താൾ:GaXXXIV5 2.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 Lamentations, III. വിലാപങ്ങൾ ൩. അ.

<lg n="൧"> അവന്റേ ചീറ്റത്തിൻ വടികൊണ്ടു അനർത്ഥം കണ്ട ആൾ ഞാനേ;
</lg><lg n="൨. ൩"> വെളിച്ചം ഇല്ലാത്ത ഇരിട്ടിൽ എന്നെ നടത്തി പോവാറാക്കി; പകൽ
</lg><lg n="൪"> മുഴുവൻ എന്മേൽ മാത്രം കൈതിരിച്ചു മടക്കുന്നു. ആയവൻ എൻ തോ
</lg><lg n="൫"> ലും മാംസവും ക്ഷയിപ്പിച്ചു അസ്ഥികളെ നുറുക്കി, എന്നെ വളഞ്ഞു വി
</lg><lg n="൬"> ഷവും കുഴക്കും ചുറ്റും കുന്നിച്ചു; യുഗം മുതൽ മരിച്ചവരെ പോലേ ഇരു
</lg><lg n="൭"> ളിടങ്ങളിൽ എന്നെ പാർപ്പിച്ചു. ഇനിക്കു പുറത്തു പോവാൻ കഴിയാതവ
</lg><lg n="൮"> ണ്ണം എന്നെ വേലി കെട്ടി അടെച്ചു, എൻ വിലങ്ങിനെ കനപ്പിച്ചു; ഞാൻ
</lg><lg n="൯"> വിളിച്ചു കൂക്കുമ്പോഴും എൻ പ്രാർത്ഥനയെ തൂർത്തുകളഞ്ഞു; എന്റേ വഴി
</lg><lg n="൧൦"> കളെ വെട്ടുകല്ലുകൊണ്ട് അടെച്ചു ഞെറികളെ വളവാക്കി. ഈ എനി
ക്ക് അവൻ പതിയിരിക്കുന്ന കരടിയും മറയത്തു നിൽക്കും സിംഹവും
</lg><lg n="൧൧"> ആയി; വഴിക്കൽനിന്നു തെറ്റിച്ച് എന്നെ തുണ്ടിച്ചു പാഴാക്കി വെച്ചു;
</lg><lg n="൧൨.൧൩"> വില്ലു കുലെച്ച് അമ്പിന്ന് എന്നെ ലാക്കാക്കിനിറുത്തി; ഉൾപ്പൂവുക
</lg><lg n="൧൪"> ളിൽ തൂണിയുടേ കുട്ടികളെ ചെല്ലിച്ചു. എന്റേ എല്ലാ ജനത്തിന്നും
</lg><lg n="൧൫"> ഞാൻ പരിഹാസവും പകൽ മുഴുവൻ ചിരിപ്പാട്ടും ആയിത്തീർന്നു; കൈ
പ്പുകളാൽ അവൻ എന്നെ തൃപ്തിവരുത്തി കാഞ്ഞിരംകൊണ്ടു സൽക്കരിച്ചു.
</lg><lg n="൧൬"> എന്റേ പല്ലുകളെ ചരൽ തീറ്റി ചതെക്കയും ചാരത്തിൽ എന്നെ പൂത്തി
</lg><lg n="൧൭"> വെക്കയും ചെയ്തു; എൻദേഹി സമാധാനത്തോടു വേറായി നല്ലതു

</lg>

<lg n="൧൮"> മറന്നു. എൻവാഴ്വു മാറും യഹോവയിങ്കലേ പ്രത്യാശയും കെട്ടുപോയി
എന്നു ഞാൻ പറഞ്ഞു.൧൯ ഓർത്താലും എന്റേ അരിഷ്ടതയും എന്നെ ആട്ടുകൊടുക്കുന്നതും വിഷ
</lg><lg n="൨൦"> കാഞ്ഞിരങ്ങളും (ദൈവമേ)! അത് ഓർക്കുന്തോറും ദേഹി എന്നിൽ ചാ
</lg><lg n="൨൧"> ഞ്ഞിരിക്കുന്നു. ഇതിൽ ഞാൻ മനസ്സു വെക്കും ആകയാലേ പ്രത്യാശിക്കും.
</lg><lg n="൨൨"> കനിവ് ഒടുങ്ങായ്കയാൽ യഹോവാകരുണകൾ നാം മുടിയാത്തതിന്നു
</lg><lg n="൨൩"> കാരണം; ഉഷസ്സു തോറും അവ പുതുതും നിന്റേ വിശ്വാസ്യത വലുതും
</lg><lg n="൨൪"> ആകുന്നു; എന്റേ ഓഹരി യഹോവ തന്നേ എന്ന് എന്റേ ദേഹി പറ
</lg><lg n="൨൫"> യുന്നു, ആകയാലേ അവനെ പ്രത്യാശിക്കും. കാത്തു നില്പോർക്കും അവ
</lg><lg n="൨൬"> നെ തിരയുന്ന ദേഹിക്കും യഹോവ നല്ലവൻ തന്നേ; യഹോവയുടേ
</lg><lg n="൨൭"> രക്ഷയെ മിണ്ടാതേ പാർത്തിരിക്ക നല്ലു; ബാല്യത്തിൽ നുകം ചുമക്ക പു
</lg><lg n="൨൮"> രുഷനു നല്ലു. കുഴപ്പം ചുമത്തുമ്പോൾ താൻ മിണ്ടാതേ തനിച്ചിരിക്ക!
</lg><lg n="൨൯. ൩൦"> പക്ഷേ പ്രത്യാശ ഉണ്ട് എന്നിട്ടു വായിനെ പൊടിയിൽ ഇടുക! അടി
</lg><lg n="൩൧"> ക്കുന്നവന്നു കവിൾകാണിച്ചും നിന്ദകൊണ്ടു തൃപ്തനാക! കർത്താവ് എന്നും
</lg><lg n="൩൨"> തള്ളുക ഇല്ലല്ലോ, ദുഃഖിപ്പിച്ചാലും കരുണാധിക്യത്തിന്നു തക്ക പോലേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/240&oldid=192189" എന്ന താളിൽനിന്ന് ശേഖരിച്ചത്