താൾ:GaXXXIV3.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലനീക്യർ ൩ അ. ൧൭൧

<lg n="">ളില്ലാത പൊലെ ആകയാൽ പെരുത്ത കാംക്ഷയൊടെ നിങ്ങ
ളുടെ മുഖം കാണ്മാൻ എറ്റവും ശ്രമിച്ചു നിങ്ങളടുക്കെ വരുവാൻ</lg><lg n="൧൮"> മനസ്സായിരുന്നു — പൌൽ എന്ന എനിക്ക ഒരിക്കലല്ല രണ്ടു</lg><lg n="൧൯"> വട്ടം തന്നെ സാത്താൻ ഞങ്ങളെ തടുത്തു താനും ഞങ്ങളുടെ
ആശയൊ സന്തൊഷമൊ പ്രശംസാ കിരീടമൊ ആരു പൊ
ൽ നമ്മുടെ കൎത്താവായ യെശുവിൽ പ്രത്യക്ഷതയിൽ നി
ങ്ങളും അവന്റെ തിരുമുമ്പിൽ അല്ലയൊ – ഞങ്ങടെ തെജ</lg><lg n="൩, ൧">സ്സും സന്തൊഷവും നിങ്ങൾ ആകുന്നു സത്യം — ആകയാൽ പി
ന്നെ പൊറുക്കാഞ്ഞു - അഥെനയിൽ തനിച്ചു പിടപ്പെടു കന</lg><lg n="൨">ല്ലൂ എന്നു തൊന്നി നമ്മുടെ സഹൊദരനും ക്രിസ്ത സുവിശെഷ
ത്തിൽ ദൈവത്തിന്റെ സഹകാരിയും ആയ തിമൊത്ഥ്യ</lg><lg n="൩">നെ അയച്ചു – ഈ സങ്കടങ്ങളിൽ ആരും കുലുങ്ങി പൊക
രുത് എന്നു നിങ്ങളെ സ്ഥിരീകരിപ്പാനും നിങ്ങളുടെ വിശ്വാ
സത്തെ ചൊല്ലി പ്രബൊധിപ്പിപ്പാനും ആയിട്ടത്രെ നാം ഇ</lg><lg n="൪">തിന്നായി കിടക്കുന്നു എന്നു നിങ്ങൾ്ക്ക ബൊധിച്ചുവല്ലൊ – ഞ
ങ്ങൾ നിങ്ങളൊടു കൂടെ ഇരിക്കുന്ന സമയം ഇനി ക്ലെശപ്പെ
ടെണ്ടി വരും എന്നു മുമ്പറഞ്ഞു തന്നുവല്ലൊ അവ്വണ്ണം സം</lg><lg n="൫">ഭവിച്ച പ്രകാരം നിങ്ങൾ ഇന്ന് അറിയുന്നതും ഉണ്ടു - ഇതിന്നി
മിത്തം ഞാനും ഒട്ടും പൊറുക്കാതെ പരീക്ഷകൻ പക്ഷെ നിങ്ങ
ളെ പരീക്ഷിച്ചുവൊ ഞങ്ങടെ പ്രയത്നം പഴുതിലായൊ
എന്നു (ശങ്കിച്ചു) നിങ്ങളുടെ വിശ്വാസത്തെ അറിവാൻ അ</lg><lg n="൬">യച്ചു — ഇപ്പൊഴൊ തിമൊത്ഥ്യൻ നിങ്ങളിൽ നിന്നു ഞങ്ങ
ളുടെ അടുക്കൽ വന്നു നിങ്ങളുടെ വിശ്വാസവും സ്നെഹവും ഞ
ങ്ങളെ കുറിച്ചു നിത്യം നല്ല ഒൎമ്മ ഉണ്ടെന്നും ഞങ്ങൾ നിങ്ങളെ
എന്നപൊലെ ഞങ്ങളെ കാണ്മാൻ അങ്ങു വാഞ്ച ഉണ്ടെന്നും</lg><lg n="൭"> ഉള്ള സുവാൎത്ത ഞങ്ങളൊടു പറഞ്ഞതു നിമിത്തമായി – സ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/175&oldid=196445" എന്ന താളിൽനിന്ന് ശേഖരിച്ചത്