താൾ:GaXXXIV5 2.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൧. അ. Ezekiel, XXXII. 303

<lg n="൨൧"> ഴെപ്പിൻ എന്നു (മാറ്റാന്മാൎക്കു) വാൾ നൽകപ്പെട്ടു. പാതാളനടുവിൽ
നിന്നു വീരക്കൂറ്റന്മാർ അവന്റേ തുണയാളികളോട് അവനെ കുറിച്ചു
ഉരിയാടുന്നു; ആ പരിച്ഛേദന ഇല്ലാത്തവർ വാൾ കുതൎന്നവരായി കിഴി
</lg><lg n="൨൨"> ഞ്ഞു കിടക്കുന്നു. — അവിടേ അശ്ശൂർ സൎവ്വസമൂഹവുമായിട്ട് ഉണ്ടു, അ
തിൻ സവക്കുഴികൾ ചുറ്റും (ഉണ്ടു) അപ്പേരും കുതൎന്നവർ വാളാൽ വീണ
</lg><lg n="൨൩"> വർ. ഏറ്റം അഗാധഭാഗത്ത് അതിന്നു ശവക്കുഴികൾ കൊടുക്കപ്പെട്ടു
അതിൻ കുഴിയുടേ ചുറ്റും സമൂഹവും കിടക്കുന്നു, ജീവികളുടേ ദേശത്തു
ഭീഷണി പരത്തിയ ശേഴം എപ്പേരും കുതൎന്നവർ വാളാൽ വീണവർ. —
</lg><lg n="൨൪"> അവിടേ ഏലാം തൻ കുഴിയുടേ ചുറ്റും സൎവ്വസമൂഹവുമായി (ഉണ്ടു).
ജീവികളുടേ ദേശത്തു ഭീഷണി പരത്തിയ ശേഷം എപ്പേരും കുതൎന്നവർ
വാളാൽ വീണവർ, പരിച്ഛേദന ഇല്ലാതേ ആഴമുള്ള ദേശത്തേക്ക് ഇ
ഴിഞ്ഞു കുഴിയിൽ ഇറങ്ങിയവരോടു തങ്ങളുടേ മാനക്കേടു ചുമക്കുന്നു.
</lg><lg n="൨൫"> അതിന്നും സകല ആരവാരത്തിന്നും കുലപ്പെട്ടവരുടേ ഇടയിൽ കിടക്ക
കിട്ടി, ശവക്കുഴികൾ അവന്റേ ചുറ്റും തന്നേ; ഏവരും പരിച്ഛേദന
ഇല്ലാതേ വാൾ കുതൎന്നവർ; ജീവികളുടേ ദേശത്ത് അവരുടേ ഭീഷണി
പരന്നതുകൊണ്ടു കുഴിയിൽ ഇറങ്ങിയവരോടു തങ്ങടേ മാനക്കേടു ചുമ
</lg><lg n="൨൬"> ക്കുന്നു; കുലപ്പെട്ടവരുടേ ഇടയിൽ അവനെ വെച്ചുകിടക്കുന്നു. — അവി
ടേ മേശക്ക് തൂബൽ സകല ആരവാരവുമായി (ഉണ്ടു), അവന്റേ ചുറ്റും
അതിൻ ശവക്കുഴികൾ എപ്പേരും പരിച്ഛേദന ഇല്ലാത്തവർ ജീവികളു
</lg><lg n="൨൭"> ടേ ദേശത്തു ഭീഷണി ഇപരത്തുകകൊണ്ടു വാൾ കുതൎന്നു പോയവർ. പരി
ച്ഛേദന ഇല്ലാത്തവരിൽ പട്ടുപോയി തങ്ങടേ ആയുധക്കോപ്പോടേ പാ
താളത്തിൽ കിഴിഞ്ഞു വാളുകളെ തലകൾക്കു കീഴേ വെച്ചു കിടത്തിയ
വീരന്മാരോട് ഇവർ കിടക്കുന്നില്ല. ജീവികളുടേ ദേശത്തു വീരന്മാൎക്കു
ഭോഷണി ആകകൊണ്ടു അവരുടേ കുറ്റങ്ങൾ അവരുടേ അസ്ഥികളി
</lg><lg n="൨൮"> ന്മേൽ ആയി. (മിസ്രക്കാര) നീയും പരിച്ഛേദന ഇല്ലാത്തവരുടേ ഇട
</lg><lg n="൨൯"> യിൽ നുറുങ്ങി വീണു വാൾ കുതൎന്നവരോടു കിടക്കും.— അവിടേക്ക എ
ദോം രാജാക്കന്മാരും എല്ലാ മന്നവരുമായി (കിഴിഞ്ഞു), എത്ര വീരത ഉണ്ടാ
യിട്ടും അവർ വാൾ കുതൎന്നവരോടു കൂട്ടപ്പെട്ടു പരിച്ഛേദന ഇല്ലാത്തവ
</lg><lg n="൩൦"> രോടും കുഴിയിൽ ഇറങ്ങിയവരോടും ഒന്നിച്ചു കിടക്കുന്നു. അവിടേക്കു
ഉത്തരദിക്കിലേ അഭിഷിക്തന്മാരും സകല ചിദൂന്യരും (ഉണ്ടു), വീര
തയാൽ എത്ര ഭീഷണി പരത്തിയിട്ടും ലജ്ജപ്പെട്ടു അവർ കുലപ്പെട്ടവ
രോടു ചേരുവാൻ കിഴിഞ്ഞു പരിച്ഛേദനയില്ലാത്തവരായി വാൾ കുതൎന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/309&oldid=192344" എന്ന താളിൽനിന്ന് ശേഖരിച്ചത്