താൾ:GaXXXIV5 2.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

304 Ezekiel, XXXIII. യഹെസ്കേൽ ൩൩.അ.

<lg n="">വരോടു ശയിച്ചു കുഴിയിൽ ഇറങ്ങിയവരോടും കൂടി തങ്ങളുടേ മാനക്കേടു
</lg><lg n="൩൧"> ചുമക്കുന്നു. - ഇവരെ ഫറോ കണ്ടു തന്റേ സകല ആരവാരത്തെ കുറി
ച്ച് ആശ്വസിക്കും. ഫറോവും സകലസൈന്യവുമായി വാൾ കുതൎന്നു
</lg><lg n="൩൨"> കഴിഞ്ഞുവല്ലോ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഞാനാകട്ടേ
ജീവികളുടേ ദേശത്ത് അവനെ ഭീഷണി പരത്തിച്ച ശേഷം പരിച്ഛേ
ദന ഇല്ലാത്തവരുടേ ഇടയിൽ വാൾ കുതൎന്നവരോടു കിടത്തപ്പെട്ടതു ഫറോ
സകല ആരവാരവുമായി, എന്ന യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

IV. ഇസ്രായേലിനെ യഥാസ്ഥാനമാക്കും
എന്നുള്ള വാഗ്ദത്തങ്ങൾ. (അ. ൩൩ - ൩൯.)

൩൩. അദ്ധ്യായം.

പ്രവാചകൻ കാവലാളിയായി (൧൦) വൊശേഷാൻ ദൈവത്തിൽ തേറുവാൻ പ്രബോധിപ്പിക്കേണം. (൨൦) പട്ടണനാശം കേട്ട ഉടനേ (൨൩) മനന്തിരി
വിനെ ചോദിക്കുന്നു.

<lg n="൧, ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നിൻ
ജനപുത്രരോട് ഉരിയാടി പറക: ഒരു ദേശത്തിന്മേൽ ഞാൻ വാളിനെ
വരുത്തുമ്പോൾ ദേശത്തിലേ ജനങ്ങൾ കൂട്ടത്തിൽനിന്ന് ഓർ ആളെ
</lg><lg n="൩"> തെരിഞ്ഞു തങ്ങൾക്കു കാവലാളി ആക്കി വെച്ചാൽ, അവൻ വാൾ നാട്ടി
ന്മേൽ വരുന്നതു കണ്ടു കാഹളം ഊതി ജനത്തെ സൂക്ഷിപ്പിച്ചു എങ്കിൽ,
</lg><lg n="൪"> കാഹള ശബ്ദം കേട്ടിട്ടും ഒരുവൻ സൂക്ഷിച്ചുകൊള്ളായ്കയാൽ വാൾ എ
ത്തി അവനെ പറിച്ചാൽ അവന്റേ രക്തം അവന്തലയിൽ ഇരിക്കും.
൫കാഹളശബ്ദം കേട്ടും കരുതാതേ പോയി; കരുതി എങ്കിൽ പ്രാണര
ക്ഷ വരുത്തുമായിരുന്നതുകൊണ്ടു അവന്റേ രക്തം അവന്മേലത്രേ.
</lg><lg n="൬"> കാവലാളി വാൾ വരുന്നതു കണ്ടിട്ടും കാഹളം ഊഠായ്കയാൽ ജനം സൂ
ക്ഷിച്ചുകൊള്ളാതേ പോയാൽ വാൾ എത്തി അവരിൽ ഒരു ദേഹിയെ
പറിച്ചു എങ്കിൽപ്പോ ഇവൻ തൻ കുറ്റത്താൽ പറിക്കപ്പെട്ടു, അവന്റേ ര
കതത്തെ ഞാൻ കാവലാളിയുടേ കയ്യിൽനിന്നു ചോദിക്കും താനും.—
</lg><lg n="൭"> (൩,൧൭-൧൯) നിന്നെയോ മനുഷ്യപുത്ര ഞാൻ ഇസ്രയേൽഗൃഹത്തിന്നു
കാവലാളി ആക്കിവെച്ചു, എൻ വായിൽനിന്നു വചനത്തെ നീ കേട്ടു എ
</lg><lg n="൮"> ങ്കൽനിന്ന് അവരെ സൂക്ഷിപ്പിക്ക. ഞാൻ ദുഷ്ടനോടു "ദുഷ്ട നീ മരി
ക്കേ ഉണ്ണൂ" എന്നു പറയുമ്പോൾ നീ ദുഷ്ടനെ ആ വഴിയേ വിടുവാൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/310&oldid=192355" എന്ന താളിൽനിന്ന് ശേഖരിച്ചത്