്പിൽ അവൎക്കു ശുശ്രൂഷിച്ചു ഇസ്രയേൽഗൃഹത്തിന്നു അകൃത്യം വരുത്തു
ന്ന ഇടൎച്ച ആയിപ്പോകകൊണ്ടു ഞാൻ അവൎക്ക് എതിരേ കൈ ഉയൎത്തി
അവർ തങ്ങളുടേ അകൃത്യത്തെ ചുമക്കും (എന്നു സത്യം ചെയ്തു) എന്നു
</lg><lg n="൧൩">യഹോവാകൎത്താവിൻ അരുളപ്പാടു. പൌരോഹിത്യം നടത്തിവാനോ
അതിവിശുദ്ധങ്ങളായ എന്റേ സകലവിശുദ്ധങ്ങളോടും നടത്തുവാനോ
അതിവിശുദ്ധങ്ങളായ എന്റേ സകലവിശുദ്ധങ്ങളോടും അണവാനോ
അവർ എന്നോട് അണയാതേ തങ്ങളുടേ ലജ്ജയെയും ചെയ്തു അറെപ്പു
</lg><lg n="൧൪">കളെയും ചുമക്കും. ഭവനത്തിന്റേ സകലസേവെക്കും അതിൽ ചെയ്യേ
ണ്ടുന്നതിന്ന് ഒക്കെയും ഞാൻ അവരെ ഭവനവിചാരം കാകുന്നവർ ആ
</lg><lg n="൧൫">ക്കിവെക്കും. — എന്നാൽ ഇസ്രയേല്പുത്രന്മാർ എന്നെ വിട്ടു തെറ്റുക
യിൽ എന്റേ വിശുദ്ധസ്ഥലത്തിൻ വിചാരത്തെ കാത്തുനിന്ന ചാദോൿ
പുത്രന്മാർ എന്ന ലേവ്യപുരോഹിതന്മാർ എന്നെ ശുശ്രൂഷിപ്പാൻ എന്നോടു
അടുത്തു മേദസ്സും രക്തവും എനിക്ക് അടുപ്പിച്ചു കഴിപ്പാൻ എന്മുമ്പിൽ നി
</lg><lg n="൧൬">ൽകും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ആയവർ എൻ വിശുദ്ധ
സ്ഥലത്തിൽ പൂക്കു എന്നെ ശുശ്രൂഷിപ്പാൻ എൻ പിശുദ്ധപോഠത്തോട്
അടുത്തു എന്റേ വിചാരണയെ കാത്തുകൊള്ളും.

</lg>

<lg n="൧൭">(പുരോഹിതർ) അകമുറ്റത്തിൻ വാതിലുകളൂടേ പ്രവേശിച്ചാൽ ശണവ
സ്ത്രങ്ങളെ ഉടുക്കേണം, അകമുറ്റവാതിലുകളിലും ഭവനംവരേയും ശുശ്രൂ
</lg><lg n="൧൮">ഷിച്ചാൽ ആട്ടുമുടി അവരുടേ മേൾ അരുതു. തലമേൽ ശണത്തൊപ്പി
കളും അരകളിൽ ശണക്കാർക്കുപ്പായങ്ങളും വേണം, ചുറ്റുന്നതുകൊണ്ടു
</lg><lg n="൧൯">വിയൎപ്പു ഉണ്ടാകരുതു. അവർ പുറമുറ്റത്തേക്കു ജനത്തോടു ചേരുവാൻ
പുറമുറ്റത്തിൽ പുറപ്പെട്ടാൽ ശുശ്രൂഷചെയ്വാൻ ഉടുത്ത വസ്ത്രങ്ങളെ
വീഴ്ത്തു വിശുദ്ധഅറകളിൽ (൪൨, ൧) വെച്ചു ഐ വസ്ത്രങ്ങളാൽ ജന
ത്തെ വിശുദ്ധീകരിക്കായ്വാൻ വേറേ വസ്ത്രങ്ങണെ ഉടുത്തുകൊള്ളേണം.
</lg><lg n="൨൦">തലയെ മൊട്ട ഇടാതേയും മുടിയെ നീട്ടി വളൎത്താതേയും തലമുടിയെ
</lg><lg n="൨൧">കത്രിക്കേ ആവൂ. അകമുറ്റത്തിൽ മൂകവാൻ അടുത്താൽ ഒരു പുരോ
</lg><lg n="൨൨">ഹിതനും വീഞ്ഞു കുടിക്കരുതു. വിധവയെയും ഉപേക്ഷിതയെയും അ
വർ ഭാൎയ്യയാക്കി കൊള്ളരുതു, ഇസ്രയേൽഗൃഹത്തിൽ ഉളവായ കന്യാമാ
രെയോ പുരോഹിതൻ (ചത്തു) വിട്ടുവെച്ച വിധവയെയോ വേൾക്കാവു.
</lg><lg n="൨൩">എൻ ജനത്തിന്ന് അവർ ഉപദേശിച്ചു വിശുദ്ധബാഹ്യങ്ങൾക്കും ശുദ്ധാ
</lg><lg n="൨൪">ശുദ്ധങ്ങൾക്കും ഉള്ള വ്യത്യാസത്തെ അവരെ ഗ്രഹിപ്പിക്കേണം. വ്യവ
ഹാരങ്ങളിൽ അവർ ന്യായം വിധിപ്പാൻ നില്ക്കും, എൻ ന്യായങ്ങളാൽ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/337&oldid=192427" എന്ന താളിൽനിന്ന് ശേഖരിച്ചത്