താൾ:GaXXXIV5 2.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

302 Ezekiel< XXXII. യഹെസ്കേൽ ൩൨.അ.

<lg n="">കൾ വരേയും ഭൂമിയെ കുടിപ്പിക്കും, പള്ളങ്ങൾ നിന്നാൽ നിറകയും
</lg><lg n="൭"> ചെയ്യും. നിന്നെ പൊലിച്ചു കളഞ്ഞാൽ ഞാൻ വാനത്തെ മൂടി അതിൻ
നക്ഷത്രങ്ങളെ കറുപ്പിക്കും, സൂൎയ്യനെ മുകിൽകൊണ്ടു മറെക്കും ചന്ദ്രൻ
</lg><lg n="൮"> തൻ നിലാവിനെ പ്രകാശിപ്പിക്കയും ഇല്ല. നിനക്കു വേണ്ടി ഞാൻ വാ
നത്തിലേ ഒളൊമീനുകൾ ഒക്കയും ഇരുട്ടി നിൻ ദേശത്തിന്മേൽ അന്ധകാ
</lg><lg n="൯"> രം പരത്തും എന്നു യഹോവാ കൎത്താവിൻ അരുളപ്പാടു. നീ അറിയാത്ത
രാജ്യങ്ങളിലും ഞാൻ ജാതികളിൽ നിന്റേ കലാപത്തെ എത്തിക്കയാൽ
</lg><lg n="൧൦"> അനേകവംശങ്ങളുടേ മനസ്സു ഞാൻ നോവിച്ചു, ഏറിയ വംശങ്ങളെ
നിങ്കൽ സ്തംഭിപ്പിക്കും; അവരുടേ രാജാക്കന്മാർ ഞാൻ അവൎക്കു മുമ്പിൽ
എൻ വാളിനെ വീശിയാൽ നിങ്കൽ ഞെടുഞെട ഞെട്ടി നിന്റേ വീഴ്ച
നാളിൽ അവനവൻ തൻ പ്രാണന്നായി ക്ഷണം നടുങ്ങും, —
</lg><lg n="൧൧"> യഹോവാകൎത്താവാകട്ടേ ഇവ്വണ്ണം പറയുന്നു: ബാബേൽരാജവിൻ
</lg><lg n="൧൨"> വാൾ നിന്മേൽ വരും. ശൂരന്മാരുടേ വാളുകളാൻ നിന്റേ ആരവാര
ത്തെ ഞാൻ വീഴിക്കും, അവർ ഒക്ക ജാതികളിൽ അതിപ്രൌഢന്മാർ,
മിസ്രയുടേ ഡംഭത്തെ അവർ നിഗ്രഹിക്കും, അതിലേ ആരവാരം എല്ലാം
</lg><lg n="൧൩"> സന്നമാകും. പെരുവെള്ളങ്ങൾ അരികത്തുള്ള അതിന്റേ കന്നുകാലി
എല്ലാം ഞാൻ കെടുക്കും, മനുഷ്യക്കാൽ ഇനി അവ കുലക്കാതേ കറ്റുകുള
</lg><lg n="൧൪"> മ്പും കുലക്കാതേ ഇരിപ്പാൻ തന്നേ. മിസ്രദേശത്തു പാൎക്കുന്നവരെ ഒക്ക
യും ഞാൻ തച്ചു അതിനെ ശൂന്യമാല്ലീട്ടു നാടും അതിൻ നിറവ് അറ്റു
</lg><lg n="൧൫"> പാഴാകുമ്പോൾ, അന്നു ഞാൻ അതിൻ വെള്ളങ്ങളെ ഊറിക്കിടത്തി പു
ഴകൾ എണ്ണ പോലേ ഒഴുകുമാറാക്കും എന്നു യഹോവാ കൎത്താവിൻ അരു
</lg><lg n="൧൬"> ളപ്പാടു. ഇങ്ങനേ ഞാൻ യഹോവ എന്ന് അവർ അറിയും. ഇതു വി
ലാപം, വിലപിച്ചു പാടുവാനുള്ളതു, ജാതികളുടേ പുത്രിമാർ അതിനെ
പാടും, മിസ്രയെയും അതിൻ ആരവാരത്തെയും എല്ലാം ചൊല്ലി വില
പിച്ചു പാടും എന്നു യഹോവാ കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൭"> പന്ത്രണ്ടാം ആണ്ടിൽ (പന്ത്രണ്ടാം) തിങ്ങളുടേ പതിനഞ്ചാം തിയ്യതി
</lg><lg n="൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര മിസ്ര
യുടേ ആരവാരത്തെ ചൊല്ലി മുറയിട്ടു അതിനെ നിറന്ന ജാതികളുടേ
പുത്രിമാരെ പോലേ ആഴമുള്ള ദേശത്തേക്കു കിഴിച്ചു ൽകുഴിയിൽ ഇറങ്ങൈയ </lg><lg n="൧൯"> വരോടു (കൂട്ടുക)! മനോഹരം കൊണ്ടു നീ ആരെ വെല്ലുന്നു? ഇറഞ്ഞിവാ
</lg><lg n="൨൦"> പരിച്ഛേദനൈല്ലാത്തവരോടു കിടന്നുകൊൾ! വാൾ കതൎന്നവരുടേ
ഇടയിൽ അവർ വീഴും; അവളെ സകല ആരവാരവും ആയി പിടിച്ചി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/308&oldid=192336" എന്ന താളിൽനിന്ന് ശേഖരിച്ചത്