താൾ:GaXXXIV5 2.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലാപങ്ങൾ ൩. അ. Lamentations, III. 235

<lg n="൩൩"> കനിഞ്ഞു കൊള്ളും. ചിത്തത്തിൽ നിന്നല്ലല്ലോ അവൻ പുരുഷപുത്രരെ
</lg><lg n="൩൪"> ദുഃഖിപ്പിച്ചു വലെക്കുന്നതു. താൻ ഭൂമിയിലേ ബദ്ധന്മാരെ ഒക്കയും കാൽ
</lg><lg n="൩൫"> ക്കീഴ്ചവിട്ടുന്നതും, താൻ അത്യുന്നതന്റേ സമ്മുഖത്തു തന്നേ ആളുടേ
</lg><lg n="൩൬"> ന്യായത്തെ മറിക്കുന്നതും, താൻ വ്യവഹാരത്തിൽ മനുഷ്യനെ പിഴുക്കു
</lg><lg n="൩൭"> ന്നതും കർത്താവു കണ്ടിട്ടില്ലയോ? കർത്താവു കല്പിക്കാതേ ആരുപോൽ
</lg><lg n="൩൮"> പറഞ്ഞിട്ടു വല്ലതും ഉണ്ടായി? തീയതും നല്ലതും അത്യുന്നതന്റേ വാ

</lg>

<lg n="൩൯"> യിൽനിന്നല്ലോ പുറപ്പെടുന്നതു? ജീവനുള്ളപ്പോൾ മനുഷ്യൻ മുറുമുറു
പ്പാൻ എന്തു? താന്താന്റേ പാപത്തെ ചൊല്ലി (മുറുമുറുക്ക)!
</lg><lg n="൪൦"> തോണ്ടികൊണ്ടു നമ്മുടേ വഴികളെ ആരാഞ്ഞു നോക്കി യഹോവ
</lg><lg n="൪൧"> വരെക്കും നാം തിരിക! കൈകളോടു കൂടേ ഹൃദയത്തെയും സ്വർഗ്ഗത്തി
</lg><lg n="൪൨"> ലുള്ള ദേവങ്കലേക്കു നാം ഉയർത്തിക്കൊൾക. ഞങ്ങൾ ദ്രോഹിച്ചു മറുത്തു
</lg><lg n="൪൩"> പോയി, നീ ക്ഷമിച്ചില്ല. കോപത്തിൽ നീ പൊതിഞ്ഞുകൊണ്ടു ഞങ്ങ
</lg><lg n="൪൪"> ളെ പിന്തുടർന്നു ആദരിയാതേ കൊന്നു. മേഘംകൊണ്ടു നീ പൊതിഞ്ഞു
</lg><lg n="൪൫"> കൊണ്ടതു പ്രാർത്ഥന കടക്കായ് വാൻ തന്നേ. ജനക്കൂട്ടങ്ങളുടേ നടുവിൽ
</lg><lg n="൪൬"> ഞങ്ങളെ നീ അടിച്ചവറും നികൃഷ്ടവും ആക്കിവെച്ചു. ദ്വേഷികൾ എ

</lg>

<lg n="൪൭"> ല്ലാവരും ഞങ്ങളുടേ നേരേ വായി പിളർന്നു; പേടിയും കണിയും പൊ
ടുപൊടവേ ഞെരിച്ചലും ഞങ്ങൾക്കുണ്ടു.
</lg><lg n="൪൮"> നീർത്തോടുകളായി എൻ കണ്ണ് ഒലിക്കുന്നതു എൻ ജനപുത്രിയുടേ
</lg><lg n="൪൯"> ഭംഗം നിമിത്തമേ. യഹോവ സ്വർഗ്ഗത്തുനിന്നു നോക്കിക്കാണുംപര്യ
</lg><lg n="൫൦"> ന്തം എൻ കണ്ണ് ഇളവില്ലാതേ നിർത്തൽ എന്നിയേ തൂകുന്നു. നേത്രം
</lg><lg n="൫൧"> എൻ ദേഹിക്കു വ്യാകുലം കൂട്ടുന്നത് എൻ പട്ടണപുത്രിമാരെ ഒക്കയും
</lg><lg n="൫൨"> വിചാരിച്ചു തന്നേ. പക്ഷിയെ പോലേ എന്നെ വേട്ടയാടിയത് എന്നെ
</lg><lg n="൫൩"> വെറുതേ പകെക്കുന്നവർ, എൻ പ്രാണനെ കിണറ്റിൽ ഇട്ട് ഒടുക്കു

</lg>

<lg n="൫൪"> വാൻ എന്മേൽ കല്ലുകൾ എറിഞ്ഞു; തലമേൽ വെള്ളങ്ങൾ കവിഞ്ഞിട്ടു
"ഞാൻ സംഹരിക്കപ്പെട്ടു" എന്നു പറഞ്ഞു.
</lg><lg n="൫൫"> യഹോവേ അധോലോകക്കുഴിയിൽനിന്നു നിന്റേ നാമത്തെ ഞാൻ
</lg><lg n="൫൬"> വിളിക്കുന്നു. എൻ ശബ്ദത്തെ നീ കേട്ടു എന്റേ നെടുവീർപ്പിന്നും കൂക്ക
</lg><lg n="൫൭"> ലിന്നും ചെവിയെ മറെക്കരുതേ! നിന്നോടു വിളിക്കും നാൾ നീ അണ
</lg><lg n="൫൮"> ഞ്ഞു "ഭയപ്പെടൊല്ല" എന്നു പറയുന്നു. വ്യവഹാരം എൻ ദേഹിക്ക് ഉ
ള്ളതു കർത്താവേ നീ വ്യവഹരിക്ക, എൻ ജീവനെ നീ വീണ്ടെടുത്തു.
</lg><lg n="൫൯"> എന്നെ പീഡിക്കുന്നതു യഹോവേ നീ കണ്ടു എൻ ന്യായത്തെ വിസ്തരി
</lg><lg n="൬൦"> ക്കേണമേ! അവർ പക വീളുന്ന ഉപായങ്ങളെയും എന്റേ നേരേ നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/241&oldid=192191" എന്ന താളിൽനിന്ന് ശേഖരിച്ചത്