താൾ:GaXXXIV1.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ മത്തായി ൨൩. അ.

<lg n="">ൎത്താവിനെ നിന്റെ പൂൎണ്ണ ഹൃദയത്തൊടും നിന്റെ പൂൎണ്ണാത്മാ</lg><lg n="൩൮">വൊടും നിന്റെ പൂൎണ്ണ മനസ്സൊടും സ്നെക്കെണം✱ ഇത ഒന്നാമ</lg><lg n="൩൯">തും വലിയതുമായ കല്പനയാകുന്നു.✱ രണ്ടാമത്തെതും അരിനൊട്ട
സമമാകുന്നു നിന്റെ അയല്ക്കാരനെ നിന്നെപ്പോലെ തന്നെ സ്നെ
ഹിക്കെണം✱ ൟ രണ്ടു കല്പനകളിൽ സകല വെദപ്രമാണവും</lg><lg n="൪൦"> ദീൎഘദൎശികളും തൂങ്ങിയിരിക്കുന്നു✱</lg>

<lg n="൪൧">പിന്നെ പറിശന്മാർ കൂടിയിരിക്കുമ്പൊൾ യെശു അവരൊടു✱</lg><lg n="൪൨"> ക്രിസ്തുവിനെ കുറിച്ച നിങ്ങൾക്ക എന്ത തൊന്നുന്നു അവൻ ആരുടെ
പുത്രനാകുന്നു എന്ന ചൊദിച്ചു ദാവീദിന്റെ (പുത്രൻ) എന്ന അ</lg><lg n="൪൩">വർ അവനൊടു പറയുന്നു✱ അവൻ അവരൊടു പറയുന്നു അതു
കൊണ്ട ദാവീദ അവനെ കൎത്താവെന്ന വിളിക്കുന്നത എങ്ങിനെ</lg><lg n="൪൪"> അവൻ പറയുന്നു✱ കൎത്താവ എന്റെ കൎത്താവിനൊട ഞാൻ
നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവൊളത്തിന്ന എ</lg><lg n="൪൫">ന്റെ വലതു ഭാഗത്തിൽ ഇരിക്ക എന്ന പറഞ്ഞു✱ അതുകൊണ്ട
ദാവീദ അവനെ കൎത്താവെന്ന വിളിക്കുന്നു എങ്കിൽ അവൻ അ</lg><lg n="൪൬">വന്റെ പുത്രനാകുന്നത എങ്ങിനെ✱ പിന്നെ ഒരുത്തനും അവ
നൊട ഒരു വചനത്തെയും ഉത്തരമായിട്ട പറവാൻ കഴിഞ്ഞില്ല
ആ ദിവസം മുതൽക്ക അവനൊട ഒരു കാൎയ്യത്തെയും ചൊദിപ്പാൻ
ആൎക്കും ധൈൎയ്യമുണ്ടായിട്ടില്ല✱</lg>

൨൩ അദ്ധ്യായം

൧ ഉപാദ്ധ്യായന്മാരുടെയും പറിശന്മാരുടെയും ഉപദെശം ന
ന്ന നടപ്പിന്റെ രീതി ദൊഷമത്രെ എന്നുള്ളത.— ൩൪ യെ
റുശലമിന്റെ നാശം മുമ്പു കൂട്ടി ചൊല്ലപ്പെട്ടത.

<lg n="">അപ്പൊൾ യെശു പുരുഷാരത്തൊടും തന്റെ ശിഷ്യന്മാരൊടും</lg><lg n="൨"> സംസാരിച്ചു പറഞ്ഞു✱ മൊശയുടെ ആസനത്തിന്മെൽ ഉപാദ്ധ്യാ</lg><lg n="൩">യന്മാരും പറിശന്മാരും ഇരിക്കുന്നു✱ ആകയാൽ പ്രമാണിപ്പാൻ
അവർ നിങ്ങളൊട എത കാൎയ്യങ്ങളെ എങ്കിലും പറയുന്നുവൊ അ
വയെ ഒക്കയും പ്രമാണിക്കയും ചെയ്കയും ചെയ്വിൻ എന്നാൽ അ
വരുടെ പ്രവൃത്തികളിൻ പ്രകാരം ചെയ്യരുത എന്തുകൊണ്ടെന്നാൽ</lg><lg n="൪"> അവർ പറയുന്നു ചെയ്യുന്നില്ലതാനും✱ എന്തെന്നാൽ അവർ
ഭാരവും വഹിപ്പാൻ ഞെരുക്കവുമുള്ള ചുമടുകളെ കെട്ടുകയും മനുഷ്യ
രുടെ തൊളുകളിൽ വെക്കയും ചെയ്യുന്നു എന്നാൽ തങ്ങളുടെ വിര</lg><lg n="൫">ലു കൊണ്ടു അവയെ ഇളക്കുവാൻ അവൎക്ക മനസ്സില്ല✱ എന്നാൽ
മനുഷ്യരാൽ കാണപ്പെടെണ്ടുന്നതിനായിട്ട അവർ തങ്ങളുടെ സക
ല പ്രവൃത്തികളെയും ചെയ്യുന്നു അവർ തങ്ങളുടെ നെറ്റിപ്പട്ടങ്ങ
ളെ വീതിയാക്കുകയും തങ്ങളുടെ വസ്ത്രങ്ങളുടെ തൊങ്കലുകളെ വലു</lg><lg n="൬">താക്കുകയും✱ വിരുന്നുകളിൽ പ്രധാനസ്ഥലങ്ങളെയും സഭകളിൽ</lg><lg n="൭"> മുഖ്യാസനങ്ങളെയും✱ ചന്തകളിൽ വന്ദനങ്ങളെയും മനുഷ്യരാർ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/68&oldid=176972" എന്ന താളിൽനിന്ന് ശേഖരിച്ചത്