താൾ:GaXXXIV3.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨പെത്രൻ൧.അ. ൨൬൩

<lg n="">ദെവഭക്തിയൊടുംചെരുന്നവഒക്കയുംസമ്മാനിച്ചിരിക്കു</lg><lg n="൪">ന്നുവല്ലൊ–അവറ്റാൽനിങ്ങൾലൊകത്തിൽമൊഹത്താലു
ള്ളകെടിന്നുതെറ്റിപൊയിട്ടുദിവ്യസ്വഭാവത്തിന്നും‌കൂട്ടാളി
കൾആകുമാറ്ആ(വീൎയ്യതെജസ്സു)കളാലുംഅവൻഅതി
മഹത്തുംവിലയെറിയതുമായവാഗ്ദത്തങ്ങളെനമുക്കുസ</lg><lg n="൫">മ്മാനിച്ചിരിക്കുന്നു–എന്നാൽഅതിന്നിമിത്തംതന്നെനി
ങ്ങൾഎല്ലാപ്രയത്നവുംകഴിച്ചുനിങ്ങളുടെവിശ്വാസത്തിൽ</lg><lg n="൬">വീൎയ്യവുംവീൎയ്യത്തിൽജ്ഞാനവും–ജ്ഞാനത്തിൽഇന്ദ്രീ
യജയവുംഇന്ദ്രീയജയത്തിൽക്ഷാന്തിയുംക്ഷാന്തിയിൽ</lg><lg n="൭">ദെവഭക്തിയും–ദെവഭക്തിയിൽസഹൊദരപ്രീതിയും
സഹൊദരപ്രീതിയിൽസ്നെഹവും(ഉണ്ടെന്നു)കാട്ടിക്കൊ</lg><lg n="൮">ടുപ്പിൻ–കാരണംഇവനിങ്ങൾ്ക്കുണ്ടായിവൎദ്ധിച്ചാൽനമ്മു
ടെകത്താവായയെശുക്രീസ്തന്റെപരിജ്ഞാനത്തിന്നായി</lg><lg n="൯">മടിവുള്ളവരുംഅഫലരുംആക്കിവെക്കുകയില്ല–ഇവ
കൂടാതെഉള്ളവനൊകുരുടനുംദൂരദൃഷ്ടിയില്ലാത്തവനുംപ
ണ്ടെത്തപാപങ്ങളുടെശുദ്ധീകരണത്തെമറന്നവനുംആകു</lg><lg n="൧൦">ന്നു–അതുകൊണ്ടുസഹൊദരമ്മാരെഎത്രയുംഅധികമാ
യിനിങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പിനെയുംസ്ഥിര
മാക്കുവാൻശ്രമിച്ചുകൊൾ്‌വിൻഇവചെയ്തുവന്നാൽഒരുനാ</lg><lg n="൧൧">ളുംഇടറുകയില്ല–നമ്മുടെകൎത്താവുംരക്ഷിതാവുമായയെശു
ക്രീസ്തന്റെനിത്യരാജ്യത്തിലെപ്രവെശംഇവ്വണ്ണംനി
ങ്ങൾ്ക്കസമൃദ്ധിയായിനല്കപ്പെടും–

</lg><lg n="൧൨">അതുകൊണ്ടുനിങ്ങൾഅറിഞ്ഞവരുംകിട്ടിയസത്യ
ത്തിൽഊന്നിയവരുംആയിട്ടുംഇവറ്റെതൊട്ട്എപ്പൊ</lg><lg n="൧൩">ഴുംഒപ്പിപ്പാൻഞാൻകരുതിക്കൊള്ളും–ഈകുടിലിൽ
ഇരിപ്പൊളംനെരംനിങ്ങളെഒൎപ്പിച്ചുണൎത്തുകന്യായംഎ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/267&oldid=196327" എന്ന താളിൽനിന്ന് ശേഖരിച്ചത്