താൾ:GaXXXIV5 2.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൪.അ. Ezekiel, XXIV. 287

<lg n="">വാകൎത്താവ് ഇപ്രകാരം പറയുന്നു: രക്തകുറ്റങ്ങൾ ഇള്ള നഗരത്തിന്നു
ഹൂ കഷ്ടം! മണ്ണൂ പിടിച്ചു കറ നീങ്ങാത്ത വട്ടളമേ! നറുക്ക് ഇടാതേ തു
</lg><lg n="൭"> ണ്ടം തുണ്ടമായി പുറത്ത് എടുക്ക! കാരണം അവളുടേ രക്തം അവൾ
ക്കകത്ത് ഉണ്ടു, പൂഴികൊണ്ട് മൂടുവാൻ അവൾ അതി നിലത്ത് ഒഴിക്കാ
</lg><lg n="൮"> തേ വെറുമ്പാറമേൽ ഇട്ടതേ ഉള്ളൂ. പ്രതികാരം നടത്തി ഊഷ്മാവിനെ
വരുത്തുവാൻ തന്നേ ഞാൻ അവളുടേ രക്തത്തെ മൂടാതവണ്ണം വെറുമ്പാര
</lg><lg n="൯"> മേൽ വീഴിച്ചതു.- അതുകൊണ്ട് യഹോവാകർത്താവ് ഇപ്രകാരം പറ
യുന്നു: രക്തക്കുറ്റങ്ങൾ ഉള്ള നഗരത്തിന്നു ഹു കഷ്ടം!ഞാനോ തടിച്ചി
</lg><lg n="൧൦"> തയെ വലുതാക്കും. തടികളെ പെരികക്കൂട്ടുക, തീ കിളൎത്തുക! ഇറച്ചി
</lg><lg n="൧൧"> യെ മുറ്റപ്പതപ്പിക്ക, അസ്ഥികളും കഴവാൻ തികന്നു കഴമ്പിക്ക! ഒഴി
ച്ചാൽ പിന്നേ വട്ടളത്തെ അതിൻ കനലിന്മേൽ വെക്കേണം ചെമ്പു ചു
ട്ടു പഴുത്തിട്ടു ഉള്ളിലേ കറ ഉരുകി കിളാവ് അശേഷം മുടിവാൻ തന്നേ
</lg><lg n="൧൨"> (മുമ്പിലേ) പ്രയത്നങ്ങൾക്കു വട്ടളം മടുപ്പു വരുത്തി, പെരുത്ത കറ വിട്ടു
</lg><lg n="൧൩"> മാറുന്നതും ഇല്ല, അതിൻ കിളാവു തീയിലേക്കത്രേ! നിന്റേ കറയിൽ
പാതകം ഉണ്ടു; ഞാൻ എത്ര ശുദ്ധീകരിച്ചിട്ടും നീ ശുദ്ധയായി തീരായ്ക
യാൽ ഞാൻ നിങ്കൽ എൻ ഊഷ്മാവിനെ ആറ്റീട്ട് ഒഴികേ നീ കറ അ
</lg><lg n="൧൪"> റ്റു ഇനി വെടിപ്പാക ഇല്ല. യഹോവയായ ഞാൻ ഉരെച്ചു, ഇതു വരും
ഞാൻ ചെയ്യും, ഞാൻ ഇളെക്കയില്ല, പൊറുക്ക ഇല്ല അനിതപിക്കയും
ഇല്ല: നിന്റേ വഴികൾക്കും ക്രിയകൾക്കും അത്തവണ്ണം അവർ നിനക്കു
ന്യായം നിധിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൫, ൧൬"> യഹോവാവചനം എനിക്ക് ഉണ്ടായി പറവിതു: മനുഷ്യപുത്ര നിൻ
കണ്ണുകളുടേ ഇൻപത്തെ ഞാൻ ഇതാ ഒരു തല്ലുകൊണ്ട് എടുത്തുകളയുന്നു,
</lg><lg n="൧൭"> നീ മൊഴിക്കയും കരകയും കണ്ണീർ തൂകുകയും അരുതു. ചാക്കിന്ന് അ
ലയും മുറയും ചെയ്യാതേ പതിക്കേ ഞരങ്ങുക, തലക്കെട്ടു ചൂടി കാലുകൾക്കു
ചെരിപ്പ് ഇട്ടും കൊൾക, താടി മീശ മൂടുകയോ ആളുകൾ അയക്കുന്ന
അപ്പത്തെ തിന്നുകയോ വേണ്ട.

</lg>

<lg n="൧൮"> രാവിലേ ഞാൻ ജനത്തോട് ഉരിയാടിയപ്പോൾ വൈകുന്നേരത്ത് എ
ന്റേ ഭാൎയ്യ മരിച്ചു, എന്നോടു കല്പിച്ചപ്രകാരം ഞാൻ പുലൎകാലേ ചെയ്തു.
</lg><lg n="൧൯"> നീ ഐ ചെയ്യുന്നതു എന്ത് ആകുന്നു എന്ന് ഞങ്ങൾക്ക് അറിയിച്ചു തരി
2൦ ക ഇല്ലയോ? എന്നു ജനം എന്നോടു പറഞ്ഞാറേ ഞാൻ പറഞ്ഞു യഹോ
</lg><lg n="൨൧"> വാവചനം എനിക്ക് ഉണ്ടായി പരഞ്ഞിതു: യഹോവാകൎത്താവ് ഇപ്ര
കാരം പറയുന്നു നിങ്ങളുടേ ശക്തിയുടേ ഡംഭും കണ്ണുകളുടേ ഇൻപവും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/293&oldid=192302" എന്ന താളിൽനിന്ന് ശേഖരിച്ചത്